Letters
ക്രൈം സീനുകൾ ഒഴിവാക്കണം
Monday, April 23, 2018 11:14 PM IST
അടുത്ത കാലത്തായി കേരളത്തിലിറങ്ങുന്ന സിനിമ സീരിയലുകളുടെ കഥകൾ കൊടും കുറ്റകൃത്യങ്ങളുടെ തുടരാവർത്തനങ്ങൾ തന്നെയാണ്. യുവാക്കളോടൊപ്പം സുന്ദരികളായ സ്ത്രീകളും പരസ്യമായി ചതി, കൊള്ള, അനാശാസ്യ പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെടുന്ന രംഗങ്ങൾ ധാരാളമായി കാണുന്നു. നിന്നുപോയ പുകവലി, കുടിസീനുകളും ധാരാളമാണ്.

ഇത്തരം രംഗങ്ങൾ പതിവായി കാണുന്ന കുട്ടികളിൽ ഈ രംഗങ്ങളോട് അനുരൂപപ്പെടാനുള്ള വാസന ജനിക്കുന്നു. പോരെങ്കിൽ വീട്ടിലെ മിനി സ്ക്രീനിൽ നിത്യം കാണുന്ന കഥകളിലും ദിവസേനയുള്ള പത്രവാർത്തകളിലും രാത്രിയിലെ കുറ്റപത്രം, ക്രൈം, എഫ്ഐആർ തുടങ്ങിയ ചാനൽ വിഭവങ്ങളിലുമെല്ലാം ഭീകര കുറ്റകൃത്യങ്ങളുടെ തനി ആവിഷ്കാരം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ ഈ സാമാന്യവത്കരണവും നിസാരവത്കരണവും ന്യൂ ജനറേഷൻ സമൂഹത്തെ അങ്ങേയറ്റം ദോഷമായി ബാധിക്കുന്നുണ്ട്. ഒന്നേ കരണീയമായിട്ടുള്ളു സിനിമ സീരിയലുകളിൽ ക്രൈം സീനുകൾ പൂർണമായി ഒഴിവാക്കുക. കലയാസ്വദിക്കാൻ ഭീകര കുറ്റകൃത്യങ്ങൾ ചെയ്യുന്നതു നേരിൽ കാണണമെന്നില്ല. ഇപ്പോഴത്തെ ഈ പ്രവണത തുടർന്നാൽ ഫലം കടുത്ത വിനാശം തന്നെയായിരിക്കും.

ഫിലിപ്പ് പഴേന്പള്ളി, പെരുവ