Letters
വെള്ളാനയെ തളയ്ക്കാൻ ആർക്കു കഴിയും?
Saturday, May 20, 2017 11:51 AM IST
കെഎസ്ആർടിസിയെ രക്ഷിക്കാൻ സിയാൽ മോഡൽ എന്ന തലക്കെട്ടോടെ പി.സി. സിറിയക് ദീപികയിൽ എഴുതിയ ലേഖനം വായിച്ചു. പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം ഉറപ്പിക്കാനായാൽ ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധം സൃഷ്‌ടിക്കാൻ കഴിയുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിച്ചത്.

റബർ ബോർഡ് ചെയർമാനും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാനും ചീഫ് സെക്രട്ടറിയുമായിരുന്ന പി.സി. സിറിയക് വിട്ടുകളഞ്ഞ ഒന്നു രണ്ട് കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ കത്തെഴുതുന്നത്. കോർപറേഷനിലെ ജീവനക്കാരുടെ എണ്ണത്തെ സൂചിപ്പിച്ചു ലേഖനം മുമ്പോട്ടുപോയി. 45,000 തൊഴിലാളികളും ശേഷം പെൻഷൻകാരും ഉൾപ്പെടെ 80,000 ത്തോളം പേരുടെ അമിത ഭാരമാണ് കോർപറേഷൻ ചുമക്കുന്നത്.
നിരത്തിലോടുന്ന 5000 ബസുകളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 13,000 രൂപയായി കണക്കാക്കിയാൽ കിട്ടുന്നത് ആറരക്കോടി രൂപയാണ്. ഡീസലിനും മെയിന്‍റനൻസിനും വായ്പ തിരിച്ചടവിനും ഉള്ള തുക മാറ്റിവച്ചാൽ ബാക്കി കാര്യമായിട്ടൊന്നും ഉണ്ടാകില്ല. ശന്പളവും പെൻഷനും കൂടി പ്രതിദിനം നൽകേണ്ട ശരാശരി തുക എട്ടുകോടി. മുങ്ങിക്കൊണ്ടിരിക്കുന്ന ഈ കപ്പലിനെ എത്രനാൾ ഉയർത്തിനിർത്താനാവൂം‍?

കഴിഞ്ഞ മാസങ്ങളിലെ ശന്പളവും പെൻഷനും ധനകാര്യസ്ഥാപനങ്ങളിൽനിന്നു കടമെടുത്താണു നൽകിയത്. ഏപ്രിൽ മാസത്തേത് ഇപ്പോഴും കൊടുത്തിട്ടില്ലെന്നും അറിയുന്നു. ഈ പ്രതിസന്ധിയിൽനിന്നു കോർപറേഷനെ കരകയറ്റാൻ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുക മാത്രമേ പരിഹാരമുള്ളൂ. നഷ്‌ടത്തിലോടുന്ന പ്രസ്ഥാനങ്ങൾ ചെലവുചുരുക്കലിനു ഫലപ്രദമായി സ്വീകരിച്ച ധീരമായ നിലപാടുകൾ ഉദാഹരണമായി സ്വീകരിച്ചുകൂടെ. പകൽ ഡ്യൂട്ടിയും രാത്രിഡ്യൂട്ടിക്കുമായി രണ്ടുപേർ വീതവും മെക്കാനിക്കൽ വിഭാഗത്തിൽ ഒരാളും ബസൊന്നിന് ആകെ അഞ്ചുപേർ മതിയാവുകയില്ലെന്നു ചിന്തിക്കണം.

യൂണിയൻ പ്രവർത്തനം മാത്രമായി നടക്കുന്ന നേതാക്കളെ നിയന്ത്രിക്കാൻ നടപടിയെടുക്കണം. കൃത്യവിലോപം കാണിക്കുന്നവരെയും സ്ഥിരം മദ്യപാനികളെയും നിർബന്ധിത പിരിച്ചുവിടലിനു വിധേയമാക്കണം. അനാരോഗ്യം മൂലം ബുദ്ധിമുട്ടുന്ന ജീവനക്കാരെ സ്വയം പിരിയലിന് പ്രേരിപ്പിക്കണം. സ്വകാര്യ ബസുകളും ജീവനക്കാരുമായി അഡ്ജസ്റ്റ്മെന്‍റ് ഓട്ടം നടത്തുന്നവരെ ശിക്ഷിക്കുകയും വേണം.

കെഎസ്ആർടിയിസും മുഖം മിനുക്കാൻ ഏതാനും മാസങ്ങൾക്ക് മുമ്പു ജീവനക്കാരുടെ കാക്കിയുടുപ്പ് ഊരിച്ച് നീല യൂണിഫോം ധരിപ്പിച്ചതിനും പൊതുജനം സാക്ഷിയായി. യൂണിഫോമിന്‍റെ നിറം മാറ്റിയാൽ കോർപറേഷനെ രക്ഷിക്കാൻ കഴിയുമെന്ന് ഭാവന ചെയ്തയാൾ ആരാണോ എന്തോ‍? നീലനിറത്തിൽ തൃപ്തരല്ലെന്നും കാക്കി തന്നെ മതിയെന്നും ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെട്ടെന്ന വാർത്തയും വായിക്കാനിടയായി.

ഒരിക്കൽ ഒരു സൂപ്പർ ഫാസ്റ്റിലെ കണ്ടക്‌ടറോടു വണ്ടിയുടെ ഒരു ദിവസത്തെ കളക്‌ഷൻ എത്രയുണ്ടെന്നു ചോദിച്ചതിന് കിട്ടിയ മറുപടി എന്നെ അദ്ഭുതപ്പെടുത്തി 23,000 രൂപ. ഇത് ‍ഒരു സ്വകാര്യ ബസിന്‍റെ ശരാശരി പ്രതിദിന കളക്‌ഷന്‍റെ ഇരട്ടിയിലേറെ വരും. ഈ തുകയൊക്കെ ഡിപ്പോകളിൽ കൃത്യമായി എത്താറുണ്ടോ‍? ചെലവായ ടിക്കറ്റുകൾ യഥാവിധി പരിശോധിക്കാറുണ്ടോ? പണ്ടൊക്കെ വഴിയിൽ കാത്തുനിന്ന് ബസിൽ കയറി ടിക്കറ്റ് പരിശോധിക്കുന്ന ചെക്കർമാരുണ്ടായിരുന്നത് ഓർമിക്കുന്നു. അവരൊക്കെ എവിടെപ്പോയി? എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി ഈ വെള്ളാനയെക്കൂടി ഒന്ന് ശരിയാക്കിയിരുന്നെങ്കിൽ!

തോമസ് കുഴിഞ്ഞാലിൽ