Letters
ഉഴുതുകൊണ്ടിരുന്ന കാളയെ കള്ളൻ കൊണ്ടുപോയി!
Thursday, July 12, 2018 11:11 PM IST
സംസ്ഥാനത്തെ ഉന്നത നീതിപീഠമായ ഹൈക്കോടതിയിൽ ഏറെ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതും ഏറെ പ്രാധാന്യം അർഹിക്കുന്നതും ജനശ്രദ്ധ പിടിച്ചുപറ്റിയതുമായ കേസ് ഫയലും അനുബന്ധ രേഖകളും കാണാതായി എന്ന വാർത്ത വായിച്ചു. മലബാർ സിമന്‍റ്സ് മുൻ സെക്രട്ടറി വി. ശശീന്ദ്രന്‍റേയും മക്കളായ പത്തുവയസുകാരൻ വിവേക്, എട്ടുവയസുകാരൻ വ്യാസ് എന്നിവർ 2011 ജനുവരി 24ന് കഞ്ചിക്കോട്ടെ കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

മലബാർ സിമന്‍റ്സിലെ കരാറുകാരനായ വി.എം. രാധാകൃഷ്ണനെ പ്രേരണാക്കുറ്റം ചുമത്തി 2013 മാർച്ച് 19ന് സിബിഐ അറസ്റ്റ് ചെയ്തു. മലബാർ സിമന്‍റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരേ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. ഇതിന്‍റെ പേരിൽ ശശീന്ദ്രനെ മാനസികമായി തളർത്താൻ നടത്തിയ നീക്കങ്ങളാണ് കൂട്ട ആത്മഹത്യക്കു കാരണമായതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ ഫയലാണ് ഇരുപത് സുപ്രധാന രേഖകളോടുംകൂടി ഹൈക്കോടതിയിൽ നിന്നു രണ്ടാം പ്രാവശ്യവും കാണാതായത്. ഇത് ഉഴുതുകൊണ്ടിരുന്ന കാളയെ കള്ളൻ കൊണ്ടുപോയി എന്ന പഴമൊഴിക്കു തുല്യമല്ലേ?

ഈ വലിയ തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച കള്ളൻ കപ്പലിനുള്ളിൽത്തന്നെ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്രയേറെ സുരക്ഷിതമായി സൂക്ഷിച്ചുവച്ച ഫയൽ കടത്തിക്കൊണ്ടു പോകണമെങ്കിൽ അകത്തെ കള്ളന് കരുത്തും പിന്തുണയും നൽകാൻ സന്പത്തും ശക്തിയും രാഷ്‌ട്രീയ പിൻബലവുമുള്ള ഒരു കള്ളന്‍റെ കരങ്ങൾ പുറത്തുനിന്നു പ്രവർത്തിച്ചിരിക്കണം.
ഏറെ കരുതലോടെയും സുരക്ഷിതവുമായി ഹൈക്കോടതിയിൽ സൂക്ഷിച്ചിരുന്നതും വളരെ പ്രാധാന്യമുള്ള കേസ് ഫയലും വിലപ്പെട്ട രേഖകളും കാണാതെ പോയെങ്കിൽ ഈ സംസ്ഥാനത്തെ സാധാരണ പൗരന്‍റെ ജീവനും സ്വത്തിനും എന്തു സുരക്ഷിതമാണുള്ളത്?

മകന്‍റേയും രണ്ടു കൊച്ചുമക്കളുടെയും മരണത്തിനു പിന്നിൽ പ്രവർത്തിച്ചതിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വേണ്ടി, ശശീന്ദ്രന്‍റെ അച്ഛനും റിട്ട: അധ്യാപകനുമായ വേലായുധൻ, വാർധക്യത്തിന്‍റെ അവശതകൾ മറന്ന്, തന്‍റെ സർവ സന്പത്തും ചെലവഴിച്ച് പോരാടിയ ആ പിതാവ്, ശരീരവും മനസും തളർന്ന്, പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുന്നു.

എം.എം. ജോസഫ്, പാലാ