Letters
പുകവലിക്കു കടുത്ത ശിക്ഷ നൽകണം
Sunday, April 22, 2018 11:32 PM IST
പുകവലി നിരോധനനിയമം രാജ്യത്താകമാനം നിലവിൽവന്നതു സ്ത്രീകൾ ആഹ്ലാദത്തോടെയാണു വരവേറ്റത്. എന്നാൽ, ഇന്നും കടകളിലും വെയ്റ്റിംഗ് ഷെഡിലും പുക ഊതിവിടുന്നത് കാണാറുണ്ട്. നിരോധനത്തിലെ പ്രധാന വകുപ്പുകൾ സെക്‌ഷൻ 4ൽ പൊതുസ്ഥലങ്ങളിൽ പുകവലി പാടില്ല എന്നതും സെക്‌ഷൻ 6(2) ൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ സിഗരറ്റോ മറ്റു പുകയില ഉത്പന്നങ്ങളോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല എന്നതുമാണ്. എന്നാൽ, ഇവ പാലിക്കപ്പെടുന്നില്ലെന്നതു വസ്തുതയാണ്.

നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ നമ്മുടെ നീതിന്യായവ്യവസ്ഥ. അങ്ങനെയുള്ള നാട്ടിൽ യാതൊരു തെറ്റും ചെയ്യാതെ മറ്റുള്ളവർ പുകവലിയുടെ ദൂഷ്യഫലം അനുഭവിച്ച് മാരകരോഗങ്ങൾക്ക് അടിപ്പെടുന്നു. ഈ ലോകാരോഗ്യദിനം മുതലെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

ചിന്നമ്മ എളംബ്ലാശേരി, കുടിയാന്മല