Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വൈറ്റ് ടെമ്പിളിൽ
തായ്ലൻഡിലെ വിഷു ആഘോഷത്തെപ്പറ്റി നേരത്തെ എവിടെയോ വായിച്ചത് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ആഗ്രഹം എന്റെ മനസിൽ കിടക്കുകയായിരുന്നു. അങ്ങനെ 2018 ഏപ്രിൽ മാസത്തിൽ പോകാൻ തീരുമാനിച്ചു. എന്നാൽ ഈ ആഘോഷം കൂടുതലായി നടക്കുന്നത് തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് ഏതാണ്ട് 700 കിലോമീറ്റർ അകലെയുള്ള ചിയാങ്ങ്മൈ എന്ന നോർത്തേണ്‍ പ്രോവിൻസിലാണെന്ന് ഞാൻ മനസിലാക്കി. അങ്ങനെ അങ്ങോട്ടു പോകാനുള്ള ഫ്ളൈറ്റ് ടിക്കറ്റും ഹോട്ടൽ താമസവും ബുക്ക് ചെയ്ത് രാവിലെ 7 മണിക്കുതന്നെ ചിയാങ്ങ്മൈ എയർപോർട്ടിൽ എത്തി. 150 തായ് ബാത്ത് കൊടുത്ത് എയർപോർട്ടിൽനിന്നു ഡൗണ്ടൗണിലേക്ക് എത്തി. ആ വലിയ ടാക്സി ക്യാബിൽ ഞാൻ മാത്രമാണ് യാത്രക്കാരനായി ഉണ്ടായിരുന്നത്. എന്നെ ഹോട്ടലിന്റെ മുന്നിൽ ഇറക്കിയശേഷം ഡ്രൈവർ പോയി. ഹോട്ടൽ ഉടമയും റിസപ്ഷനിസ്റ്റും ഒരു പ്രായമായ സ്ത്രീയായിരുന്നു. സാധാരണ ചെക്കിൻ ടൈം 2 നു ശേഷം മാത്രമേ അനുവദിക്കാറുള്ളൂ എന്നാണ് ഹോട്ടൽ വൗച്ചറിൽ കാണിച്ചിരിക്കുന്നത്. പക്ഷേ അവർ എനിക്ക് രാവിലെ 8 മണിക്ക് തന്നെ ചെക്കിൻ അനുവദിച്ചു തന്നു.
നഗരത്തിലേക്കു നടന്നപ്പോൾ 10 മണിയായിട്ടുപോലും കടകൾ തുറക്കുന്ന ലക്ഷണമില്ല. ഷൊങ്ക്റാൻ (വിഷു) അവധിയിലാണ്. നമ്മുടെ നാട്ടിലെപോലെ അവിടെയും ചില പെട്ടിക്കടകൾ മാത്രമാണ് തുറന്നിരുന്നത്. അങ്ങനെ നടന്നപ്പോൾ ഒരു ടാക്സിക്കാരൻ അന്ന് 4 മണിവരെയുള്ള കാഴ്ചകൾ കാണാനും സ്ഥലങ്ങളിൽ പോകാനും ഏർപ്പാടുചെയ്തു. അടുത്ത ദിവസം ഞാൻ ഹോട്ടലിലെ റിസപ്ഷനുമായി സംസാരിച്ചപ്പോൾ അവിടെനിന്നും 200 കിലോമീറ്റർ അകലെയുള്ള വൈറ്റ് ടെന്പിൾ കാണുവാൻ ബുക്ക് ചെയ്തു. കൃത്യം 6 മണിക്ക് പറഞ്ഞസമയത്ത് തന്നെ എന്നെ ഹോട്ടലിൽനിന്നും കയറ്റി, മറ്റ് ഹോട്ടലിൽ നിന്നും ആൾക്കാരെയും കയറ്റി ചിയാങ്ങ് റായി എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രഭാതത്തിലെ യാത്ര വളരെ ഉന്മേഷപ്രദമായിരുന്നു. ഏതാണ്ട് 11 മണിയോടടുത്ത് ചിയാങ് റായിയിലെത്തി.
ഇതാ വൈറ്റ് ടെന്പിൾ. 20ാം സഹസ്രാബ്ദത്തിന്റെ അവസാനം 18 സംവത്സരം എടുത്ത് പുനർ നിർമ്മാണം ഏതാണ്ട് പൂർത്തിയായതും തായ്ലൻഡ് ചിയാങ്ങ്റായി പട്ടണത്തിന്റെ തെക്ക് പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ Wta Rong Khun എന്ന ക്ഷേത്രത്തെക്കുറിച്ചാണ് പറയുന്നത്. തായ്ലൻഡിലെ ഏറ്റവും വിഖ്യാതമായ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് അവിടത്തെ ശില്പിയായ ചലെംചായി (chalermchai kostipipta) യുടെ ഭാവനയിൽ രൂപപ്പെട്ടതാണ്. ഒരു പഴയ ക്ഷേത്രത്തിന്റെ സ്ഥാനത്ത് അദ്ദേഹവും ശിഷ്യന്മാരും പുനർനിർമിച്ച ഈ ക്ഷേത്രം ഇപ്പോഴും പൂർണമായിട്ടില്ല. നാലുകോടി തായി ബാത്ത് ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ചലെംചായിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ക്ഷേത്രം.
ബുദ്ധിസത്തിന്റെ തെളിമ അതിന്റെ പൂർണതയിൽ മനുഷ്യമനസിലേക്ക് ആവാഹിക്കുക എന്നതായിരുന്നു ഈ നിർമിതിയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. പ്രകാശം പരത്തുന്ന വെണ്മ സൂര്യരശ്മികളിലൂടെ തിളങ്ങുംവിധമാണ് ഇതിന്റെ പ്രതലത്തിൽ സ്ഫടികച്ചി ല്ലുകൾ പതിപ്പിച്ചിരിക്കുന്നത്. ശുഭ്രനിറം ശ്രീബുദ്ധന്റെ പരിശുദ്ധിയിലേക്കും സ്ഫടികച്ചില്ലുകൾ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തിലേക്കും ബുദ്ധപഠനങ്ങളിലേക്കും വെളിച്ചംവീശുന്നതും ഇതിന്റെ പുനർനിർമാണച്ചെലവ് മുഴുവൻ ശില്പി തന്നെ വഹിച്ചുവെന്നതിനാൽ ശ്രീബുദ്ധഭഗവാനെ എത്രമാത്രം ആദരിച്ചുവെന്നത് മനസിലാക്കാൻ കഴിയും. ഈ ക്ഷേത്രം ശ്രീബുദ്ധപഠനങ്ങളുടെ കേന്ദ്രമാകണമെന്നും അതിന് ആവശ്യമായ ധ്യാനകേന്ദ്രങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.
ശ്രീബുദ്ധ പുരാണവസ്തുക്കൾ സൂക്ഷിക്കുന്ന ഉച്ചസോട്ട്, ധ്യാനഹാൾ, ആർട്ട്ഗാലറി, സന്യാസികൾക്കുള്ള താമസസ്ഥലം എന്നിവയടങ്ങിയ നവസമുച്ചയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ക്ഷേത്രം. ശ്രീബുദ്ധ പഠനങ്ങളിലേക്കും ലൗകീക പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങളിലേക്കും വെളിച്ചംവീശുംവിധമാണ് ഇതിന്റെ ഘടന.
ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായ ബുദ്ധസോട്ടിൽ, വളരെ ചെറിയ ഒരു ജലപാതയുടെ മുകളിലുള്ള പാലത്തിലൂടെ എത്തുന്നു. പുനർജനന പരിണാമം എന്നു വിശേഷിപ്പിക്കുന്ന ഈ പാലം ഭൂതകാല ദുഷ്ചെയ്തികൾ, പൈശാചിക ബന്ധനങ്ങൾ തുടങ്ങിയവയിൽനിന്നു പരിപൂർണ മോചനം ലഭിച്ച് ശ്രീബുദ്ധനെ നേരിൽ ദർശിക്കാൻ കഴിയുംവിധം നൈർമല്യ പരിശുദ്ധിയോടെയാണെന്നാണ് വിശ്വാസം. ഇത് കടക്കുന്പോൾ വിശ്വാസി സ്വർഗകവാടത്തിലേക്കു പ്രവേശിക്കുന്നുവെ ന്നും പഠിപ്പിക്കുന്നു. നന്മതിന്മകളെ സൂചിപ്പിക്കുന്ന വിവിധ ശില്പങ്ങളാൽ അലംകൃതമാണ് ബുദ്ധസോട്ട്.
വിശ്രമ കേന്ദ്രങ്ങൾ അതിന്റെ സ്വർണ്ണനിറംകൊണ്ട് വ്യത്യസ്തത പാലിക്കുന്നു. മറ്റെല്ലാ നിർമാണങ്ങളും വെണ്മയിൽ നിൽക്കുന്നു. ഈ സ്വർണ്ണനിറവും, വെൺമയും യഥാക്രമം ശരീരത്തേയും മനസിനെയും പ്രതിനിധീകരിക്കുന്നു. ശ്രീബുദ്ധ പഠനങ്ങളിലേക്കു മനുഷ്യമനസിനെ ആനയിക്കാൻ ഉതകുംവിധമാണ് ഈ വൈറ്റ് ടെന്പിൾ നിലകൊള്ളുന്നത്. ക്ഷേത്രപരിസരത്ത് ആയിരക്കണക്കിനു പതക്കങ്ങൾ തൂക്കിയിട്ടിരിക്കുന്ന പന്തലുകൾ നമുക്ക് കാണാം. പ്രതിദിനം 8 മണി മുതൽ വൈകുന്നേരം 4 മണിവരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. വിദേശ ടൂറിസ്റ്റുകളും അതോടൊപ്പം തായ്ലൻഡുകാരും പ്രതിദിനം ഈ ജ്ഞാനപീഠം സന്ദർശിക്കുന്നു.
ജോസഫ് ജോസഫ് പാത്തിക്കൽ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Latest News
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top