Letters
നന്തൻകോട് സംഭവം നിസാരവത്കരിക്കരുത്
Tuesday, April 18, 2017 10:35 AM IST
നാലുപേരുടെ ജീവനെടുത്ത തിരുവനന്തപുരം നന്തൻകോട് സംഭവത്തിൽ പരാതിക്കാരായി സർക്കാർ മാത്രമേയുള്ളു. കുറ്റാരോപിതനായ ആളുടെയും കൊലചെയ്യപ്പെട്ടവരുടെയും ബാക്കി ബന്ധുമിത്രാദികളെപ്പറ്റിപ്പോലും കേൾക്കാനില്ല. സംഭവത്തിൽ മറ്റു ദുഃഖിതർ ഉള്ളതായി അറിവില്ല.

മാതൃപിതൃസഹോദര ഹത്യകൾ ലോകാരംഭം മുതലേ ഏറ്റവും ഹീനകൃത്യമായി കരുതപ്പെട്ടുപോരുന്നവയാണ്. ഈ സംഭവത്തെക്കുറിച്ചു പുറത്തറിഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമെങ്കിൽ ന്യൂജനറേഷൻ കുടുംബജീവിതം എത്തിനിൽക്കുന്ന അവസ്ഥതന്നെയാണിത്. ആ ഘാതകനേയും മൃതരേയും ഇന്നത്തെ സമൂഹത്തിന്‍റെ പ്രതിനിധികളായി കാണുന്നതിൽ തെറ്റില്ല.

കംപ്യൂട്ടർ യുഗത്തിലെ ന്യൂജനറേഷൻ കുട്ടികൾക്കു വിലയറിഞ്ഞുകൂടാത്ത ഏറ്റവുമാദ്യത്തെ "സംഭവം' മനുഷ്യജീവൻതന്നെ. ലോകത്തിൽ നിലനിൽക്കുന്ന ഒരു ബന്ധവും അവർക്കു ഹൃദയത്തിൽ പതിയുന്നില്ല. "താലിയിടില്ല, തട്ടമിടില്ല, ചോദിക്കാൻ വന്നാൽ പേടിക്കത്തില്ല' എന്ന് ആടിപ്പാടി പട്ടണങ്ങളിൽ "ഫ്ളാഷ് മോബ്' നടത്തുന്നവരുടേയും കാലമാണിത്.

വർത്തമാനകാല സമൂഹം ഞെട്ടിത്തിരിഞ്ഞ് യുടേൺ അടിച്ച് സ്വന്തം കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കാൻ സത്ബുദ്ധി കാണിക്കുന്നില്ലെങ്കിൽ "ചെങ്ങന്നൂരും, നന്തൻകോടും' ഇനിയും ആവർത്തിക്കും.നന്തൻകോട് സംഭവത്തെപ്പറ്റി ചില മനഃശാസ്ത്രജ്ഞരുടെ പഠനങ്ങൾ കണ്ടു. മതാചാര്യന്മാർ സാത്താൻസേവയുടെ അപകടം മണത്തറിഞ്ഞു. ഇതൊന്നും പോരാ. സമൂഹമൊന്നടങ്കം പുതുതലമുറയ്ക്കു നേർവഴി കാട്ടാൻ ഇറങ്ങിത്തിരിക്കുന്ന ക്രിയാത്മക പ്രവൃത്തികൾതന്നെ വേണം. ചർച്ചകളും ഡിബേറ്റുകളും സെമിനാറുകളും വർക്ക്ഷോപ്പുകളും ഗ്രൂപ്പുപ്രവർത്തനങ്ങളും എല്ലാം തുടങ്ങണം.

ഫിലിപ്പ് പഴേന്പള്ളി, പെരുവ