Letters
പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് കൂടുതൽ കാര്യക്ഷ
Thursday, March 23, 2017 10:55 AM IST
വളരെ പരിതാപകരമായ രീതിയിലാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രവർത്തനങ്ങൾ പോകുന്നത്. പോസ്റ്റ് ചെയ്യുന്ന കത്തു കേരളത്തിൽ എവിടെയായാലും മൂന്നുദിവസമെങ്കിലും എത്തിക്കൊണ്ടിരുന്നതാണ്. ഇപ്പോൾ ആറും ഏഴും ദിവസമായിട്ടും ഡെലിവറി നടക്കുന്നില്ല. കത്ത് പോസ്റ്റുചെയ്ത ഓഫീസിൽ ചോദിച്ചാൽ കിട്ടുന്ന മറുപടി ഇവിടെനിന്ന് അയച്ചിട്ടുണ്ട് എന്നാവും. പിന്നെ കത്തുകൾക്ക് എന്താണു സംഭവിക്കുന്നത്? ജീവനക്കാരുടെ കുറവുണ്ടോ? അവ പരിഹരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല?

പോസ്റ്റൽ സംവിധാനം പഴയപടി പുനുരജ്ജീവിപ്പിക്കാൻ വേണ്ട നടപടികൾ എടുക്കണം. മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ കടന്നുകയറ്റം ഉണ്ടെങ്കിൽത്തന്നെ മുറ്റത്തു പോസ്റ്റുമാന്‍റെ ബെല്ലടി കേൾക്കുന്നത് സന്തോഷകരമായ ഒരു അനുഭവമാണ്.

ജോബ് സ്രായിൽ, അമലനഗർ, തൃശൂർ