Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകൾ പകരുന്ന ആത്മവിശ്വാസം
അടുത്ത ഗാനവുമായി ഇതാ വേദിയിലെത്തുന്നു, നിങ്ങളുടെ പ്രിയഗായിക മനീഷ... പാട്ടുകാരിയുടെ പേരു പറഞ്ഞുതീരുന്പോഴേക്കും കൈയടികളുടെ പ്രവാഹമായി.., പാടിത്തീരുന്പോഴും കരഘോഷം അതേപോലെ!
മുകളിൽപ്പറഞ്ഞത് ഏതാണ്ടു മുപ്പതുകൊല്ലം മുന്‍പത്തെ കഥയാണ്. ഇന്നത്തെ ഭാഷയിൽ പറയുന്ന അടിപൊളിപ്പാട്ടുകളല്ല അന്ന് മനീഷയെന്ന പെണ്‍കുട്ടി പാടിയിരുന്നത്. സൂര്യകാന്തിയും ഏഴു സുന്ദര രാത്രികളും തളിരിട്ട കിനാക്കളുമൊക്കെ പാടുന്ന ഗായികയ്ക്ക് ഗാനമേളകളിൽ എങ്ങനെ ഇത്ര സ്വീകാര്യത ലഭിച്ചു? മൂന്നു പതിറ്റാണ്ടിനിപ്പുറമിരുന്ന് മനീഷ മറുപടി പറയുന്നതിങ്ങനെ: വഴികാട്ടികളായ ഗുരുക്കന്മാരും ചേട്ടന്മാരും നല്ല സംഗീതം പഠിപ്പിച്ചു. വൈവിധ്യമുള്ള പാട്ടുകൾ പാടാൻ നിർബന്ധിച്ചു. ഞാൻ ആത്മാർഥമായി അനുസരിച്ചു., പാടി.
മുപ്പതുകൊല്ലംമുന്പു ലഭിച്ചിരുന്ന അതേ സ്വീകാര്യത മനീഷ എന്ന ഗായികയ്ക്ക് ഇന്നും വേദികളിൽ ലഭിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല നല്ല സംഗീതംതന്നെ. ഗാനമേളകൾക്കും ചലച്ചിത്രഗാനങ്ങൾക്കും പ്രവാസവും ജോലിത്തിരക്കും മൂലം നീണ്ട ഇടവേള കൊടുക്കേണ്ടിവന്നെങ്കിലും മനീഷ ഇപ്പോൾ വീണ്ടും മിന്നുന്ന താരമാണ് ഗായിക, അഭിനേത്രി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ. ഒഴിവുസമയങ്ങളിൽ ചിത്രംവരയും കവിതയെഴുത്തും കൂട്ടിനുണ്ട്.
മിമിക്രിയാണ് ഗാനമേള
മിമിക്രി, ഗാനമേള കന്പക്കാരനായിരുന്ന മൂത്ത സഹോദരൻ ഐബിത്താണ് മനീഷയെ പാട്ടിന്റെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത്. സ്റ്റേജ് പ്രോഗ്രാമുകൾ എവിടെയുണ്ടെങ്കിലും അദ്ദേഹം ആവേശത്തോടെ പോകും. വേദിയിൽ കയറി പെർഫോം ചെയ്യാനുള്ള ആഗ്രഹം ചേട്ടൻ തന്നിലൂടെ പൂർത്തീകരിക്കുകയായിരുന്നെന്ന് മനീഷ ഓർമിക്കുന്നു. ജന്മനാടായ തൃശൂരിൽ ചെറിയ പരിപാടികൾക്കു പാടിത്തുടങ്ങിയ മനീഷ പിന്നീട് എയ്ഞ്ചൽ വോയ്സ് എന്ന പ്രശസ്തമായ ട്രൂപ്പിലൂടെ കൂടുതൽ സജീവമായി. വൈവിധ്യമുള്ള പാട്ടുകൾ പാടി പേരെടുത്തു. ഒരേസമയം രണ്ടു ശബ്ദങ്ങളിൽ പാടി ശ്രോതാക്കളെ വിസ്മയിപ്പിച്ചു.
ഗാനമേളകളുടെ ഇടവേളകളിൽ മിക്കവാറും വേദികളിൽ മിമിക്രി ഉണ്ടാകാറുണ്ട്. ഗാനമേളയ്ക്കും മിമിക്രിക്കും തമ്മിൽ മറ്റൊരു ബന്ധംകൂടിയുണ്ടെന്നാണ് മനീഷയുടെ പക്ഷം. ഗാനമേള അനുകരണമാകണം. അവിടെ സ്വന്തം ശൈലിക്കു സ്ഥാനമില്ല. ഒറിജിനൽ പാടിയ ഗായകന്റെയോ ഗായികയുടെയോ ശൈലിയിൽ, അവരെ ഓർമിപ്പിച്ചു പാടുന്നതു കേൾക്കാനാണ് ആളുകൾ വരുന്നത്. അതിൽ വേറെ കോണ്ട്രിബ്യൂഷനോ ഇംപ്രൊവൈസേഷനോ വേണ്ട. ഞാൻ സുശീലാമ്മയുടെയും ജാനകിയമ്മയുടെയുമൊക്കെ പാട്ടുകൾ അവരെ അനുകരിച്ചുതന്നെയാണ് പാടാറുള്ളത്. അനുകരിക്കാൻ പറ്റാത്ത ഒരാൾ മാത്രമേ എന്റെ മുന്നിലുള്ളൂ, അത് ലതാ മങ്കേഷ്കറാണ് മനീഷ പറയുന്നു.
സിനിമ, റേഡിയോ
ഗാനമേളവേദികളിൽ നിറഞ്ഞുനിന്നകാലത്ത് മനീഷയെത്തേടി സിനിമാപ്പാട്ടുകൾ എത്തി. പക്ഷേ അന്നു പാടിയ സിനിമകളിൽ വിരലിൽ എണ്ണാവുന്നവയേ വെളിച്ചംകണ്ടുള്ളൂ. വിവാഹത്തെത്തുടർന്ന് ജീവിതം ഗൾഫിലേക്കു പറിച്ചുനട്ടു. നാട്ടിൽ സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചകാര്യം അറിഞ്ഞതുപോലും ഗൾഫിലിരുന്നാണ്.
ദുബായിൽ മേരീ ആവാസ് സുനോ എന്ന പേരിൽ നടത്തിയ സംഗീതപരിപാടിയിൽ പങ്കെടുത്തപ്പോൾ യുഎക്യൂ റേഡിയോയിൽ അഭിമുഖത്തിനു വിളിച്ചു. അത് എഫ്എം റേഡിയോ രംഗത്തേക്കുള്ള ചവിട്ടുപടിയായി. പിന്നീട് ഏഷ്യാനെറ്റ് റേഡിയോയുടെ തുടക്കംമുതൽ പ്രവർത്തിച്ചു. ദുബായിലെ മികച്ച റേഡിയോ ജോക്കികളിൽ ഒരാൾ എന്നു പേരെടുത്താണ് മനീഷ ആ രംഗം വിട്ടത്. ഇതിനിടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. പതിമൂന്നുവർഷം ദുബായിൽ ജോലിചെയ്തശേഷം നാട്ടിലേക്കു മടങ്ങുന്പോൾ കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം.
നാട്ടിൽ തിരിച്ചെത്തിയപ്പോൾ രംഗം ആകെ മാറിയിരുന്നു. മുന്‍പ് ഗാനമേളകൾക്ക് ഒപ്പമുണ്ടായിരുന്നവരെല്ലാം വലിയ നിലകളിലെത്തി. പാട്ടുതുടരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്വതസിദ്ധമായ മടി പിന്നോട്ടുവലിച്ചു. അങ്ങനെയിരിക്കുന്പോഴാണ് തൃശൂരിന്റെ പ്രിയ സംഗീതജ്ഞനായിരുന്ന ഫിലിപ് വി. ഫ്രാൻസിസ് മനീഷയെത്തേടി വരുന്നത്. മനീഷയ്ക്കു സഹോദരതുല്യനും വഴികാട്ടിയുമായിരുന്ന അന്തരിച്ച ഫിലിപ്പ് ചേട്ടൻ. സംഗീതം ദൈവാനുഗ്രഹമാണെന്നും പാടുക എന്ന കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ ഒരുപാട് ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മടിച്ചുനിന്ന മനീഷയെ അദ്ദേഹംതന്നെ മുൻകൈയെടുത്ത് വേദിയിലെത്തിച്ചു. മൂന്നുമണിക്കൂർ നീണ്ടുനിന്ന ആ സംഗീതപരിപാടി മനീഷയുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു. സംഗീതംകൊണ്ടുതന്നെ ജീവിക്കാമെന്ന സുന്ദരമായ ആത്മവിശ്വാസം.
തുടർന്ന് ഒട്ടേറെ വേദികൾ മനീഷയെ തേടിയെത്തി. പ്രശസ്തരായ പ്രതിഭകൾക്കൊപ്പമുള്ള വേദികൾ. അവയോരോന്നും ആ വിശ്വാസം കൂട്ടിക്കൊണ്ടിരുന്നു. അവയിൽ ഒരു വേദി മനീഷ ഒരുകാലത്തും മറക്കില്ല:
തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രത്തിലെ സംഗീതപരിപാടി. അന്ന് വേദിയിലുള്ളത് സാക്ഷാൽ എം.എസ്. വിശ്വനാഥനാണ്. ഹാർമോണിയത്തിനു പിന്നിൽ സൂര്യനെപ്പോലെ ജ്വലിച്ച് അദ്ദേഹമിരിക്കുന്നു. നോക്കാൻപോലും പേടിച്ച് മനീഷ പാടാനെത്തി. വിറച്ചുകൊണ്ടാണ് ആ നിമിഷത്തിന്റെ നിർവൃതിയിൽ എന്ന പാട്ടു പാടിത്തീർത്തത്. പിൻവാങ്ങവേ എം.എസ്.വി അടുത്തേക്കു വിളിച്ചു. വിറച്ചുകൊണ്ടുതന്നെ അടുത്തേക്കു ചെന്നപ്പോൾ ഇരുകൈകളും തലയിൽവച്ച് അദ്ദേഹം മനീഷയെ അനുഗ്രഹിച്ചു. ബോധക്കേടുവന്ന് വീണുപോകുമോ എന്ന അവസ്ഥയിലായിരുന്നു അപ്പോൾ താനെന്ന് മനീഷ പറയുന്നു.
യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ പ്രതിഭകളുടെ പിന്തുണയും പ്രോത്സാഹനവും എക്കാലത്തും ലഭിച്ചിട്ടുണ്ട്.
പ്രശസ്ത എന്നു വേണ്ട!
നാട്ടിലും വിദേശത്തുമായി കൈനിറയെ സ്റ്റേജ് ഷോകളുണ്ട് ഇപ്പോൾ മനീഷയ്ക്ക്. സിനിമാപ്പാട്ടുകളും അഭിനയവും ഒരുമിച്ചു കൊണ്ടുപോകുന്പോഴും വരയ്ക്കാനും കവിതയെഴുതാനും അവർ സമയംകണ്ടെത്തുന്നു. ഇതിനകം മുപ്പതോളം സിനിമകളിൽ പാടി. ഗാനമേളകളുടെ നോട്ടീസുകളിൽ പ്രശസ്ത പിന്നണി ഗായിക എന്ന വിശേഷണത്തോടു പക്ഷേ മനീഷയ്ക്ക് എതിർപ്പാണ്. പിന്നണി ഗായിക എന്നു വച്ചോളൂ, പ്രശസ്ത എന്നുവേണ്ട എന്നാണ് സംഘാടകരോടു പറയാറ്. യഥാർഥ പ്രശസ്തരെ പിന്നെ എങ്ങനെ വിശേഷിപ്പിക്കും എന്നാണ് മനീഷയുടെ ചോദ്യം.
തൃശൂർ കുരിയച്ചിറയിലാണ് താമസം. മകൻ നിതിൻ ഷീൻ ജോർജ് വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദ വിദ്യാർഥിയും, മകൾ നീരദ ഷീൻ പ്ലസ് ടു വിദ്യാർഥിനിയുമാണ്.
ഹരിപ്രസാദ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top