മലയാളം സൊസൈറ്റിയുടെ ചർച്ചാസമ്മേളനം ഹൂസ്റ്റണിൽ നടത്തപ്പെട്ടു
Thursday, February 15, 2018 10:32 PM IST
ഹൂസ്റ്റണ്‍: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ ചർച്ചാസമ്മേളനം ഹൂസ്റ്റണിലെ കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 11ന് വൈകുന്നേരം നടത്തപ്പെട്ടു. മലയാളം സൊസൈറ്റി പ്രസിഡന്‍റ് ജോർജ് മണിക്കരോട്ടിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവും ഗവേഷകനും ജർമ്മനിയിലെ ബെർലിൻ യൂണിവേഴ്സിറ്റിയിലെ റിട്ട. അധ്യാപകനുമായ ഡോ. രാജപ്പൻ നായർ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയിലേയും പ്രത്യേകിച്ചു കേരളത്തിലേയും ആനുകാലിക പ്രശ്നങ്ങളെ ശാസ്ത്രീയമായി അവലോകനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാടെന്നവകാശപ്പെടുന്ന കേരളത്തിന്‍റെ പരിസ്ഥിതി പ്രശ്നങ്ങളേയും മാലിന്യ നിർമ്മാർജന മാർഗങ്ങളേയും ഉൗന്നൽ നൽകിയും വിശകലനം ചെയ്തും നടത്തിയ പ്രഭാഷണം അത്യന്തം വിജ്ഞാനപ്രദവും പ്രായോഗികവുമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

തുടർന്ന് ജോസഫ് തച്ചാറ ന്ധന്ധദൈവങ്ങൾക്കു സ്വന്തം’’ എന്ന ശീർഷകത്തിൽ എഴുതിയ ആക്ഷേപഹാസ്യ പ്രധാനമായ ഒരു കവിത അവതരിപ്പിച്ചു. ന്ധന്ധസോഷ്യൽ മീഡിയായും അഡിക്ഷനും’’ എന്ന വിഷയത്തിൽ ജയിംസ് ചാക്കോ മുട്ടുങ്കൽ എഴുതി വായിച്ച ഈടുറ്റ ലേഖനം സോഷ്യൽ മീഡിയായിൽ പതിയിരിക്കുന്ന അനേകം അപകടങ്ങളേയും ആപത്തുകളേയും തുറന്നുകാട്ടി.

അമേരിക്കയിൽ മലയാള ഭാഷയുടേയും, സംസ്കാരത്തിന്േ‍റയും വളർച്ചക്കും ഉയർച്ചക്കും വേണ്ടി നിലകൊള്ളുന്ന മലയാളം സൊസൈറ്റിയുടെ ഫെബ്രുവരിമാസ ചർച്ചാ സമ്മേളനത്തിൽ ജോർജ് മണിക്കരോട്ട്, ജോർജി പുത്തൻകുരിശ്, പൊന്നുപിള്ള, എ.സി. ജോർജ്ജ്, ഡോ. മാത്യു വൈരമണ്‍, കുര്യൻ മ്യാലിൽ, ജോണ്‍ കൂന്തറ, ഈശോ ജേക്കബ്, ടോം വിരിപ്പൻ, ജയിംസ് ചാക്കോ മുട്ടുങ്കൽ, സലീം അറയ്ക്കൽ, കെ.ജെ. തോമസ്, ഷിജു ജോർജ്, നയിനാൻ മാത്തുള്ള, ബാബു തെക്കേക്കര, ജോസഫ് തച്ചാറ തുടങ്ങിയവർ സജീവമായി പങ്കെടുക്കുകയും സംസാരിക്കുകയുമുണ്ടായി.

റിപ്പോർട്ട്: എ.സി. ജോർജ്