Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ക്ലേശമകറ്റാൻ ഒരു ബീർബൽ കഥ
ഓരോ ദിവസവും നിരവധി സന്ദർശകരുണ്ടായിരുന്ന ഒരു സന്യാസി. ആളുകളുടെ സങ്കടങ്ങൾ കേൾക്കുന്നതിലും അവയ്ക്കു പരിഹാരം നിർദേശിക്കുന്നതിലും അദ്ദേഹം സമർഥനായിരുന്നു. എങ്കിലും പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം ഫലം കണ്ടില്ല. എന്നുമാത്രമല്ല, അവരിൽ പലർക്കും സംസാരിക്കുവാനുണ്ടായിരുന്നത് അവരുടെ മുൻകാല ദുഃഖങ്ങളായിരുന്നു.
അവരിലൊരാൾ വീണ്ടും സന്യാസിയെ കാണുവാനെത്തി. അയാൾക്കു പറയുവാനുണ്ടായിരുന്നതു സന്യാസിയുമായി മുൻപു സംസാരിച്ചിട്ടുള്ള കാര്യങ്ങളായിരുന്നു. അയാൾ ആവർത്തിച്ച കഥ സന്യാസി ക്ഷമാപൂർവം കേട്ടിരുന്നു. അയാൾ തന്റെ കഥ അവസാനിപ്പിച്ചപ്പോൾ ക്ഷമാപണത്തോടെ സന്യാസി ഒരു ഫലിതം പറഞ്ഞു.
അപ്പോൾ അയാൾ കുടുകുടെ ചിരിച്ചു. അല്പസമയത്തെ മൗനത്തിനു ശേഷം സന്യാസി മുൻപു പറഞ്ഞ ഫലിതം ആവർത്തിച്ചു. അപ്പോഴും അയാൾ ചിരിച്ചു. എന്നാൽ, ആ ചിരി അത്ര സ്വാഭാവികമല്ലായിരുന്നു.
അല്പം സമയം മൗനം പാലിച്ചതിനുശേഷം സന്യാസി അതേ തമാശതന്നെ വീണ്ടും പറഞ്ഞു. അപ്പോൾ അയാൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ഇക്കാര്യം അയാളുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടു സന്യാസി പറഞ്ഞു:
ഒരേ തമാശതന്നെ വീണ്ടും വീണ്ടും വീണ്ടും അടുപ്പിച്ചു കേട്ടാൽ നമുക്കു ചിരിക്കാൻ സാധിക്കില്ല. അപ്പോൾപ്പിന്നെ ഒരേ സങ്കടം വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു നാം എന്തിനു കരയണം?
സന്യാസി ചോദിച്ച ഈ ചോദ്യത്തിൽ അല്പം യുക്തിയില്ലാതില്ല. എങ്കിൽപ്പോലും ആരെങ്കിലും അവരുടെ സങ്കടങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ അവരെ നമുക്കു കുറ്റം പറയാനാവില്ല. കാരണം, നമ്മുടെ ദുഃഖം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്പോൾ ചിലപ്പോൾ നമുക്ക് അല്പം ആശ്വാസം ലഭിച്ചേക്കാം.
എന്നാൽ സന്യാസി സൂചിപ്പിച്ചതുപോലെ, നാം നമ്മുടെ കദനകഥകൾ എപ്പോഴും ആവർത്തിക്കേണ്ടതുണ്ടോ? അതിനുപകരം അവയ്ക്കു ന്യായമായ പ്രതിവിധി കണ്ടെത്തുവാൻ ശ്രമിക്കുകയല്ലേ വേണ്ടത്? നാം മനസുവച്ചാൽ നമ്മുടെ ദുഃഖങ്ങൾക്കു പലപ്പോഴും പരിഹാരം കണ്ടെത്തുവാൻ സാധിച്ചെന്നിരിക്കും. അതുപോലെ, മറ്റുള്ളവരുടെ ദുഃഖങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ നമുക്ക് അവരെ സഹായിക്കാനും സാധിക്കും.
അക്ബർ ചക്രവർത്തിയെയും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ബീർബലിനെയും കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കൽ ചക്രവർത്തി ഒരു ദീർഘദൂരയാത്ര പോവുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ബീർബലും മറ്റ് ഒട്ടേറെ സേവകരുമുണ്ടായിരുന്നു.
നല്ല ചൂടുള്ള ദിവസമായിരുന്നു. കുറെ ദൂരം യാത്ര കഴിഞ്ഞപ്പോൾ ചക്രവർത്തി ക്ഷീണിതനായി. അപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നവരോടു ചോദിച്ചു: ഈ യാത്രയുടെ ദൂരം കുറയ്ക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ?
ചക്രവർത്തിയുടെ സേവകർ പരസ്പരം നോക്കി. അവരുടെ ലക്ഷ്യസ്ഥാനത്തേക്കു വേറെ ഏതെങ്കിലും കുറുക്കുവഴിയുണ്ടോ എന്ന് അവർക്കറിയില്ലായിരുന്നു. എന്തുപറയണമെന്നറിയാതെ അവർ പകച്ചുനിന്നപ്പോൾ ബീർബൽ പറഞ്ഞു: ഞാൻ ഈ യാത്രയുടെ ദൂരം കുറച്ചുതരാം.
ബീർബലിന്റെ വാക്കുകൾ കേട്ട എല്ലാവരും അദ്ഭുതപ്പെട്ടു. ചക്രവർത്തി ഉടനെ ചോദിച്ചു: യാത്രയുടെ ദൂരം കുറയ്ക്കാമെന്നു പറഞ്ഞതു സാധിക്കുന്ന കാര്യമാണോ? അപ്പോൾ ബീർബൽ പറഞ്ഞു: തീർച്ചയായും ഈ യാത്രയുടെ ദൂരം ഞാൻ കുറച്ചുതരാം. അതിനു മുൻപ് ഞാൻ പറയുന്ന കഥ അങ്ങ് ശ്രദ്ധിക്കൂ.
ബീർബൽ ഉടനെതന്നെ സരസമായ ഭാഷയിൽ ഒരു കഥ പറയുവാൻ തുടങ്ങി. കഥയ്ക്കു കഴന്പുണ്ടായിരുന്നതുകൊണ്ടും കഥ പറഞ്ഞതു ബീർബൽ ആയിരുന്നതുകൊണ്ടും ചക്രവർത്തി ആ കഥ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നു. അതിനിടയിൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു.
ഇത്ര പെട്ടെന്നു നാം സ്ഥലത്തെത്തിയോ? ചക്രവർത്തി അദ്ഭുതസബ്ധനായി ചോദിച്ചു. അപ്പോൾ ബീർബൽ പറഞ്ഞു: യാത്രയുടെ ദൂരം കുറയ്ക്കുവാനല്ലേ അങ്ങ് ആവശ്യപ്പെട്ടത്? അതു ഞാൻ കുറച്ചുതന്നു.
ബീർബൽ എങ്ങനെയായിരുന്നു യാത്രയുടെ ദൂരം കുറച്ചത്? യാത്രയുടെ വിരസത അകറ്റുവാനായി രസകരമായ ഒരു കഥ സരസമായ ഭാഷയിൽ ബീർബൽ അവതരിപ്പിച്ചു. ആ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. തന്മൂലം, യാത്രയുടെ ദൂരം വളരെ കുറഞ്ഞതായി ചക്രവർത്തിക്കു തോന്നി. അതാണു യഥാർഥത്തിൽ സംഭവിച്ചത്.
ചക്രവർത്തിയുടെ യാത്രയുടെ ദൂരം ബീർബൽ കുറച്ചുകൊടുത്തതുപോലെ, മറ്റുള്ളവരുടെ ജീവിതയാത്രയിൽ അവരുടെ വിരസത അകറ്റാനും അവരുടെ ദുഃഖങ്ങളുടെ കാഠിന്യം കുറച്ചുകൊടുക്കുവാനും നമുക്കു സാധിക്കുമെന്നതാണ് വസ്തുത. നമ്മുടെ കരുണാമയമായ വാക്കും സ്നേഹപൂർണമായ പ്രവൃത്തിയും ഹൃദയപൂർവമുള്ള സേവനവും മറ്റുള്ളവരുടെ ഹൃദയം തണുപ്പിക്കും എന്നതു നാം മറക്കരുത്. അവ വഴിയായി ദുഃഖദുരിതങ്ങൾക്കിടയിലും അവരുടെ ജീവിതയാത്ര കൂടുതൽ എളുപ്പമായിത്തീരുക തന്നെ ചെയ്യും.
നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകുന്പോൾ നമ്മെ സഹായിക്കുവാനായി പലരും പലപ്പോഴും മുന്നോട്ടുവരാറുണ്ട്. അങ്ങനെ നമ്മെ സഹായിക്കുവാൻ മറ്റുള്ളവർ മുന്നോട്ടുവരുന്നതു കൊണ്ടാണല്ലോ നമ്മുടെ ക്ലേശപൂർണമായ ജീവിതയാത്ര കുറെയെങ്കിലും സന്തോഷപൂർണമായി മാറുന്നത്.
മറ്റുള്ളവർ നമ്മെ സഹായിക്കുന്നതു പോലെ നാമും മറ്റുള്ളവരെ സഹായിക്കുവാൻ ശ്രമിച്ചാൽ അതുവഴിയായി അവരുടെ ജീവിതം ഏറെ സന്തോഷപൂർണമായി മാറും. അതു മാത്രമല്ല, നാം മറ്റുള്ളവരെ സഹായിക്കുന്നതു വഴി നമ്മുടെ ജീവിതയാത്രയും കൂടുതൽ സന്തോഷപൂർണമായി മാറും എന്നതും എപ്പോഴും നമ്മുടെ ഓർമയിലിരിക്കട്ടെ.
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ് 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ് കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top