Letters
റബർ കർഷകരുടെ നട്ടെല്ലൊടിയുന്നു
Tuesday, April 11, 2017 11:02 AM IST
കേ ന്ദ്രസംസ്ഥാന സർക്കാരുകളുടെ അനാസ്ഥ മൂലം റബർ കർഷകരുടെ നട്ടെല്ലൊടിയുന്ന സ്ഥിതിയാണ് ഇന്നുള്ളത്. കേന്ദ്രസർക്കാർ യാതൊരു തരത്തിലുള്ള സഹായവും റബർ കർഷകർക്കു നല്കുന്നില്ല. റബർ വിലസ്ഥിരതാ ഫണ്ടിൽനിന്ന് ഒരു രൂപ പോലും കർഷകർക്കു കൊടുക്കാൻ സർക്കാർ നടപടിയെടുത്തില്ല. കഴിഞ്ഞമാസം അന്താരാഷ്‌ട്ര റബർവില 210 കടന്നപ്പോൾ രാജ്യാന്തര റബർവില 160ന് മുകളിലേക്ക് കടന്നില്ല. ലാറ്റക്സ് വിലയാണെങ്കിൽ 140 വരെ മിന്നായംപോലെ വന്നിട്ട് ഇപ്പോൾ 110 രൂപയിൽ വന്നു നിൽക്കുന്നു. റബറിന് 150 രൂപയിൽ താഴെ സബ്സിഡി കൊടുക്കുന്നില്ല.

സംസ്ഥാനം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാർ കർഷകർക്ക് അവർ വിൽക്കുന്ന ലാറ്റക്സിന്‍റെ വില 142 രൂപയിൽ എത്രയാണോ കുറവ് ആ തുക സബ്സിഡിയായി കൊടുത്തിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ വന്നപ്പോൾ ലാറ്റക്സിനു സബ്സിഡി കൊടുക്കുന്ന മാനദണ്ഡം മാറ്റി. റബർവില 142 രൂപയിൽ കുറവാണെങ്കിൽ മാത്രമേ ലാറ്റക്സിനു സബ്സിഡി കിട്ടുന്നുള്ളൂ എന്ന സ്ഥിതിയായി.

ഇപ്പോൾ 110 രൂപയ്ക്ക് ലാറ്റക്സ് വിൽക്കുന്ന കർഷകർക്കു സബ്സിഡി കിട്ടില്ല. ഫലത്തിൽ, സർക്കാർ പ്രഖ്യാപിച്ച 500 കോടി രൂപ വെറും പ്രഹസനം മാത്രം. യുഡിഎഫ് സർക്കാർ തുടർന്നുവന്ന രീതി പുനഃസ്ഥാപിക്കണം.

റോയി കുര്യൻ തുരുത്തിയിൽ, തിടനാട്.