Letters
അധ്യാപനമെന്ന തീക്കളി!
Saturday, March 25, 2017 11:40 AM IST
ഇന്ന് എന്തിനും ഏതിനും ആത്മഹത്യ ഒരു ഫാഷനായിട്ടുണ്ട്. ആത്മഹത്യകൾക്കു കാരണങ്ങൾ പലതുമാകാം. യഥാർഥ കാരണം കണ്ടെത്താൻ പലപ്പോഴും വിശദമായ അന്വേഷണങ്ങൾ വേണ്ടിവന്നേക്കാം. വിദ്യാർഥി ആത്മഹത്യ ചെയ്താൽ അതിന് അധ്യാപകരിൽ പ്രേരണക്കുറ്റം ആരോപിക്കുന്ന പ്രവണത ഏറിവരികയാണ്. കോടതികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരാളിൽ കുറ്റം കണ്ടെത്തുന്നു. എന്നാൽ, എത്ര അനായാസമായാണു മാധ്യമങ്ങൾ കുറ്റക്കാരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതും! യാതൊരന്വേഷണവും കൂടാതെ ആർക്കും കുറ്റപ്പെടുത്താവുന്നൊരു വിഭാഗമായി മാറിയിരിക്കുകയാണിന്ന് അധ്യാപകർ.

പുത്രവിയോഗത്തിൽ ദുഃഖിക്കുന്ന മാതാപിതാക്കളുടെ ഹൃദയവ്യഥ ദുസ്സഹം തന്നെ. എന്നാൽ, അവരുടെ വാക്കുകൾ കൊണ്ടു മാത്രം മരണത്തിന് ഉത്തരവാദികളെ നിശ്ചയിക്കാനാകുമോ? ഒരു ഭാഗത്തു നിന്നു മാത്രം കേട്ട് മാധ്യമങ്ങൾ കുറ്റവിചാരണ നടത്തുന്നത് അപഹാസ്യമാണ്. അധ്യാപകരാണ് ഇവിടെ വിഷമവൃത്തത്തിലാകുന്നത്. അധ്യാ പകർക്കു കുട്ടികളെ ശാസിച്ചുകൂടാ, ശിക്ഷിച്ചുകൂടാ, കുട്ടിക്കു മനഃപ്രയാസമുണ്ടാകാവുന്നവിധം പെരുമാറിക്കൂടാ. എന്നാൽ പരീക്ഷയ്ക്കു കോപ്പിയടിയ്ക്കാതെ നോക്കുകയും വേണം. അതിനുളള മഹാമന്ത്രം ആരും പറഞ്ഞുകൊടുക്കുന്നുമില്ല.

സ്കൂളുകളിൽനിന്നു തല്ലുകൊണ്ടു വളർന്നവരാണ് ഇന്നത്തെ സമർഥരിൽ പലരും. ഇന്നിപ്പോൾ സ്കൂളുകളിലെ ശിക്ഷകൊണ്ടു കുട്ടികൾ നശിച്ചുപോകുമെന്ന കണ്ടെത്തൽ എങ്ങനെയുണ്ടായെന്നു മനസിനാകുന്നില്ല. മനഃശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലുള്ള മാനസികാരോഗ്യകേന്ദ്രങ്ങളിൽ പോലും അനുസരണക്കേടു കാട്ടുന്നവർക്ക് ശരീരം നോവുന്ന ചികിത്സതന്നെയാണ് നൽകുന്നത്. അപ്പോൾ പിന്നെ അത്രയൊന്നും മനഃശാസ്ത്രവിശാരദരല്ലാത്ത അധ്യാപകർ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു മനസിലാകുന്നില്ല.

എന്നാൽ അതിനും ഒരു മാർഗമുണ്ട് ഗജനിമീലിക. ആന കണ്ണടയ്ക്കുന്നതുപോലെ കണ്ണടയ്ക്കുക. പൂരപ്പറമ്പിലെ പാട്ടും കൂത്തും ബഹളവും ഒന്നും കാണാതെ, എഴുന്നള്ളിപ്പിനു നിൽക്കുന്ന ആനയാകട്ടെ ഇനിമുതൽ അധ്യാപകർക്കു മാതൃക. കാട്ടിലെ തടി തേവരുടെ ആന തന്നെ വലിക്കട്ടെ!

ഡോ. സി. ടി. ഫ്രാൻസിസ്, ചിറ്റിലപ്പിളളി, മുതലക്കോടം