വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. പ്രേക്ഷകർ തിങ്ങി നിറഞ്ഞ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശരണ്യാ സന്തോഷും റിഫ്സാന ഇക്ബാലും ചേർന്നാലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ വി.കെ. ഗോകുൽ ഐഎഫ്എസ് മുഖ്യാതിഥിയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സെൽവരാജ് വിശിഷ്ടാതിഥിയുമായിരുന്നു.

വൈസ് പ്രസിഡന്‍റും പ്രോഗ്രാം കൺവീനറുമായ കെ.വി. മണികണ്ഠൻ കൃതജ്ഞത പറഞ്ഞു.



വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ, രാഹുൽ സിംഗ് റാവത് തുടങ്ങിയവർ പങ്കെടുത്തു.

ഡിഎംഎയുടെ മുൻ ജനറൽ സെക്രട്ടറി പി.ജെ വർഗീസ്, മുൻ ജനറൽ സെക്രട്ടറി പരേതനായ സി എൽ ആന്‍റണിയുടെ സഹധർമ്മിണി ലൂസി ആന്‍റണി, ദിനേശ് ഭട്ട് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കുമാരി വീണാ എസ് നായർ ആയിരുന്നു അവതാരക.



വിഷു ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും വിഷുക്കൈനീട്ടവും ഡിഎംഎ നൽകി. ഡിഎംഎയുടെ 75-ാമത് വാർഷികത്തോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്ന സുവനീറിന്‍റെ പരസ്യങ്ങൾക്കുള്ള അഭ്യർഥനയും മുഖ്യാതിഥിക്ക് കൈമാറി. കൂടാതെ മലയാളികൾക്കായി ജസോലയിലെ പസിഫിക് മാൾ നൽകുന്ന സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

തുടർന്ന് ഡിഎംഎകലാഭവൻ കുട്ടികൾ അവതരിപ്പിച്ച വാദ്യ വൃന്ദം, ഗുരു ശ്രീ ശിവദാസിന്‍റെ ശിക്ഷണത്തിൽ ഡിഎംഎ പടിഞ്ഞാറൻ മേഖലയുടെ ഇൻവോക്കേഷൻ, ഗുരു ഡോ. നിഷാ റാണിയുടേയും ഗുരു മേഘാ നായരുടെയും ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, ആർകെ പുരം ഏരിയ യുവജന വിഭാഗം അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ എന്നിവ പരിപാടിക്ക് മിഴിവേകി.

അജികുമാർ മേടയിൽ ആയിരുന്നു അവതാരകൻ. ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങുകൾ സ്നേഹ ഭോജനത്തോടെയാണ് സമാപിച്ചത്.
ഡിഎംഎ ജനക്പുരി ഏരിയയിൽ വിഷു ആഘോഷം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വിഷു ദിനാഘോഷം ഞായറാഴ്ച ജനക്പുരി ഏരിയ കമ്മിറ്റി ഓഫീസിൽ ആഘോഷിച്ചു.

ഏരിയ ഓഫീസിൽ അംഗങ്ങൾക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ഏരിയ അഡ്വൈസർ കെ.എൻ. കുമാരൻ എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു.

തുടർന്ന് ഏരിയയ്ക്കു വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചിരുന്ന കലാകാരന്മാരെയും ഏരിയയെ പ്രതിനിധീകരിച്ച് കേന്ദ്രക്കമ്മിറ്റി നടത്തിയ ക്രിസ്മസ്, കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവരെയും മൊമെന്‍റോ നൽകി അനുമോദിച്ചു.

അനുമോദന സഭ ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ. ജി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡിഎംഎയുടെ 2024-25 വർഷത്തേക്കുള്ള അംഗത്വ വിതരണത്തിന്‍റെ ഉദ്ഘാടനം ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിർഹിച്ചു.

ഏരിയ സെക്രട്ടറി കെ.സി. സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങുകളിൽ ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.

ഏരിയ ഭാരവാഹികളായ വി. ആർ. കൃഷ്ണദാസ്, ജിനു എബ്രഹം, ജി. അനീഷ് കുമാർ, ഷീന രാജേഷ്, എം.പി. അരുൺ, തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടികൾക്ക് ഏരിയ വിമൻസ് വിംഗ് കൺവീനർ സിന്ധു സതീഷ് നന്ദി പറഞ്ഞു. പങ്കെടുത്തവർക്ക് മധുരം നൽകിയ ശേഷം ചടങ്ങുകൾ സമാപിച്ചു.
മജീഷ് ഗോപാൽ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എറണാകുളം പെരുമ്പാവൂർ സ്വദേശി മജീഷ് ഗോപാൽ(38) ഡൽഹിയിലെ ലഡോ സരായിൽ അന്തരിച്ചു. ഡൽഹിയിലെ എറണാകുളം കൂട്ടായ്മയുടെ സജീവ അംഗമാണ്.

സംസ്കാരം പെരുമ്പാവൂരിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ഭാര്യ: ഐശ്വര്യ. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: സുമതി.
ഡിഎംഎ ലാജ്പത് നഗർ ഏരിയ മലയാള ഭാഷാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയ മലയാള ഭാഷാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ലാജ്പത് നഗർ ഏരിയാ ഓഫീസിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ ഡിഎംഎ കോർഡിനേറ്ററും വൈസ് പ്രസിഡന്‍റുമായ കെ.ജി. രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു.

മലയാളം മിഷൻ വൈസ് പ്രസിഡന്‍റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, മലയാളം മിഷൻ ജോയിന്‍റ് സെക്രട്ടറിയും ഡിഎംഎ കേന്ദ്ര കമ്മിറ്റി നിർവാഹക സമിതി അംഗവുമായ സുജാ രാജേന്ദ്രൻ, ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ ബി വിജയകുമാർ, ജോയിന്‍റ് കൺവീനർ ജോസ് മോൻ ബേബി, ഏരിയയിലെ ഭാഷാധ്യാപകരായ സിമി കരീം, റാണി രതീശൻ, ഏരിയ കോഓർഡിനേറ്റർ എൻവി പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ പഠനത്തിനായി എത്തിച്ചേർന്ന വിദ്യാർഥികൾക്ക് "കണിക്കൊന്ന’ പുസ്തകങ്ങളും വിതരണം ചെയ്തു.
ഈസ്റ്റർ - വിഷു ആഘോഷം സംഘടിപ്പിച്ച് ഡൽഹി മലയാളി അസോസിയേഷൻ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഹാൻഡ്‌ലൂം ഡെവലപ്മെന്‍റ് കമ്മീഷണർ ഡോ. എം. ബീന ഐഎഎസ് മുഖ്യാതിഥിയായിരുന്നു. ഏരിയ ചെയർമാൻ എം. ജയചന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

ആഘോഷപരിപാടിയിൽ ടി. രാമചന്ദ്രൻ, ഐസക് മാത്യു, പി. മുരളിധരൻ, ടി.ഡി. ജയപ്രസാദ്, സജി പി. രാജ്, കെ.പി. സുജിത്, മാനസ് കൃഷ്ണ, ജ്യോതിക മാട്ടുമ്മൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മുഖ്യാതിഥി ഫാ.സുനിൽ അഗസ്റ്റിൻ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ വൈസ് ചെയർമാൻ എം.കെ. വിജയകുമാരൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ, മുൻ ഭാരവാഹികളായ ജി.ശിവശങ്കരൻ, ഒ. ഷാജികുമാർ, ലൂണ രാജൻ, മെഹ്റോളി ഏരിയ ചെയർമാൻ ഡോ. ഹരീന്ദൻ ആചാരി എന്നിവർ സംസാരിച്ചു.

അത്താഴ വിരുന്നിനു മുമ്പായി ഏരിയ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഏരിയയയുടെ പ്രവർത്തന ധനശേഖരണാർഥമുള്ള ലക്കി ഡിപ്പ് നറുക്കെടുപ്പിൽ വത്സമ്മ രഘുവിന് ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ കൈമാറി.
ബിപിഡി കേരളയുടെ അഞ്ചാമത് വാർഷിക ആഘോഷം നടത്തി
ന്യൂഡൽഹി ബിപിഡി കേരളയുടെ അഞ്ചാമത് വാർഷിക ആഘോഷം 10,000 യൂണിറ്റ് പൂർത്തീകരിച്ചുകൊണ്ട് ഖചഡ വിലെ മാസസ് കമ്മ്യൂണിക്കേഷൻ ഹാളിൽ നടത്തപ്പെട്ടു. ചെയർമാൻ ടി.കെ. അനിൽ അധ്യക്ഷത വഹിച്ച യോഗം ലെഫ്റ്റനന്‍റ് ജനറൽ അജിത് നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്, ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്, നോർക്ക ഡെവലപ്പ്മെന്‍റ് ഓഫീസർ ഷാജിമോൻ, അണ്ടർ സെക്രട്ടറി സി.പി. വിനോദ് കുമാർ, ലെഫ്റ്റനന്‍റ് കേണൽ (റിട്ടയേർഡ്) സന്ധ്യ വി. നായർ, കെ.പി. ബാലചന്ദ്രൻ,ഷേർളി രാജൻ എന്നിവർ ആശംസകൾ നേർന്നു.

ബിപിഡിയുടെ വെബ്സൈറ്റ് വാവ സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വനിതാ സഹായ നിധിയിലേക്കായി ഡോ. ശ്രീനിവാസൻ തമ്പുരാൻ 30 തയ്യൽ മെഷീൻ ബിപിഡി ക്ക് നൽകി.

കൂടാതെ അനവധി തവണ രക്തദാനം നൽകിയവരെയും സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുകയും ചെയ്തു. തുടർന്ന് ഡൽഹി യിലെ വിവിധ മേഖലകളിലെ കലാപരിപാടികൾക്ക് ശേഷം മെഗാ ഷോയും നടന്നു. തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരുന്നു
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു ദിനമായ ഞായറാഴ്ച വിവിധ ചടങ്ങുകളോടെ വിഷു മഹോത്സവം ആഘോഷിക്കുന്നു. രാവിലെ 5.30 മുതൽ വിഷുക്കണി, നിർമ്മാല്യ ദർശനം, വിഷുക്കൈനീട്ടം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അഷ്ടാഭിഷേകം എന്നിവ നടക്കും.

11.30 മുതൽ ശ്രീഗുരു ദ്രോണാചാര്യ ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന. തുടർന്ന് ബാലഗോകുലം ഭഗിനി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി. ഉച്ച‌യ്ക്ക് 1.30 മുതൽ അന്നദാനം.

വൈകുന്നേരം 6.30ന് മഹാ ദീപാരാധന, ദീപക്കാഴ്ച്ച. ഏഴ് മുതൽ ഗായത്രി നാട്യാലയം അവതരിപ്പിക്കുന്ന ഭരതനാട്യം ഡാൻസ് ഡ്രാമ, 8.15ന് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണത്തിനു ശേഷം ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിക്കും.

വഴിപാടുകൾ ബുക്കു ചെയ്യുവാനും അന്നദാനത്തിനു സംഭാവന നൽകുവാനും കൂടുതൽ വിവരങ്ങൾക്കും 01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡിഎംഎ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ നടത്തിയ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കരോൾ ബാഗിലെ ജെനിഫർ ഹോട്ടലിൽ ചേർന്ന യോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രെഷറർ പി.എൻ. ഷാജി തുടങ്ങിയവർ നിരീക്ഷകർ ആയിരുന്നു.

ജെ. സോമനാഥനായിരുന്നു റിട്ടേണിംഗ് ഓഫീസർ. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ മാത്യു ജോസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചെയർമാൻ എകെ സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ ടിവി തോമസ്, സെക്രട്ടറി സജിത്ത് കൊമ്പൻ, ജോയിന്‍റ് സെക്രട്ടറിമാർ വി സുരേഷ് ബാബു, പിഎം ഷാബു, ട്രഷറർ എസ് വിജയകുമാരൻ നായർ, ജോയിന്‍റ് ട്രഷറർ മാത്യു എം. ജോസഫ്, ഇന്‍റേണൽ ഓഡിറ്റർ എ.എം. മഹേഷ്, വനിതാ വിഭാഗം കൺവീനർ നിർമ്മല നന്ദകുമാർ, ജോയിന്‍റ് കൺവീനർമാർ രസ്‌ന സജിത്ത്, റിജുന ഷാബു എന്നിവരെ തെരെഞ്ഞെടുത്തു.

കൂടാതെ ജനറൽ കൗൺസിൽ അംഗങ്ങളായി സിനി റോണി, സുനില ടോണി, ജോൺസി ജോസഫ്, റോയ്‌മോൻ സി. ബേബി, ആനിയമ്മ നൈനാൻ, ഏലിയാമ്മ എബ്രഹാം, എൽ. ശ്രീകുമാരി എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി എൽദോസ് എം. ജോയ്, റോണി മാത്യു, അജിത് രാജൻ, വി. മാനസി, എസ്. ഭുബനേശ്വരൻ, കെ.എം.എൻ. അനിൽ, പി.പി. സാജു, ജോബി തോമസ്, ജോബി വർഗീസ്, സജി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
കുട്ടികളെ പണം കൊടുത്തു വാങ്ങും, കൂടിയ തുകയ്ക്കു വില്ക്കും; ദന്പതികൾ ഉൾപ്പെടെ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: പണം കൊടുത്തു പിഞ്ചുകുഞ്ഞുങ്ങളെ വാങ്ങി ഉയർന്ന തുകയ്ക്കു വില്ക്കുന്ന ദന്പതികൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. നാഗ്‌ലോയി പ്രദേശത്തുനിന്നുമാണു ഡൽഹി സ്വദേശികളായ സംഘം പിടിയിലായത്.

ഇവരിൽനിന്നു രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽനിന്നു കുട്ടികളെ വാങ്ങുകയും പിന്നീടു കൂടുതൽതുകയ്ക്കു വിൽക്കുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് ഏകദേശം 15-20 ദിവസം പ്രായമുണ്ട്. പഞ്ചാബിൽനിന്നു വാങ്ങിയ പെൺകുഞ്ഞുങ്ങളെ യുപിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആവശ്യക്കാരെ കണ്ടെത്താനായില്ല. തുടർന്നു കുഞ്ഞുങ്ങളെ ഡൽഹിയിൽ എത്തിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.

ചോദ്യം ചെയ്യലിൽ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചണ്ഡീഗഢിൽ രണ്ടര ലക്ഷം രൂപയ്ക്കു വിറ്റതായി പ്രതികൾ വെളിപ്പെടുത്തി. ഈ കുട്ടിയെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ബിനു പോൾ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: പേരമംഗലം കലൂർ കഴുക്കോട്ടിൽ വീട്ടിൽ കെ.പി. പോളിന്‍റെ മകൻ ബിനു പോൾ ഡൽഹിയിലെ ഉത്തംനഗറിൽ അന്തരിച്ചു.

ഭാര്യ: ഷൈനി ബിനു. മകൾ: ക്രിസ്റ്റീന ബിനു, മകൻ: ക്രിസ്റ്റോ ബിനു. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 11ന് സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് കലൂർ മൂവാറ്റുപുഴിൽ നടക്കും.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തുന്ന കാർത്തിക പൊങ്കാല 2024 ഏപ്രിൽ 11 വ്യാഴാഴ്ച അരങ്ങേറും.

രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 9289886490, 9868990552 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡിഎംഎ ലാജ് പത് നഗർ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ബുധാനാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ഏരിയ ഓഫീസിൽ ബുധാനാഴ്ച വൈകുന്നേരം 7ന് ഉദ്ഘാടനം ചെയ്യും.

ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററും വൈസ് പ്രസിഡന്‍റുമായ കെജി രഘുനാഥൻ നായർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്‍റുമായ ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ ബി വിജയകുമാർ എന്നിവർ സംസാരിക്കും.

7:15ന് രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8744927503, 9818750868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഡിഎംഎ ലാജ്പത് നഗർ ഏരിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയിൽ താൽക്കാലിക (അഡ്ഹോക്) കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു.

വൈസ് പ്രസിഡന്‍റ് കെജി രഘുനാഥൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനറായി ബി വിജയകുമാർ, ജോയിന്‍റ് കൺവീനർമാരായി ജോസ്മോൻ ബേബി, എൻവി പ്രിജേഷ് എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

കൂടാതെ അംഗങ്ങളായി മീരാ ജോൺ, ജയ്മോൻ കെ മാത്യൂ, രവീന്ദ്രൻ നായർ, മജു അലക്സാണ്ടർ എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, ചീഫ് ട്രഷറർ മാത്യൂ ജോസ് തുടങ്ങിയവർ സംസാരിച്ചു.
ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാരയിൽ ഒളിപ്പിച്ച പ്രതി പിടിയിൽ
ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാരിയിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് പോയ വിപൽ ടെയ്‌ലറെ അന്വേഷണ സംഘം പിടികൂടി ഡൽഹിയിലേക്ക് തിരികെ കൊണ്ടുവന്നു.

26 കാരിയായ മകളുമായി കുറച്ച് ദിവസമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇവരുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

യുവതിയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ നിറച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കു­ട്ടി­ക്കട­ത്ത്; ഡല്‍­ഹി­യില്‍ ഏ­ഴ് പേര്‍ അ­റ­സ്റ്റില്‍; മൂ­ന്ന് ന­വ­ജാ­ത­ശി­ശു­ക്കളെ ര­ക്ഷി­ച്ചെ­ന്ന് സി­ബിഐ
ന്യൂ­ഡല്‍ഹി: കു­­ട്ടി­ക്കട­ത്ത് സം­ഘങ്ങ­ളെ ല­ക്ഷ്യ­മി­ട്ട് ഡല്‍­ഹി­യില്‍ ന­ട­ന്ന സി­ബി­ഐ റെ­യ്­ഡില്‍ മൂ­ന്ന് ന­വ­ജാ­ത­ശി­ശു­ക്ക­ളെ ര­ക്ഷിച്ചു. സം­ഭ­വ­ത്തില്‍ ഏ­ഴ് പേ­രെ അ­റ­സ്റ്റ് ചെ­യ്­ത­താ­യി സി­ബി­ഐ അ­റി­യിച്ചു. ആ­റ് ഡല്‍­ഹി സ്വ­ദേ­ശി­കളും ഹ­രിയാ­ന സ്വ­ദേ­ശിയാ­യ ഒ­രാ­ളു­മാ­ണ് പി­ടി­യി­ലാ­യ­ത്.

ന­വ­ജാ­ത­ശി­ശു­ക്ക­ളു­ടെ വില്‍­പ്പ­ന വ്യാ­പ­ക­മാ­യി ന­ട­ക്കു­ന്നെ­ന്ന വി­വര­ത്തെ തു­ടര്‍­ന്നാ­ണ് ഡല്‍­ഹി­യി­ലെ ഏ­ഴി­ട­ങ്ങ­ളി­ലാ­യി സി­ബി­ഐ പരി­ശോ­ധ­ന ന­ട­ത്തി­യത്. ഒ­രു ന­വ­ജാ­ത­ശി­ശു­വി­നാ­യി നാ­ല് മു­തല്‍ ആ­റ് ല­ക്ഷം രൂ­പ വ­രെയാണ് ആവശ്യക്കാരിൽനിന്ന് ഇ­വര്‍ വാ­ങ്ങി­യി­രു­ന്ന­ത്.

സാ­മൂഹി­ക മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ പ­രസ്യം നല്‍­കി­യാ­ണ് ഇ­വര്‍ കു­ട്ടിക­ളെ വില്‍­പ്പ­ന ന­ട­ത്തി­യി­രു­ന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു.
ഡിഎംഎ രോഹിണി ഏരിയ വാർഷിക പൊതുയോഗം 21ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ രോഹിണി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 21ന് വൈകുന്നേരം നാലിന് രോഹിണി സെക്ടർ-ഏഴിലെ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാഡി മന്ദിർ അങ്കണത്തിൽ നടക്കും.

റിട്ടേണിംഗ് ഓഫീസറായി ജെ. സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോഓർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായരെയും നിയമിച്ചു. 2024 - 2027 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി (രണ്ട്), ട്രഷറർ, ജോയിന്‍റ് ട്രഷറർ, ഇന്‍റേണൽ ഓഡിറ്റർ, വനിതാ വിഭാഗം കൺവീനർ, ജോയിന്‍റ് കൺവീനർ (രണ്ട്), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ (11), യുവജന വിഭാഗം കൺവീനർ (18 - 35 വയസ്), ജോയിന്‍റ് കൺവീനർ (രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.

റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയമായ ബി-2/96, സെക്ടർ-6, രോഹിണിയിൽ നിന്നും ഈ മാസം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ നാമനിർദേശ പത്രിക കൈപ്പറ്റാനും പൂരിപ്പിച്ച പത്രിക സമർപ്പിക്കാവുന്നതുമാണ്.

പത്തിനു രാത്രി 8.30ന് ആകെ കിട്ടിയ പത്രികകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 12ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. സൂക്ഷ്‌മ പരിശോധനക്കു ശേഷം 13ന് രാത്രി 8.30ന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

വോട്ടിംഗ് ആവശ്യമായി വന്നാൽ 21ന് വൈകുന്നേരം നാലു മുതൽ വൈകുന്നേരം ആറു വരെയാണ് സമയം. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന രോഹിണി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെയോ കോഓർഡിനേറ്ററെയോ 9717999482, 9818750868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിപിഡി കേരളയുടെ അഞ്ചാം വാർഷികം ഞായറാഴ്ച
ന്യുഡൽഹി: ബ്ലഡ്‌ പ്രോവയ്ഡേഴ്‌സ് ഡ്രീം കേരളയുടെ (ബിപിഡി കേരള) അഞ്ചാം വാർഷികം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ജെഎൻയു കാമ്പസിലെ മാസ് കമ്യൂണിക്കേഷൻ ഹാളിൽ വച്ച് നടക്കും.

ബിപിഡി ചെയർമാൻ ടി.കെ. അനിൽ അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനം ലഫ്റ്റനന്‍റ് ജനറൽ അജിത് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യഅതിഥിയായി പങ്കെടുക്കും.

ബിപിഡിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനം വാവ സുരേഷ് നിർവഹിക്കും. ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്, പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്, നോർക്ക ഡെവലപ്പ്മെന്‍റ് ഓഫീസർ ഷാജിമോൻ, മറ്റ്‌ വീശിഷ്ട വ്യക്തികളും ആശംസകൾ നേരും.

ചടങ്ങിൽ അഞ്ച് പ്രാവശ്യത്തിൽ കൂടുതൽ രക്തദാനം നൽകിയവരെ ആദരിക്കും. കൂടാതെ സാമൂഹ്യ സാംസ്കാരിക കാരുണ്യ ആതുര സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരിക്കും.

നിർധനരായ വനിതകൾക്ക് തയ്യൽ മെഷീൻ നൽകും. തുടർന്ന് നാലു മുതൽ കുട്ടികളുടെ കലാപരിപാടികളും 6.30 മുതൽ മെഗാഷോയും അരങ്ങേറും. അത്താഴ വിരുന്നോടെ പരിപാടി പര്യവസാനിക്കും.
ഡൽഹിയിൽ യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; പങ്കാളി ഒളിവിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഫ്ലാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. 26 കാരിയായ യുവതിയുടെ മൃതദേഹമാണ് സൗത്ത് ഡൽഹിയിലെ അൽമിറയിൽനിന്നു കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയെ തുടർന്നു പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിനു പിന്നിൽ യുവതിയുടെ പങ്കാളിക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒന്നരമാസമായി യുവതി പങ്കാളിക്കൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചുവന്നിരുന്നത്. മകൾ വിളിച്ചപ്പോൾ പങ്കാളിയിൽനിന്നു മർദനമേറ്റതായും കൊല്ലപ്പെടുമെന്നു പേടിയുണ്ടെന്നും അച്ഛനോടു പറഞ്ഞതായി പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം ഒളിവിൽ പോയ യുവതിയുടെ പങ്കാളിയായ സൂററ്റ് സ്വദേശി വിപൽ എന്നയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു
ജനക്പുരി: പുതിയതായി തെരഞ്ഞെടുത്ത ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ ഭാരവാഹികൾ ഡിഎംഎ ആർകെ പുരം സാംസ്കാരിക സമുച്ചയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചു ചുമതലയേറ്റെടുത്തു.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിഡന്‍റും ഇലക്ഷൻ കോർഡിനേറ്റരുമായിരുന്ന കെ.ജി. രഘുനാഥൻ നായർ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്ര നിർവാഹക സമിതി അധികാരം കൈമാറി.

ചടങ്ങിൽ വൈസ് ചെയർമാൻ ബാബു നാരായണൻ, ഇന്‍റേണൽ ഓഡിറ്റർ ജിനു എബ്രഹാം, ജോ. ട്രഷറർ കെ.എൻ.വേണുഗോപാൽ, വനിതാ വിഭാഗം കൺവീനർ സിന്ധു നായർ, ജോ. സെക്രട്ടറി ഷീന രാജേഷ് തുടങ്ങിയ ഏരിയ ഭാരവാഹികൾ സന്നിഹിതരായിരുന്നു.
പ്രദീപ് ജി. കുറുപ്പിന് യാത്രയയപ്പു നൽകി
ന്യൂഡൽഹി: വർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾക്ക് സ്നേഹ സാന്ത്വനമാവാൻ ഡൽഹി നഗരത്തിൽ നിന്നും മറ്റൊരു മലയാളി കൂടി നാട്ടിലേക്ക് മടങ്ങുന്നു. ഡൽഹി മലയാളി അസോസിയേഷന്‍റെ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയ സെക്രട്ടറി പ്രദീപ് ജി. കുറുപ്പാണ് സാമൂഹ്യ സേവനവും ജോലിയും ഉപേക്ഷിച്ചുകൊണ്ട് മലയാളികൾക്കു മാതൃകയാവുന്നത്.

ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പ്രദീപിന് യാത്രാ മംഗളങ്ങൾ നേർന്നു. മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയ ചെയർമാൻ ഡോ. ടി.എം. ചെറിയാൻ പൊന്നാട അണിയിച്ചു.

വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പിഎൻ ഷാജി, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ.ജി കുറുപ്പ്, എൻ വിനോദ് കുമാർ, എസ് . അജികുമാർ, അനിലാ ഷാജി, പ്രദീപ് ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

ആശ്രം ശ്രീനിവാസ്പുരി, ദിൽഷാദ് കോളനി, ജനക് പുരി, കരോൾ ബാഗ്കണാട്ട് പ്ലേസ്, മയൂർ വിഹാർ ഫേസ്1, മെഹ്റോളി, പട്ടേൽ നഗർ, രജൗരി ഗാർഡൻ, ആർകെ പുരം, വസുന്ധര എൻക്ലേവ്, വികാസ്പുരിഹസ്തസാൽ, പാലംമംഗലാപുരി തുടങ്ങിയ ഏരിയ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേലു മാസ്റ്റർ ഫാം ആൻഡ് ഫൗണ്ടേഷന്‍റെ ഈ വർഷത്തെ സാമൂഹ്യ പ്രവർത്തന മേഖലയിലെ പ്രവർത്തനത്തിന് പ്രദീപിന് പുരസ്കാരവും ലഭിച്ചിരുന്നു.
ഡിഎംഎ കരോൾ ബാഗ്കണാട്ട് പ്ലേസ് ഏരിയ വാർഷിക പൊതുയോഗം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്കണാട്ട് പ്ലേസ് ഏരിയയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കരോൾ ബാഗിലെ ഹോട്ടൽ ജനീഫർ ഇന്നിൽ നടക്കും.

ഏരിയ ചെയർമാൻ എകെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും. തുടർന്ന് 2024-26 വർഷക്കാലത്തേക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളുടെയും തെരഞ്ഞെടുപ്പു നടക്കും.

റിട്ടേണിംഗ് ഓഫീസറായി ജെ. സോമനാഥനെ നിയമിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സജിത്ത് കൊമ്പനുമായി 9958252932 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഡിഎംഎ ലാജ് പത് നഗർ ഏരിയ അഡ്ഹോക് കമ്മിറ്റി രൂപീകരണ യോഗം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരണ യോഗം ഞായറാഴ്ച രാവിലെ 11ന് ഡിഎംഎയുടെ ലാജ് പത് നഗറിലെ ഏരിയ ഓഫീസിൽ നടക്കും.

ഏരിയയിലെ ആജീവനാന്ത അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഡിഎംഎയിൽ ചേർന്നു പ്രവർത്തിക്കാനും അംഗങ്ങളാകാനും ആഗ്രഹിക്കുന്നവർക്ക് യോഗത്തിൽ പങ്കെടുക്കാവുന്നതാണ്. അഡ്ഹോക് കമ്മിറ്റി രൂപീകരണത്തിനായി ഏരിയയിലെ മുൻ ട്രഷറർ ബി. വിജയകുമാറിനെ കോഓർഡിനേറ്ററായി നിയമിച്ചു.

കൂടാതെ ലാജ് പത് നഗർ ഏരിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8744927503, 9818750868.
സ്നേഹ സാന്ത്വനം മെഗാ ഷോ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്‍റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിന്‍റെ രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും സ്കൂൾ വികസന സംരംഭത്തിനും പിന്തുണ നൽകാൻ വേണ്ടി ഇടവക യുവജനപ്രസ്ഥാനം സ്നേഹ സാന്ത്വനം എന്ന പേരിൽ സംഘടിപ്പിച്ച സംഗീതത്തിന്‍റെയും ഹാസ്യത്തിന്‍റെയും വിനോദത്തിന്‍റെയും മാന്ത്രിക സായാഹ്നം താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ട മെഗാ ഷോ മലങ്കര സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫസർ ജോൺ വർഗീസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി അബ്രഹാം, ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് റവ. ഫാ. നൈനാൻ ഫിലിപ്പ്, ഇടവകയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്മോൻ ചാക്കോ, കോശി പ്രസാദ്, അനീഷ് പി ജോയി, മെഗാ ഷോയുടെ ജനറൽകൺവീനർ സാബു ഡാനിയേൽ, ഇടവകയുടെ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് അംഗങ്ങളായ സാമൂവൽ കെ.ടി. സിബി രാജൻ, ജോബിൻ ടി. മാത്യൂ എന്നിവർ പങ്കെടുത്തു.
ജാർഖണ്ഡിൽ വാഹനാപകടം; മലയാളി കന്യാസ്ത്രീ മരിച്ചു
റാഞ്ചി: ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ പൈസക്കരി സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു. പ്രസന്‍റേഷൻ സഭാംഗമായ സിസ്റ്റർ സിജി മാത്യു (50) ആണു മരിച്ചത്.

റാഞ്ചിയിലെ മന്തർ എന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. സിബിസിഐയുടെ കീഴിൽ റാഞ്ചി‌യിലുള്ള കോൺസ്റ്റന്‍റ് ലീവെൻസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

സിസ്റ്റർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽനിന്നു താമസസ്ഥലത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ പിന്നിൽനിന്ന് നിയന്ത്രണം വിട്ടു വന്ന ബൈക്ക് സിസ്റ്ററെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലെ ഡിവൈഡറിൽ തലയടിച്ചു വീണ സിസ്റ്ററെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിതന്നെ മരിച്ചു.

സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട് ചേവായൂരിലെ പ്രസന്‍റേഷൻ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും. പൈസക്കരി പരേതനായ മണ്ഡപത്തിൽ മാത്യു-മേരി ദന്പതികളുടെ മകളാണ്.

സഹോദരങ്ങൾ: ലിസി തേരകത്തിനാടിയിൽ (പയ്യാവൂർ), ജോസ് മാത്യു (പ്രസിഡന്‍റ്, കേരളാ കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി), ബിനു മാത്യു (‌വൈസ് പ്രസിഡന്‍റ്, കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാകമ്മിറ്റി).
കെ.ആർ. വർഗീസ് അന്തരിച്ചു
വടശേരിക്കര: തലച്ചിറ കരുവേലി വീട്ടിൽ കെ.ആർ. വർഗീസ് (90) അന്തരിച്ചു. ഭാര്യ പരേതയായ ഗ്രേസി വർഗീസ്. മക്കൾ: ബിജി (രാജസ്ഥാൻ), സജി (ഡൽഹി ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവക കൈക്കാരൻ) സുജ (ഡൽഹി).

മരുമക്കൾ: സൂസൻ വിജി, കാതറിൻ സജി, ജോർടി മാത്യു. സംസ്കാരം ചൊവ്വാഴ്ച വെെകുന്നേരം നാലിന് തലച്ചിറ മലങ്കര ബദൽ ദേവാലയ സെമിത്തേരിയിൽ നടക്കും.
സെന്‍റ് സ്റ്റീഫന്‍സ് ഇടവകയിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ്‌ ഇടവകയിൽ ഈസ്റ്റർ ആഘോഷിച്ചു. വികാരി ഫാ. ജോൺ കെ. ജേക്കബ് മുഖ്യകാർമികത്വം വഹിച്ചു.
സെന്‍റ് സ്റ്റീഫൻസ് ഇടവകയിൽ ദു:ഖവെള്ളി ആചരിച്ചു
ന്യൂഡൽഹി: യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു.

ശുശ്രുഷകൾക്ക് റവ. ഫാ. കെ. ജെ ജേക്കബ് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് സഹകാർമികത്വം നൽകി.
ഡിഎംഎ ജനക്പുരി ഏരിയയ്ക്ക് പുതി‌യ നേതൃത്വം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടന്നു.

പൊതുയോഗത്തിൽ മുതിർന്ന അംഗം കെ.എൻ. കുമാരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് 2023-24 ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും അംഗങ്ങൾ അവ അംഗീകരിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്‍റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.

ചർച്ചകളിൽ കേന്ദ്ര നിർവാഹക സമിതി എക്സ് ഓഫീഷ്യോ സി. ചന്ദ്രൻ, സർവ്വശ്രീ വി.ആർ. കൃഷ്ണദാസ്, സി.ഡി. സൈമൻ, ജി. തുളസീധരൻ, ടോമി എബ്രഹാം, ആർ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജോയിന്‍റ് ട്രഷറർ സി.ഡി. ജോസ് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഏരിയ ചെയർമാനായി സി.ഡി. ജോസ്, സെക്രട്ടറിയായി കെ.സി. സുശീൽ, ട്രഷററായി വി.ആർ. കൃഷ്ണദാസ് എന്നിവർ വൻഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻ ബാബു നാരായണൻ, ജോയിന്‍റ് സെക്രട്ടറിമാർ ഷീന രാജേഷ്, ജി. അനീഷ് കുമാർ, ജോയിന്‍റ് ട്രെഷറർ കെ.വി. വേണു ഗോപാൽ, ഇന്‍റേർണൽ ഓഡിറ്റർ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു നായർ,

ജോയിന്‍റ് കൺവീനർമാർ പ്രിയങ്ക ഗോവിന്ദൻ, ആർദ്ര ജോസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സർവ്വശ്രീ കെ.കെ സുനിൽ കുമാർ, പി. ഗിരീഷ്, രാജേഷ് രാമൻ, എ.എസ് അക്ഷയ്, എ.എസ്. സജീവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ തെരഞ്ഞെടുപ്പ് കോഓർഡിനേറ്ററും ജെ. സോമനാഥൻ റിട്ടേണിംഗ് ഓഫീസറുമായിരുന്നു.
ഡിഎംഎ ജനക്പുരി ഏരിയ പുതിയ കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്നു.

പൊതുയോഗത്തിൽ മുതിർന്ന അംഗം കെ.എൻ. കുമാരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് 2023-24 ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും അംഗങ്ങൾ അവ അംഗീകരിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്‍റുമാരാരായ മണികണ്ഠൻ കെവി, കെജി രഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, ഇന്‍റേണൽ ഓഡിറ്റർ ബാബു കെവി തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകളിൽ കേന്ദ്ര നിർവാഹക സമിതി എക്സ് ഓഫീഷ്യോ സി ചന്ദ്രൻ, സർവ്വശ്രീ കൃഷ്ണദാസ് വിആർ, സിഡി സൈമൻ, ജി തുളസീധരൻ, ടോമി എബ്രഹാം, മധുസൂദനൻ ആർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജോയിന്‍റ് ട്രഷറർ സിഡി ജോസ് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഏരിയ ചെയർമാനായി സിഡി ജോസ്, സെക്രട്ടറിയായി സുശീൽ കെസി, ട്രഷറരായി വിആർ കൃഷ്ണദാസ് എന്നിവർ വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻ ബാബു നാരായണൻ, ജോയിന്‍റ് സെക്രട്ടറിമാർ ഷീന രാജേഷ്, അനീഷ് കുമാർ ജി, ജോയിന്‍റ് ട്രഷറർ വേണു ഗോപാൽ കെവി, ഇന്‍റേണൽ ഓഡിറ്റർ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു നായർ, ജോയിന്‍റ് കൺവീനർമാർ പ്രിയങ്ക ഗോവിന്ദൻ, ആർദ്ര ജോസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സർവ്വശ്രീ കെകെ സുനിൽ കുമാർ, ഗിരീഷ് പി, രാജേഷ് രാമൻ, അക്ഷയ് എഎസ്, സജീവൻ എഎസ് എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഡിഎംഎ വൈസ് പ്രസിഡന്‍റ് കെജി രഘുനാഥൻ നായർ ഇലക്ഷൻ കോഓർഡിനേറ്ററും ജെ സോമനാഥൻ റിട്ടേണിംഗ് ഓഫീസറുമായിരുന്നു.
മോഷ്‌ടാവിനെ കൊലപ്പെടുത്തി; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ‌
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷാഹ്‌ദാരയിലെ ചിന്താമണി റെഡ്‌ലൈറ്റിനു സമീപം ഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ചയാളെ രണ്ടുപേർ ചേർന്നു കൊലപ്പെടുത്തി.

സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടെങ്കിലും പിന്നീടു പോലീസ് ഇവരെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം പിടിയിൽ
ന്യൂഡൽഹി: അന്തർസംസ്ഥാന മയക്കുമരുന്ന് സംഘം ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നും 80 കോടി രൂപ വിലമതിക്കുന്ന 15 കിലോഗ്രാം ഹെറോയിൻ ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ സെൽ കണ്ടെടുത്തു.

മണിപ്പൂർ സ്വദേശികളായ ദില്ലി റാം (31), പ്രകാശ് പൗഡ്യേൽ (30), അർജുൻ (27), പശ്ചിമ ബംഗാൾ സ്വദേശിയായ സഞ്ജയ് കുമാർ സാഹ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്ന് സംഘം മണിപ്പൂരിൽ നിന്ന് വാങ്ങിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പൗഡിയേലും റാമും അർജുനും കഴിഞ്ഞ മൂന്ന് വർഷമായി അനധികൃത മയക്കുമരുന്ന് കടത്ത് നടത്തി വരികയായിരുന്നു. മണിപ്പുർ, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും അന്തർസംസ്ഥാന മയക്കുമരുന്ന് കാർട്ടൽ സജീവമാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.

അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോളി ആഘോഷത്തിനിടെ ഡൽഹിയിൽ ആറ് പേർക്ക് ഷോക്കേറ്റു
ന്യൂഡൽഹി: ഹോളി ആഘോഷങ്ങൾക്കിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ആറ് പേര്‍ക്ക് പരിക്ക്. ഈസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഒരു വീടിന്‍റെ മേൽക്കൂരയിൽ നടന്ന ആഘോഷമാണ് വലിയ അപകടത്തിൽ കലാശിച്ചത്. വീടിന്‍റെ പരിസരത്തു കൂടി കടന്നുപോകുന്ന ഹൈ ടെൻഷൻ ലൈനിൽനിന്നാണു ഷോക്കേറ്റത്. ഇത് എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല.

പരിക്കേറ്റവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇവരുടെ നില ഗുരുതരമാണെന്നാണു പോലീസ് നൽകുന്ന വിവരം.
ഡൽഹി മലയാളി അസോസിയേഷൻ ബദർപുർ ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ബദർപുർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിന് ബദർപുർ പോസ്റ്റ് ഓഫീസിനടുത്തുള്ള ഡിഡിഎ കമ്യൂ ണിറ്റി ഹാളിൽ നടക്കും.

റിട്ടേണിംഗ് ഓഫീസറായി സജി പൂക്കുഞ്ഞിനെ നിയമിച്ചു. 2024 - 2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി (രണ്ട്), ട്രെഷറർ, ജോയിന്‍റ് ട്രെഷറർ, ഇന്‍റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ(അഞ്ച്), ജനറൽ കൗൺസിൽ അംഗങ്ങൾ (ഏഴ്), വനിതാ വിഭാഗം കൺവീനർ, ജോയിന്‍റ് കൺവീനർ (രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.

ഈ മാസം 27, 28, 29 തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ബദർപുർ ഡിഡിഎ ജനതാ ഫ്ലാറ്റ്സിലെ 557, ഫസ്റ്റ് ഫ്ലോറിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്.

പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഈ മാസം 29 രാത്രി 8.30 വരെയാണ്. 30നു രാത്രി 8.30ന് സൂക്ഷ്‌മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 31ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

ഏപ്രിൽ ഒന്ന് രാത്രി 8.30ന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞു 3.30 മുതൽ വൈകുന്നേരം 5.30 വരെയാണ് സമയം.

വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ബദർപുർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ, ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ - സജി പൂക്കുഞ്ഞ് (ഏരിയാ ചെയർമാൻ) 95829 69463, 99103 77690.
ഓശാന പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ സംഘടിപ്പിച്ചു. വികാരി റവ. ഫാ. ജോൺ കെ ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു.
ഡിഎംഎ മയൂർ വിഹാർ ഫേസ്-ടു ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മയൂർ വിഹാർ ഫേസ്-ടു, പോക്കറ്റ് എഫ്, എംസിഡി ലൈബ്രറി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

മിനി മനോജ്, പിആർ മനോജ് എന്നിവർ ആലപിച്ച പ്രാർഥനാഗീതാലാപനത്തോടെയാണ് യോഗം ആരംഭിച്ചത്. ഏരിയ ചെയർമാൻ വി.ഡി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി സി.പി. സനിൽ, ട്രഷറർ ടിബി ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ടോമി ജോസഫ് റിട്ടേണിംഗ് ഓഫീസറും പ്രദീപ് സദാനന്ദൻ അവതാരകനും ആയിരുന്നു. പുതിയ ഭാരവാഹികളായി ചെയർമാൻ എം.എൽ. ഭോജൻ, വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, സെക്രട്ടറി പ്രസാദ് കെ. നായർ, ജോയിന്‍റ് സെക്രട്ടറിമാർ അഡ്വ. മനോജ് എച്ച്. നായർ, എം.എൽ. സിബിച്ചൻ, ട്രഷറർ സി.പി. മോഹനൻ, ജോയിന്‍റ് ട്രഷറർ ജോണി തോമസ്, ഇന്‍റേണൽ ഓഡിറ്റർ സി.പി. സനിൽ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണിക്കൃഷ്ണൻ, ജോയിന്‍റ് കൺവീനർമാർ ബീനാ പ്രസാദ്, ഡോളി ആന്‍റണി എന്നിവരെ തെരെഞ്ഞെടുത്തു.

കൂടാതെ നിർവാഹക സമിതി ജനറൽ കൗൺസിൽ അംഗങ്ങളായി കെ.വി.പി. നായർ, കെ.ജി. കുട്ടി, ആർവി ഉണ്ണിക്കൃഷ്ണൻ, വി. ഹരിദാസൻ നായർ, ടി.ബി. ആനന്ദ് കുമാർ, കെ.വി. മുരളീധരൻ, ജേക്കബ് സേവ്യർ, എസ്.കെ. കുട്ടി, ഗീതാ രമേശ്, രമേശ് കോയിക്കൽ, ടി.വി. രാജേഷ്, കെ.എം. ദിനേശൻ, കെജെ മാരീജൻ, മനോജ് ജോർജ്, സന്തോഷ് കുമാർ, സി.എ. നായർ, കെജി ഹരികുമാർ, കെ.കെ. ഭദ്രൻ, യു.ആർ. സിരിസ്‌ കുമാർ, ഗിരിജ, എം.ആർ. ഷാജി, ഡോ. രാജലക്ഷ്‌മി മുരളീധരൻ എന്നിവരെയും

ജനറൽ കൗൺസിൽ അംഗങ്ങളായി എ. ബാബു, തങ്കം ഹരിദാസ്, ബിന്ദു മുരളീധരൻ, സുജാതാ ജയകുമാർ, ഇന്ദിര അച്യുതൻ, വി.വി. ഷീജാ, പ്രദീപ് സദാനന്ദൻ, രമ ദേവി, മിനി ഉണ്ണിക്കൃഷ്ണൻ, പ്രസീനാ ഭദ്രൻ, ഗീതാ പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.
ഡിഎംഎ വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്‌തു
ന്യൂഡൽഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റി എല്ലാവർഷവും നൽകുന്ന വിദ്യാഭ്യാസ സഹായ നിധിയുടെ ഒരുവിഹിതം കെെമാറി.

മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, മയൂർ വിഹാർ ഫേസ്-1 മേഖലകൾക്കു ലഭിച്ച തുകയുടെ ചെക്ക് മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ ഏരിയ ചെയർമാൻ ടി.എൽ. മാത്യുകുട്ടി, സെക്രട്ടറി പി.കെ. ലക്ഷ്മണൻ എന്നിവർ ചേർന്ന് മയൂർ വിഹാർ കേരള സ്‌കൂൾ പ്രിൻസിപ്പൽ ലത നന്ദകുമാറിന് ആണ് കൈമാറിയത്.

കേരള സ്‌കൂൾ ചെയർമാൻ കെ.എം. ബാലകൃഷ്‌ണൻ, വൈസ് ചെയർമാൻ രമേശൻ നായർ, ജോയിന്‍റ് സെക്രട്ടറി എം.കെ. മോഹൻദാസ്, പിടിഎ സെക്രട്ടറി കെ.ഐ. അമിറുദ്ദീൻ, ഡിഎംഎ മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ ഏരിയ വൈസ് ചെയർമാൻ സഞ്ജയ്‌ കുമാർ, ട്രെഷറർ ഗിരീഷ് കുമാർ, ജോയിന്‍റ് സെക്രട്ടറി ബിന്ദു ലാൽജി തുടങ്ങിയവർ പങ്കെടുത്തു.
ആർ.കെ. പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം
ന്യൂഡൽഹി: ആർ.കെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ സെന്‍റ് തോമസ് ലാറ്റിൻ ഇടവകയും സെന്‍റ് പീറ്റേഴ്‌സ് സീറോമലബാർ ഇടവകയും സംയുക്ത ഓശാന ആഘോഷം ഞായറാഴ്ച രാവിലെ 7.15ന് സെന്‍റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.

കുരുത്തോല വെഞ്ചരിപ്പ്, ചർച്ച് റോഡ് ചുറ്റി പ്രദക്ഷിണവും തുടർന്ന് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ലാറ്റിൻ കുർബാനയും പള്ളിയിൽ സീറോമലബാർ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
ഡൽഹിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം
ന്യൂഡൽഹി: ഡൽഹിയിലെ വെൽകം ഏരിയയിൽ കെട്ടിടം തകർന്നു രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.16 ഓടെയാണു കെട്ടിടം തകർന്നത്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നു പേരെ പുറത്തെടുത്തപ്പോഴേക്കും രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു. അർഷാദ് (30), തൗഹീദ് (20) എന്നിവരാണു മരിച്ചത്. റെഹാൻ എന്നയാൾക്കു സാരമായി പരിക്കേറ്റു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവം തിങ്കളാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം തിങ്കളാഴ്ച വിശേഷാൽ പൂജകളോടു കൂടി അരങ്ങേറും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, ആറിന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, തുടർന്ന് കെടാവിളക്ക് സമർപ്പണം.

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ശ്രീകോവിലിനു മുന്നിൽ പുതുതായി സ്ഥാപിക്കുന്ന കെടാവിളക്കിലേക്ക് പകരും.

ഉഷ പൂജ, പന്തിരടി പൂജ, എതിർത്തു പൂജ, കലശ പൂജ, കളഭാഭിഷേകം, ഉച്ച പൂജ, ദേവീ ഭാഗവത പാരായണം എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകൾ.

അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, കെടാവിളക്ക് സമർപ്പണം, കളഭാഭിഷേകം, ദേവിക്ക് ബ്രഹ്മകലശം, ഉപദേവതമാർക്ക് ബ്രഹ്മകലശം (ഏഴ് എണ്ണം), പരികലശം എന്നിവയാണ് പ്രതിഷ്ഠാ ദിനത്തിലെ പ്രധാന വഴിപാടുകൾ.

വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: 92898 86490, 98689 90552.
പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തിന് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ആഗോള പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തിന്‍റെ പുതിയ ദേശീയ കൗണ്‍സിൽ പ്രവർത്തകസമിതി നിലവിൽ വന്നു. 2024-2025 കാലയളവിലേക്കുള്ള സമിതിയാണു നിലവിൽ വന്നത്.

ഡൽഹിയിൽനിന്നുള്ള ബാബു പണിക്കരെ പേട്രനായി നിയമിച്ചു. ദേശീയ കോ-ഓർഡിനേറ്ററായി ബംഗളൂരുവിൽനിന്നുള്ള ഫ്രാൻസ് മുണ്ടാടനെയും ദേശീയ പ്രസിഡന്‍റായി ഡൽഹിയിൽനിന്നുള്ള ജോബി ജോർജിനെയും തെരഞ്ഞെടുത്തു.

ദേശീയ സെക്രട്ടറിയായി റോയ്ജോയ് (ബംഗളൂരു), ദേശീയ ട്രഷറർ കെ. സദാനന്ദൻ (കോയന്പത്തൂർ) എന്നിവരെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:

വൈസ് പ്രസിഡന്‍റ് - ജസ്റ്റിൻ കെ. ജോസഫ്(ഭോപ്പാൽ), വൈസ് പ്രസിഡന്‍റ് - റിനി സുരജ്(കേരള), ജോയിന്‍റ് സെക്രട്ടറി - ബദറൂദിൻ(കേരള), ജോയിന്‍റ് സെക്രട്ടറി - ദീപ സജു (ഡൽഹി), ചാരിറ്റി ഫോറം കൺവീനർ - അനിൽ കളത്തിൽ (വേലച്ചേരി , ഗോവ),

ബിസിനസ്‌ ഫോറം കൺവീനർ - ബിബിൻ സണ്ണി(കേരള), പ്രവാസി വെൽഫയർ ഫോറം കൺവീനർ - ഫൗസിയ ആസാദ്(കേരള), ഹെൽപ്‌ ഡസ്ക് ഫോറം കൺവീനർ - റിസാനത്ത് സലിം (കേരള), വുമൺസ്‌ ഫോറം കൺവീനർ - ആനി സമുവൽ(കേരള),

ആർട്ട്‌ & കൾച്ചറൽ കൺവീനർ - അനിൽ രോഹിത് (ബംഗളൂരു), സ്പോർട്സ് ഫോറം കോഓർഡിനേറ്റർ - എസ്.പി. മുരളീധരൻ (ഡൽഹി), എൻവിയോൺമെന്‍റ് & അഗ്രിക്കൾച്ചർ കൺവീനർ - അനു ലിബ(കേരള),

ടൂറിസം ഫോറം കൺവീനർ - അഷ്‌റഫ്‌ ആലങ്ങാട് (കേരള), വിദ്യാഭ്യാസം & വിദ്യാർഥി ഫോറം കൺവീനർ - ബാബു ആന്‍റണി (ഭോപ്പാൽ), മെമ്പർഷിപ് ഫോറം കൺവീനർ - ഷിബു ജോസഫ് (ചെന്നൈ), ഹെൽത്ത്‌ ഫോറം കൺവീനർ - ഡോ. സാഖി ജോൺ (ഡൽഹി),

ലിറ്ററേച്ചർ ഫോറം & മലയാളം ഫോറം കൺവീനർ - രമ പ്രസന്ന പിഷാരടി (ബംഗളൂരു), യൂത്ത് & സ്റ്റുഡന്‍റ്സ് കൺവീനർ - ഉണ്ണികൃഷ്ണൻ പുറമേരി (ചെന്നൈ), മീഡിയ ഫോറം കോഓർഡിനേറ്റർ - ശ്രീകേഷ് വെള്ളാനിക്കര (കേരള).
ആർകെ പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം 24ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ സെന്‍റ് തോമസ് ലാറ്റിൻ ഇടവകയും സെന്‍റ് പീറ്റേഴ്‌സ് സീറോമലബാർ ഇടവകയും സംയുക്ത ഓശാന ആഘോഷം 24ന് രാവിലെ 7.15ന് സെന്‍റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.

കുരുത്തോല വെഞ്ചരിപ്പ്, ചർച്ച് റോഡ് ചുറ്റി പ്രദക്ഷിണവും തുടർന്ന് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ലാറ്റിൻ കുർബാനയും പള്ളിയിൽ സീറോമലബാർ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി സൗത്ത് എക്സ്റ്റൻഷനിലെ സെന്‍റ് മദർ തെരേസാ ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്‍റെ തിരുനാൾ മാർച്ച് 17 ഞായറാഴ്ച സമുന്നതമായി ആഘോഷിച്ചു. ഫാ. ആഗ്നൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതൽ നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫരീദാബാദ്ഡൽഹി രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു.

ഔസേപ്പ് പിതാവിന്‍റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ജോസഫ് നാമധാരികളായ ഇടവകാംഗങ്ങൾക്കൊപ്പം ബിഷപ്പ് ജോസ് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. രൂപതയ്ക്കുള്ള സെമിനാരിയൻ ഫണ്ട് കൈമാറിയ 15 ഇടവകാംഗങ്ങളെയും ബിഷപ്പ് ജോസഫ് ആശീർവദിച്ചു.

മതബോധന അധ്യാപകരായ സിഎംസി സിസ്റ്റർമാരായ സിസ്റ്റർ തുഷാര, സിസ്റ്റർ തേജസ് എന്നിവർ കഴിഞ്ഞ രണ്ടു വർഷമായി ഇടവകയ്ക്ക് നൽകിയ സ്തുത്യർഹമായ സേവനങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു. വികാരി ഫാ.അരുൺ മടത്തുംപടി, ട്രസ്റ്റിമാരായ കെ.യു.ജോൺസൺ, ജോഷി , പിതൃവേദി പ്രസിഡൻ്റ് പ്രിൻസ് മാത്യു എന്നിവർ തിരുനാളിന് നേതൃത്വം നൽകി. വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷങ്ങൾ ഊട്ടുനേർച്ചയോടെ സമാപിച്ചു.
കാതോലിക്കാ ദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ്‌ ഇടവകയിൽ കാതോലിക്കാ ദിനം ആഘോഷിച്ചു. ഞായറാഴ്ച വി. കുർബാനയെ തുടർന്ന് വികാരി റവ. ഫാ. ജോൺ കെ. ജേക്കബ് കാതോലിക്കാ ദിന പതാക ഉയർത്തുകയും കാതോലിക്കാ ദിന സന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് ഇടവക സെക്രട്ടറി ശ്രീ കോശി പ്രസാദ് കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായക സംഘത്തിന്‍റെ നേതൃത്വത്തിൽ വിശ്വാസികൾ ഏവരും ചേർന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു.

റവ.ഫാ. കെ. ജെ ജേക്കബ് പങ്കെടുത്തു. കാതോലിക്കാ ദിനത്തോടനുബന്ധിച്ച് മധുരം വിതരണം ചെയ്തു.
ഗോകുലം ഗോപാലന് സ്വീകരണം നൽകി
ന്യൂഡൽഹി: ഡൽഹിയിലെത്തിയ വ്യവസായിയും ഡിഎംഎ രക്ഷാധികാരിയുമായ ഗോകുലം ഗോപാലന് നവീകരിച്ച ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സ്വീകരണം നൽകി. പ്രസിഡന്‍റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും പൂക്കൾ നൽകിയും ഷാൾ അണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചു.

കേന്ദ്രക്കമ്മിറ്റി അംഗം എസ്. അജികുമാർ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വെസ്റ്റേൺ കൺട്രോൾ ഓട്ടോമേഷൻ മാനേജിംഗ് ഡയറക്ടർ കെ.ആർ. മനോജ്, ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിൽ, മയൂർ വിഹാർ ഫേസ്-വൺ ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ദ്വാരക ഏരിയ സെക്രട്ടറി സി. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹിയിൽ ആഴ്ചച്ചന്തയിലേക്ക് കാറിടിച്ചു കയറി; സ്ത്രീ മരിച്ചു
ന്യൂഡൽഹി: ആഴ്ചച്ചന്ത നടക്കുന്ന സ്ഥലത്തേക്കു കാറിടിച്ചു കയറി ഒരു സ്ത്രീ മരിച്ചു. സീതാദേവി(22) ആണ് മരിച്ചത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കേറ്റു.

പോളിടെക്നിക് വിദ്യാർഥിയായ 17 വയസുകാരനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നും ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന കാറാണ് യുവാക്കൾ ഓടിച്ചത്.

കാർ ഡ്രൈവറെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഒട്ടേറെ മലയാളികൾ സ്ഥലത്തുണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഒൻപതു പേർ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.

ആളുകളെ ഇടിച്ചുവീഴ്ത്തി പാഞ്ഞ കാറിനെ ഉന്തുവണ്ടികൾ വിലങ്ങനെയിട്ടു നാട്ടുകാർ തടഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. യുവാക്കളെ മർദിച്ച നാട്ടുകാർ, കാർ തല്ലിത്തകർത്ത ശേഷം മറിച്ചിടുകയും ചെയ്തിരുന്നു.
വനിതാ ദിനാഘോഷം സംഘ‌ടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ ഡോ. ലില്ലി ജോർജ് പങ്കെടുത്തു.



ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, അഡീഷനൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്ററും വനിതാ ദിനാഘോഷ കമ്മിറ്റി കൺവീനറുമായ ലീന രമണൻ കൃതജ്ഞത പറഞ്ഞു. മേഘാ സോമനാഥനായിരുന്നു അവതാരക.



ചടങ്ങിൽ 2023ലെ നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂഡൽഹിയിലെ സിഎസ്ഐആർ - നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്‌മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ്. നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ആദരിച്ചു.



ഡോ. സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, അംബേദ്‌കർ നഗർ-പുഷ്‌പ വിഹാർ ഏരിയ വനിതാ വിഭാഗം അവതരിപ്പിച്ച നൃത്ത വിസ്‌മയവും സിദ്ധാർഥ്‌ ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ എന്നിവർ ആലപിച്ച സംഗീത സായാഹ്നവും വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് ചാരുതയേകി. അത്താഴ വിരുന്നോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വെള്ളി‌‌യാഴ്ച
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും. രാവിലെ 5.30ന് നിർമാല്യ ദർശനവും തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകളും ആരംഭിക്കും.

ക്ഷേത്ര മേൽശാന്തി അനിഷ് മേപ്പാടന്‍റെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജർ - 92898 86490, 98689 90552.
ഡിഎംഎയുടെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്‍റെ ഉദ്ഘാടനം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെക്ടർ 4ലെ ഡൽഹി മലയാളി അസോസിയേഷന്‍റെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്‍റെ ഉദ്ഘാടനം നടത്തി. മുഖ്യാതിഥി ഡോ.  ലില്ലി ജോർജ് നാട മുറിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സെൽവരാജ്, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജയകുമാർ ആർ നായർ, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിന്‍റ് ട്രഷറർ പിഎൻ ഷാജി, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ ലീന രമണൻ, മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയ ചെയർമാനും ഡിഎംഎ ബിൽഡിംഗ് റെനോവേഷൻ കമ്മിറ്റി കൺവീനറുമായ ഡോ ടിഎം ചെറിയാൻ, കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി. കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ. എംആർ ബാബുറാം മെമ്മോറിയൽ ഹാളിലായിരുന്നു വേദി ഒരുക്കിയത്.

ഗുരുദേവ പ്രഭാഷണത്തിനു ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീനാരായണ കേന്ദ്ര പ്രസിഡന്‍റ് ബീന ബാബുറാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികാസ്പുരി കേരള സ്കൂളിലെ വരുൺ വിജയ് കുമാർ, ശിവന്യ നിജു, നിരഞ്ജന രാജൻ എന്നീ വിദ്യാർഥികൾക്ക് പഠന സഹായവും നൽകി.

വൈസ് പ്രസിഡന്‍റ് ഡോ. കെ സുന്ദരേശൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മുൻ ജനറൽ സെക്രട്ടറി എസ്കെ കുട്ടി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, സുരേഷ് വിഎസ്, ജയപ്രകാശ്, വികെ ബാലൻ, വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, ജോയിന്‍റ് കൺവീനർ സജിനി രവി,

അംഗങ്ങളായ അംബിക വിനുദാസ്, വാസന്തി ശശിധരൻ, വസന്ത ദിവാകരൻ കൂടാതെ എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ മുൻ ഭാരവാഹികളായ ടിപി മണിയപ്പൻ, കല്ലറ മനോജ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 24ന് രാവിലെ 11ന് ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.

റിട്ടേണിംഗ് ഓഫീസറായി ജെ. സോമനാഥനെയും തെരെഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ കോഓർഡിനേറ്ററായി ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായരെയും നിയമിച്ചു. 2024-2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി(രണ്ട്), ട്രെഷറർ, ജോയിന്‍റ് ട്രെഷറർ, ഇന്‍റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ(21), ജനറൽ കൗൺസിൽ അംഗങ്ങൾ(32), വനിതാ വിഭാഗം കൺവീനർ, ജോയിന്‍റ് കൺവീനർ(രണ്ട്) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.

ചൊവ്വാഴ്ച (മാർച്ച് 12) വൈകുന്നേരം ഏഴ് മുതൽ 8.30 വരെ വരെ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയത്തിൽ നിന്നും നാമനിർദേശ പത്രിക സ്വീകരിക്കാവുന്നതാണ്.

12, 13 തീയതികളിൽ വൈകുന്നേരം ഏഴ് മുതൽ 8.30 വരെ മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 14നു രാത്രി 8.30ന് സൂക്ഷ്‌മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 15ന് വൈകുന്നേരം ഏഴ് മുതൽ രാത്രി 8.30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

15ന് രാത്രി ഒന്പതിന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമായി വന്നാൽ 24ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം അഞ്ച് തെരഞ്ഞെടുപ്പ് നടക്കും.

വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക് പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതണം.

കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ ജെ. സോമനാഥനെയോ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായരെയോ 97179 99482, 981875 0868എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.