Letters
കോച്ച് ഫാക്ടറിയോ ഒച്ചുഫാക്ടറിയോ?
Monday, July 16, 2018 1:31 AM IST
കേരളത്തിലെത്തിയാൽ തീവണ്ടി ഓടുകയല്ല ഇഴയുകയാണ്. ഇതുപോലെതന്നെയാണ് കേരളത്തിലെ റെയിൽവേ പദ്ധതികളും. ഇപ്പോളിതാ നിർദിഷ്ട കഞ്ചിക്കോട് കോച്ചുഫാക്ടറിയും വെന്‍റിലേറ്ററിലായിരിക്കുന്നു.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പരസ്പരം പഴിചാരി പദ്ധതികൾ നീട്ടിക്കൊണ്ടുപോകുന്നത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ട്രാക്ക് പുനരുദ്ധാരണവും ഒച്ചിന്‍റെ വേഗത്തിൽ പോകുന്നത് കേരളത്തിലെ ട്രെയിൻയാത്ര ദുരിതപൂർണമാക്കുകയാണ്. ശിലാസ്ഥാപനം കഴിഞ്ഞു ഒരു ദശകം പിന്നിട്ടു കഴിഞ്ഞ കോച്ചു ഫാക്‌ടറിയുടെ പേരുതന്നെ ഒച്ചുഫാക്ടറിയെന്നാക്കേണ്ടി വരുമോ?

പി.ആർ. ജോസ്, ചൊവ്വൂർ.