ഫൊക്കാന കുട്ടന്പുഴയിൽ സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കം കുറിക്കുന്നു
Thursday, June 14, 2018 10:14 PM IST
കുട്ടന്പുഴ: എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടന്പുഴയിലെ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കൻ മലയാളി കൂട്ടായ്മയായ ഫൊക്കന പ്രദേശത്തെ കുടുംബശ്രീയുമായി സഹകരിച്ചു സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കം കുറിക്കുന്നു.

ഇതിനു മുന്നോടിയായി ജൂണ്‍ 25 മുതൽ ഈ പ്രദേശത്തെ ജനങ്ങളായി ഒരു സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുകയും ഇതിലൂടെ രോഗിയുടെ ആരോഗ്യവിവരങ്ങൾ ഉൾക്കൊള്ളുന്ന ഹെൽത്ത് കാർഡ് വിതരണം ചെയ്യുകയും ചെയ്യും.

ഫൊക്കാന ഭാരവാഹികളായ ജോയ് ഇട്ടൻ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളിൽ, കുടുംബശ്രീ കോർഡിനേറ്റർ മുരളി കുട്ടന്പുഴ, രക്ഷാധികാരി ബിനോയ്, അമേരിക്കൻ സംഘടനയായ എൻ.എ.ഐ.ഐ.പി, നാഷണൽ ഹെൽത്ത് മിഷൻ, ജില്ലയിലെ വിവിധ സ്കൂൾ, കോളജ്, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവർ പദ്ധതിക്ക് പിന്നിൽ അണിനിരക്കുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ പ്രദേശത്ത് ക്യാന്പുകൾ നടത്തിവരാറുള്ള ആരോഗ്യരംഗത്തെ സ്വകാര്യ സ്ഥാപനമായ ഡോക്സ്പോട്ടിന്‍റെ സഹായത്തോടുകൂടി അത്യാധുനിക ആരോഗ്യ പരിശോധനാ സംവിധാനങ്ങളാണ് ക്ലിനിക്കിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഡോക്സ്പോട്ട് ന്ധമൈബ്ലോക്കു’മായി സഹകരിച്ചു എല്ലാ മൂന്നു മാസംതോറും കുട്ടന്പുഴ പ്രദേശത്തെ ആരോഗ്യസ്ഥിതി വിലയിരുത്തി ആ പ്രദേശത്തെ ഒരു സമഗ്ര ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് തയാറായിട്ടുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ക്ലിനിക്കിൽ ഓരോ വിഭാഗം രോഗങ്ങൾക്കും സ്പെഷലൈസ് ചെയ്ത ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ആദിവാസി വിഭാഗങ്ങൾക്ക് തികച്ചും സൗജന്യമായും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റു ജനവിഭാഗങ്ങൾക്ക് ഫീസ് ഇനത്തിൽ ഇളവ് നൽകിയും തികച്ചും സാമൂഹിക പ്രതിബദ്ധതയോടുകൂടിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്നു ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം