Letters
ആവർത്തിക്കപ്പെടുന്ന തട്ടിപ്പുകൾ
Friday, July 13, 2018 11:18 PM IST
സെർവർ ഓഫാക്കിയും ഹാംഗ് ആക്കിയും ഇപോസ് മെഷീനുകൾ പ്രവർത്തിപ്പിക്കാതെ റേഷൻ തട്ടിപ്പുകൾ തുടരുന്നത് ആശങ്കാജനകമാണ്.കേരളത്തിലെ മിക്ക റേഷൻകടകളിലും മെഷീനുകൾ ത്രാസുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതുമൂലം സാധനങ്ങൾ കൃത്യമായ തൂക്കത്തിൽ നൽകാൻ കഴിയാതിരിക്കുകയും ബില്ല് പുറത്തുവരാതിരിക്കുകയും ചെയ്യും. ഇപോസ് മെഷീനുകൾ നിലവിൽ വന്നതോടെ കേരളത്തിലെ ഏത് റേഷൻകടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനു കാർഡുടമയ്ക്കു കിട്ടുന്ന സൗകര്യം കാറ്റിൽപറത്തിയാണിന്നു കടകൾ പ്രവർത്തിക്കുന്നത്.
റേഷൻകടകളിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ പ്രാഥമികമായി ശ്രമിക്കേണ്ടത്. പഴയ കെട്ടിടങ്ങളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നതടക്കമുള്ള ആയിരക്കണക്കിനു റേഷൻ കടകളുടെ പുനരുദ്ധാരണത്തിന് ഇപ്പോഴും  നടപടിയായിട്ടില്ല.

സംസ്ഥാനത്തെ 14,345 റേഷൻ കടകളിൽ ഭൂരിഭാഗവും ഇപ്പോഴും പഴയ കെട്ടിടങ്ങളിൽ തന്നെ പ്രവർത്തിക്കുന്നു എന്നാണ് റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ കണ്ടെത്തൽ. മിക്ക കടകളിലും വരാന്തയിലും മറ്റുമാണ് ഇപ്പോഴും മണ്ണെണ്ണ ടിന്നുകൾ സൂക്ഷിക്കുന്നത്. കടകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാണ് സർക്കാർ മുന്നിട്ടിറങ്ങേണ്ടത്.

കെ.കെ. മുഹമ്മദ് മുബഷിർ, ചെറുകുന്ന്, മലപ്പുറം