Letters
ഗൃഹനാഥൻ മദ്യത്തിനു പകരം കേക്കുമായി വരട്ടെ
Friday, July 13, 2018 11:19 PM IST
രണ്ടുകൊല്ലമാകുന്നു"എല്ലാം ശരിയാക്കാം' എന്നു കേട്ടു തുടങ്ങിയിട്ട്. ഈയിടെ എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികം കെങ്കേമമായി ആഘോഷിച്ചുവല്ലോ. അവരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ വേണ്ടി ലക്ഷക്കണക്കിനു രൂപ പരസ്യങ്ങൾക്കും മറ്റുമായി ചെലവാക്കുന്പോൾ സർക്കാരിന്‍റെ കോട്ടങ്ങൾ ഒളിച്ചുവയ്ക്കാൻ രാജ്യത്തെ പ്രമുഖരായ വക്കീലന്മാർക്കുവേണ്ടി ലക്ഷങ്ങൾ ചെലവാക്കുന്നു. ഇത്രയും നല്ലൊരു ഭരണം ഇന്ത്യയിലെങ്ങും ഇല്ല എന്നു വരുത്തിത്തീർക്കാനാണു ശ്രമം.

എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയം എടുത്തുനോക്കുക. മദ്യനിരോധനം അല്ല, മറിച്ചു മദ്യവർജനമാണ് സർക്കാരിന്‍റെ നയം എന്നതിനെപ്പറ്റിയാണു പറയാനുള്ളത്. മദ്യം സംസ്ഥാനത്തെ ഏതു മുക്കിലും മൂലയിലും അനായാസം ലഭിക്കാൻ അറിഞ്ഞും അറിയാതെയും നിയമപരമായും അല്ലാതെയും സർക്കാർ ഒത്താശ ചെയ്തുകൊടുക്കുന്നതിന്‍റെ രഹസ്യം വളരെ വിചിത്രം തന്നെ. മദ്യം ധാരാളമായി കൊടുത്തില്ലെങ്കിൽ വിദേശത്തുനിന്നു ടൂറിസ്റ്റുകളുടെ വരവിൽ കുറവുണ്ടാകുമെന്നും തന്മൂലം വിദേശനാണ്യം ലഭിക്കാതെ ടൂറിസം വ്യവസായം പാപ്പരാകുമെന്നും സ്ഥിതിവിവരക്കണക്കുകൾ നിരത്തിയുള്ള സർക്കാരിന്‍റെ വാദം തികച്ചും ബാലിശമാണെന്നു മനസിലാക്കാൻ ആർക്കും വലിയ ബുദ്ധി ഒന്നും ആവശ്യമില്ല. മദ്യം ജനങ്ങൾക്ക് ഇഷ്‌ടം പോലെ നൽകിയില്ലെങ്കിൽ അവർ മയക്കുമരുന്നുപയോഗത്തിലേക്കു തിരിയുമെന്നും അതിനാൽ സംസ്ഥാനത്തു മദ്യം ഇഷ്‌ടംപോലെ നൽകേണ്ടതാണ് എന്ന സർക്കാർ നയവും അതുപോലെ തന്നെ ബാലിശമാണ്.

മദ്യം എല്ലാ തിന്മകളുടെയും ഉറവിടമാണെന്ന് ഗാന്ധിജിയും രാജ്യത്തെ മതസാംസ്കാരിക രംഗത്തെ പല ഉന്നതരും ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. സ്വാമി വിവേകാനന്ദനോ, ടാഗോറോ, ശ്രീനാരായണ ഗുരുവോ ആരും മദ്യസംസ്കാരത്തെ ഒട്ടും അംഗീകരിച്ചിട്ടില്ല. ദിവസേന 700 രൂപ മുതൽ 1000 രൂപ വരെ ജോലി ചെയ്തും ജോലി ചെയ്യാതെ നോക്കുകൂലിയായും സന്പാദിക്കുന്ന അനേകം തൊഴിലാളികൾ വൈകുന്നേരം അവരുടെ കുടുംബങ്ങളിലേക്കു എത്തുന്നതു മദ്യപിച്ചു ലക്കുകെട്ടാണ്. കൈയിൽ ഒരു കുപ്പി മദ്യവും കാണും. മദ്യപിക്കാതെ സമാധാനമായും സന്തോഷമായും കുടുംബങ്ങൾ‌ ഒത്തു സന്തോഷിക്കാൻ അവർ കേക്കുമായിട്ടാണ് വരേണ്ടത്. പക്ഷേ, അതിനു പകരം അവർ കൈയിൽ കിട്ടുന്ന പണത്തിന്‍റെ സിംഹഭാഗവും മദ്യഷാപ്പുകളിൽ ചെലവാക്കി എവിടേയും അസമാധാനവും അരാജകത്വവും തുടരുന്നു, വിതയ്ക്കുന്നു.
ഭാര്യയുടേയും മക്കളുടേയും മേൽ അവർണനീയവും നീചവുമായ രീതിയിൽ പീഡന മർദന മുറകൾ നടത്തി അവർ ആഹ്ളാദം കണ്ടെത്തുന്നു. ചിലയിടത്ത് അതു കൊലപാതകത്തിൽ അവസാനിക്കുന്നു. ഭർത്താവ് ഭാര്യയെ കൊല്ലുന്നു. അച്ഛൻ മക്കളെ കൊല്ലുന്നു. വേറൊരിടത്തു മകൻ അച്ഛനെ കൊല്ലുന്നു. മദ്യത്തിന്‍റെ ലഹരിയിൽ ഈ സാംസ്കാരിക കേരളത്തിൽ മൂന്നുമാസം പ്രായമായ കുഞ്ഞുമുതൽ 90 വയസായ മുത്തശിവരെ ലൈംഗിക പീഡനത്തിന് ഇരയാകുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ ചിലയിടങ്ങളിൽ വെറും ഒരു രൂപയുടെ തർക്കത്തിൽ വെറും ഒരു രൂപയ്ക്കുവേണ്ടി ഒരാൾ മറ്റൊരാളെ കൊന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നേതാക്കളേ, നിങ്ങൾ അല്ലേ ഇതിനെല്ലാം ഉത്തരവാദികൾ?

തനിക്കിഷ്‌ടമില്ലാത്തവരെ കൊല്ലാനും ആക്രമിക്കാനും ഇന്നു പലരും ക്വട്ടേഷൻ നൽകുന്നു. ഇത്തരം ക്വട്ടേഷൻ കൊടുക്കുന്നവരും ക്വട്ടേഷൻ എടുത്ത് അതു നടപ്പാക്കുന്നവരും മദ്യത്തിന്‍റെ ലഹരിയിലാണതു ചെയ്യുന്നത്. ദിവസേന ടിവിയും പത്രമാധ്യമങ്ങളിലും വരുന്ന വാർത്തകൾ ശ്രദ്ധിക്കുക. കുറ്റകൃത്യങ്ങൾ പലതും നടക്കുന്നതു മദ്യലഹരിയിലാണ്.

മദ്യലഹരി മുറുകുന്പോൾ പണവും വിദ്യാഭ്യാസവും ഉള്ള ഉന്നതന്മാർ പോലും തികച്ചും വിവേകം ഇല്ലാതെ പെരുമാറും. മദ്യനിരോധനം കൊണ്ട് സർക്കാരിന് ഉണ്ടായ നഷ്‌ടം ഒരു വിധത്തിലും ഒരു നഷ്‌ടമായി കണക്കാക്കരുത്. അതു നഷ്‌ടമേ അല്ല. അതു സമൂഹത്തിന്‍റെ ആരോഗ്യകരമായ പ്രത്യേകിച്ചും മാനസികാരോഗ്യപരമായ നിലനില്പിനുവേണ്ടിയുള്ള ഒരു മുതൽക്കൂട്ടായി കണക്കാക്കണം.

മാത്യു കുന്നേമുറിയിൽ