Letters
ടൂറിസത്തിനു വെല്ലുവിളി ഹർത്താൽ തന്നെ
Sunday, April 16, 2017 11:59 AM IST
ബാറുകളും ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളും പൂട്ടിയതു ടൂറിസത്തെ ബാധിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവന കണ്ടു. യഥാർഥത്തിൽ ടൂറിസത്തെ ബാധിക്കുന്ന പ്രധാന പ്രശ്നം ഇവിടെ അടിക്കടിയായുള്ള ഹർത്താലാചരണമാണ്. വിദേശ ടൂറിസ്റ്റുകൾക്ക് ഒരു ഹർത്താലിലെങ്കിലും അനുഭവി ക്കാതെ തിരിച്ചുപോകാൻ സാധിക്കുമോ. മദ്യലഭ്യതയ്ക്കുവേണ്ടി കരയുന്ന നേതാക്കൾ ഹർത്താലിനു നേരേ കണ്ണടയ്ക്കുകയാണ്.

ഹർത്താൽ ദിനത്തിൽ ടൂറിസ്റ്റുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതായികണ്ടുകൂടാ. വലിയ പ്രശ്നത്തെ മറച്ചുപിടിച്ച് ചെറിയ പ്രശ്നത്തെ വലുതാക്കാനാണു ഭരണപക്ഷം ശ്രമിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണു ടൂറിസത്തെ ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇനിയെങ്കിലും രാഷ്‌ട്രീയനേതാക്കളും ഭരണാധികാരികളും ചിന്തിക്കുന്നതു നന്നായിരിക്കും.

പി.ആർ. ജോസ് ചൊവ്വൂർ