ഒക്കലഹോമ ഇന്ത്യൻ കോണ്‍സുലാർ ക്യാന്പ് സെപ്റ്റംബർ 30ന്
Wednesday, September 20, 2017 9:27 AM IST
ഒക്കലഹോമ: കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍), ഒക്കലഹോമ മലയാളി അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഒക്കോലഹോമയുമായി സഹകരിച്ചു ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. യൂക്കണ്‍ പാർക്ക് അവന്യുവിലുള്ള ഇന്‍റർനാഷണൽ പെന്‍റ് കോസ്റ്റൽ അസംബ്ലിയിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാന്പ്് നടക്കുന്നത്.

യുഎസ് പാസ്പോർട്ട് കൈവശമുള്ളവർ ഒസിഐ കാർഡും, വിസ, റിണൻസിയേഷൻ ഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായ രേഖകൾ സഹിതം ക്യാന്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

ഏകദിന വിസ ക്യാന്പിൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ, പുതിയതായി അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാൽ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നൽകുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 713 626 2148

റിപ്പോർട്ട്: പി.പി. ചെറിയാൻ