Letters
ഉപഭോക്തൃ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന
Saturday, April 21, 2018 11:13 PM IST
ഉപഭോക്തൃസംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഉപഭോക്തൃ ഡയറക്ടറേറ്റ് സൃഷ്ടിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പറയുകയുണ്ടായി. ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനായി കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്‌ഷൻ ആക്ട് 1986 അനുസരിച്ച് 2005ൽ കേരള കൺസ്യൂമർ റൂൾസ് 2005 എന്ന പേരിൽ സംസ്ഥാനത്ത് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം ഓരോ ജില്ലയിലും ജില്ലാ കളക്ടർ ചെയർമാനായി ജില്ലാ ഉപഭോക്തൃസംരക്ഷണ കൗൺസിലുകൾ രൂപീകരിക്കണം. സർക്കാരിന് ഒരു രൂപപോലും അധികച്ചെലവില്ലാത്ത ഈ കൗൺസിലുകൾ ഇന്നു സംസ്ഥാനത്ത് എത്ര ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് മന്ത്രി അന്വേഷിക്കുന്നത് ഉചിതമാണ്. തൃശൂർ ജില്ലയിൽ 2012 ലാണ് അവസാനമായി ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ രൂപീകരിച്ചത്. പാചകഗ്യാസിന്‍റെ ട്രാൻസ്പോർട്ടേഷൻ ചാർജ് നിശ്ചയിച്ചതിലെ ക്രമക്കേട് കൺസ്യൂമർ പ്രൊട്ടക‌്ഷൻ കൗൺസിലിൽ അംഗങ്ങൾ ചൂണ്ടിക്കാണിച്ചതിനുശേഷം മൂന്നു വർഷമായി തൃശൂർ ജില്ലയിൽ കൺസ്യൂമർ പ്രൊട്ടക‌്ഷൻ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇതുതന്നെയാണു സംസ്ഥാനത്തെ മിക്ക ജില്ലകളിലെയും അവസ്ഥ.

ഉപഭോക്താക്കളുടെ നന്മയാണു സർക്കാരിന്‍റെ ലക്ഷ്യമെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൺസ്യൂമർ പ്രൊട്ടക‌്ഷൻ കൗൺസിലുകൾ രൂപീകരിക്കണം. പൊതുതാത്പര്യമുള്ള പല വിഷയങ്ങളും ജില്ലാ കളക്ടർ ചെയർമാനായുള്ള ഈ കൗൺസിലുകളിൽ ലളിതമായി പരിഹരിക്കാനാകും. സർക്കാർ സാന്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നു കേട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കോടികൾ ചെലവുവരുന്ന ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനു മുന്പായി ഒരു രൂപപോലും സർക്കാരിന് അധികബാധ്യതയില്ലാത്ത ജില്ലാ കൺസ്യൂമർ പ്രൊട്ടക‌്ഷൻ കൗൺസിലുകൾ രൂപീകരിക്കുകയാണ് വേണ്ടത്.

ജയിംസ് മുട്ടിക്കൽ,പ്രസിഡന്‍റ്, തൃശൂർ ജില്ലാ ഉപഭോക്തൃസമിതി