Letters
പെറ്റമ്മ വളർത്താത്ത മക്കൾ
Saturday, April 15, 2017 11:58 AM IST
നവിമുംബൈയിലെ വാർഘറിൽ പത്തുമാസം പ്രായമുള്ള പെൺ‌കുഞ്ഞിനു ഡേ കെയർ സെന്‍ററിലെ ആയയുടെ കൈയിൽ നിന്നുണ്ടായ ക്രൂരപീഡനത്തെപ്പറ്റിയുള്ള വാർത്ത പത്രങ്ങളിലും ചാനലുകളിലും കണ്ടു. ചാനൽ ദൃശ്യങ്ങൾ പലവുരി കാണിച്ചുകൊണ്ടിരുന്നത് കണ്ടിരിക്കാൻ ഹൃദയമുള്ള മനുഷ്യർക്ക് സാധിക്കുമായിരുന്നില്ല.

ന്യൂ ജനറേഷനിൽ ഇത് ഒരു കുഞ്ഞിന്‍റെ മാത്രം അനുഭവമല്ല. അതിശൈശവ കാലത്തുപോലും മാതാപിതാക്കളുടെ നേരിട്ടുള്ള സംരക്ഷണത്തിൽ കഴിയാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെട്ടവരാണു ഭൂരിഭാഗം ന്യൂ ജനറേഷൻ അണുകുടുംബ ശിശുക്കളും. അരോഗദൃഢഗാത്രരായ മാതാപിതാക്കളോടൊപ്പമോ അല്ലാതെയോ അനാഥരായി വളരാൻ വിധിക്കപ്പെട്ടവരാണ് ന്യൂ ജനറേഷൻ കുട്ടികളേറെയും. കുഞ്ഞുങ്ങൾക്കുവേണ്ടി നീക്കിവയ്ക്കാൻ മിനിട്ടുകൾ പോലും അവർക്കില്ല.

യാത്രാവേളകളിൽ കാറിലെ കസേരകളിൽ ബന്ധിക്കപ്പെടുന്ന ഈ കുരുന്നുകൾ അമ്മയുടെ നെഞ്ചകത്തിന്‍റെ ചൂട് അറിയുന്ന സമയം തുലോം വിരളം. യുവമാതാപിതാക്കൾക്ക് അവരുടെ ഉദ്യോഗവും ഉദ്യോഗക്കയറ്റവും ശ്രദ്ധിക്കണം. മുത്തച്ഛനേയും മുത്തശിയേയും ആശ്രയിച്ച് അവരെ കുഞ്ഞുങ്ങളോടൊപ്പം നിർത്തുന്നത് തങ്ങളുടെ സ്വകാര്യതാത്പര്യങ്ങൾക്കു വിഘാതമായേക്കാം. ഇത്തരം പ്രശ്നങ്ങൾ മൂലം ഒന്നോ രണ്ടോ വയസുള്ള സ്വന്തം കുഞ്ഞുങ്ങളോടു ന്യൂജൻ മാതാപിതാക്കൾ തികഞ്ഞ അവഗണനയാണു കാണിക്കുന്നത്. ഇപ്പോൾ ഇതൊക്കെയെ പറ്റൂ എന്ന മുടന്തൻ ന്യായത്തിനു പിന്തുണക്കാർ ഏറെയുണ്ട്. തിക്തഫലങ്ങൾ അനുഭവിക്കുന്നതു നിരപരാധിയായ കുഞ്ഞുങ്ങൾ തന്നെ.
ഈ ന്യൂജൻ കുട്ടികൾ വളർന്നുവരുന്നത് വളരെ വ്യത്യസ്തമായ മനോഘടനകളിലാണ്. അവർ ആസന്നഭാവിയിൽ സമൂഹത്തിനും നാടിനും ഇണങ്ങാത്തവരായി വലിയ ഒരു പ്രശ്നസമൂഹം തന്നെ സൃഷ്ടിച്ചെന്നു വരും.

അതുകൊണ്ട് നവിമുംബൈയിലെ ഡേ കെയറിൽ നടന്ന ഈ ഒറ്റപ്പെട്ട സംഭവത്തിൽ നമുക്കെന്താ ചേതം എന്നാരും കരുതേണ്ടതില്ല. നമ്മുടെ യുവ മാതാപിതാക്കൾ വളർത്തിയെടുക്കുന്ന ന്യൂജൻ ശിശുക്കളുടെ കാര്യം, നാട്ടിലെ സാമൂഹ്യശാസ്ത്രജ്ഞരും മനഃശാസ്ത്രവിദഗ്ധരും വിദ്യാഭ്യാസ നയരൂപീകരണ ചുമതലയുള്ളവരും മതനേതാക്കളും കാര്യമായി ശ്രദ്ധയിലെടുത്താൽ നന്നായിരിക്കും.

ഫിലിപ്പ് പഴേന്പള്ളി, പെരുവ.