ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ് : ജിമ്മി കണിയാലി ടീം നാമനിർദേശപത്രിക സമർപ്പിച്ചു
Wednesday, June 13, 2018 9:37 PM IST
ഷിക്കാഗോ: പാരന്പര്യംകൊണ്ടും പ്രവർത്തനവൈവിധ്യം കൊണ്ടും അമേരിക്കയിലെ മികവാർന്ന മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച നടക്കാൻ പോകുകയാണ്. 1825 അംഗങ്ങളുള്ള ഈ സംഘടനയിലെ ഇപ്പോഴത്തെ സെക്രട്ടറി ജിമ്മി കണിയാലി നയിക്കുന്ന പാനലിലെ അംഗങ്ങൾ എല്ലാവരും നാമനിർദേശപത്രികകൾ സമർപ്പിച്ചു.

പ്രസിഡന്‍റ്ആയി ജിമ്മി കണിയാലിയും സെക്രട്ടറിയായി ബ്രിജിറ്റ് ജോർജും ട്രഷററായി ജിതേഷ് ചുങ്കത്തും പത്രികകൾ സമർപ്പിച്ചു. ജോയിന്‍റ ്ട്രഷറർ സ്ഥാനത്തേക്ക് ജോഷി മാത്യു പുത്തൂരാൻ സമർപ്പിച്ചപ്പോൾ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി സന്തോഷ് നായർ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിനുവേണ്ടി പത്രിക ജിമ്മി കണിയാലി സമർപ്പിച്ചു. ബോർഡ് മെന്പർ (യൂത്ത്) ആയി അൻഷാ ജോയ് അംബേനാട്ടും ബോർഡ് മെന്പർ (വനിതാ പ്രതിനിധികൾ) ആയി നിഷ എറിക്കും സമയ ജോർജ് തേക്കുംകാട്ടിലുമാണ് പത്രിക സമർപ്പിച്ചത്.

13 അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡ് (ജനറൽ) വിഭാഗത്തിലേക്ക് അനിൽ മറ്റത്തികുന്നേൽ, ബാബു ജോസഫ് തൈപ്പറന്പിൽ, ബിനോയ് സ്റ്റീഫൻ കിഴക്കനടി, ചാക്കോ തോമസ് മറ്റത്തിപ്പറന്പിൽ . ജോർജ് (ജൂബി) വെന്നലശ്ശേരിൽ, മാറ്റ്വിലങ്ങാട്ട്, സന്തോഷ് കാട്ടൂക്കാരൻ, സന്തോഷ് മാത്യു കളരിക്കപ്പറന്പിൽ, ഷൈബ ുകിഴക്കേക്കുറ്റ്, സണ്ണിമൂക്കെട്ട് . ശ്യാംകുമാർ എന്നിവരും നോമിനേഷൻ സമർപ്പിച്ചു. ജെസി റിൻസി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ പി.ഒ. ഫിലിപ്പ്, ജോസഫ് നെല്ലുവേലിൽ എന്നിവർക്ക് ജിമ്മി കണിയാലി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഡയറക്ടർബോർഡ്അംഗമായി പത്രികസമർപ്പിച്ചു. സീനിയഴ്സ് പ്രതിനിധിയായി ബോർഡിലേക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിലും ജോയിന്‍റ്സെക്രട്ടറിയായി സാബുകട്ടപ്പുറവുമാണ് മത്സരിക്കുന്നത് .

ഒരുവ്യക്തി എത്ര കൂടുതൽ നാൾ സംഘടനയിൽ നിന്നു എന്നതിലുപരി സംഘടനയെശക്തിപ്പെടുത്തുവാൻ എന്ത് മാത്രം കഠിനാധ്വാനം ചെയ്തു എന്ന കാഴ്ചപ്പാടാണ് ഏതൊരുസംഘടനയുടെയും വിജയരഹസ്യം ആ ഒരു കാഴ്ചപ്പാടിലൂടെ പുതിയ ആളുകൾക്ക് അവസരങ്ങൾ കൊടുക്കുക എന്നതായിരിക്കും തങ്ങളുടെപ്രവർത്തനശൈലിയെന്നും സ്ഥാനാർഥികൾ അറിയിച്ചു. തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ അടുത്തരണ്ടുവർഷം മറ്റൊരു സംഘടനയുടെയും നേതൃത്വം ഏറ്റെടുക്കില്ലായെന്നും മുഴുവൻ സമയവും ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ന·ക്കായിപ്രവർത്തിക്കുമെന്നും ടീമിലെ എല്ലാ സ്ഥാനാർത്ഥികളും ഉറപ്പുനൽകി.

കൂടുതൽവിവരങ്ങൾക്ക് ജിമ്മി കണിയാലി (630 903 7680) , ബ്രിജിറ്റ് ജോർജ് (847 208 1546) , ജിതേഷ് ചുങ്കത് (224 522 9157 ) , സന്തോഷ് നായർ (312 7305112) , ജോഷി മാത്യു പുത്തൂരാൻ( 630 544 7780)

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം