Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നല്ല സമരിയാക്കാരായി ഇവർ
ജൂലൈ 17 രാവിലെ എട്ടുമണി. ചരൽക്കല്ലുകൾ വാരിയെറിയുന്നതുപോലെ കുട്ടനാട്ടിൽ തിമിർത്തുപെയ്യുകയാണ് മഴ. മഴയുടെ ഇരന്പത്തിനൊപ്പം പുളിങ്കുന്ന് ഫൊറോനപള്ളിമേടയുടെ രണ്ടാം നിലയിലെ ചെറിയ ഹാളിൽ ഒന്നുചേർന്നു പ്രാർഥിക്കുകയാണ് നാല്പതോളം വരുന്ന യുവദീപ്തി പ്രവർത്തകർ. ഇതിൽ ഭൂരിഭാഗം പേരുടെയും വീടുകൾ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. പല കുടുംബങ്ങളിലും കട്ടിലിനു പുറത്ത് വെള്ളത്തെ ഭയന്നു കഴിയുകയാണ് കുടുംബാംഗങ്ങൾ. സ്വന്തം ദുരിതത്തെ കുറിച്ചുള്ള ഓർമകൾ ചിലരുടെയെങ്കിലും കണ്ണുകളെ പ്രാർഥനയ്ക്കിടയിൽ ഈറനാക്കി. പള്ളിവികാരി ഫാ. മാത്യു ചുരവടിയുടെയും സഹ വികാരിമാരായ ഫാ. ജിസണ് പോൾ വേങ്ങാശേരിയുടെയും ഫാ. ജോസ് ചെറുപ്ലാവിന്റെയും നേതൃത്വത്തിൽ നടന്ന അരമണിക്കൂർ പ്രാർഥനയ്ക്കുശേഷം സ്വന്തം ദുരിതത്തെ മാറ്റിവച്ച് അവർ പള്ളിമുറ്റത്തെ വെള്ളക്കെട്ടിലേക്കിറങ്ങുകയാണ്. മറ്റുള്ളവരുടെ ദുരിതത്തിനു കൈത്താങ്ങാകാൻ നല്ല സമരിയാക്കാരായി...
വെള്ളപ്പൊക്കത്തിന്റെ ആദ്യദിനത്തിൽ വെള്ളംകയറിയ കുടുംബങ്ങൾക്ക് നല്കാൻ 25 ഭക്ഷ്യധാന്യ കിറ്റുകളുമായി ഇറങ്ങിയ ഇവർ ഇതിനോടകം വിതരണം ചെയ്്തത് പതിനായിരക്കണക്കിനു പായ്ക്കറ്റ് ബ്രഡും ബിസ്കറ്റും പൊതിച്ചോറുമാണ്. വിശക്കുന്ന മനുഷ്യരുടെ മുന്നിൽ അവരുടെ വള്ളങ്ങൾ അപ്പവുമായെത്തി.
ഭക്ഷ്യധാന്യ വിതരണത്തിൽ നിന്നു ഭക്ഷണത്തിലെത്തിച്ച അടുക്കളക്കാഴ്ച
ഭക്ഷ്യ ധാന്യങ്ങളുമായി യുവദീപ്തി പ്രവർത്തകർക്കൊപ്പം വെള്ളപ്പൊക്കദുരിതത്തിൽ പെട്ട കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ ഫാ. ജിസണ്‍പോൾ വേങ്ങാശേരി ഒരുവീട്ടിലെ അടുക്കള മുങ്ങിയനിലയിൽ കണ്ടതോടെയാണ് ഭക്ഷ്യധാന്യങ്ങൾ നല്കുകയെന്നതിൽ ഉപരി ഭക്ഷണം ലഭ്യമാക്കുകയാണ് ദുരിതബാധിതർക്കു വേണ്ടതെന്നു ബോധ്യപ്പെട്ടത്. തുടർന്ന് ഇതിനായി കുട്ടനാട്ടിലെ ചന്പക്കുളം സ്വദേശിയായ അച്ചൻ സുമനസുകളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 500 പായ്ക്കറ്റ് ബ്രഡും ബിസ്കറ്റും 125 കിലോ ഏത്തപ്പഴവും ലഭ്യമാക്കി, രാവിലെ ഭക്ഷണസാധനങ്ങൾ വള്ളങ്ങളിലാക്കി പ്രാർഥനയ്ക്കുശേഷം വിതരണത്തിനായി പുറപ്പെട്ടപ്പോൾ മനസിലെ ചിന്ത മിച്ചംവരുന്നവ അടുത്തദിവസം നല്കാൻ കഴിയുമെന്നതായിരുന്നു. എന്നാൽ ഉച്ചയോടെ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തീർന്നു. ആവശ്യക്കാരുടെ എണ്ണം ഏറെയാണെങ്കിലും നല്കാൻ കഴിയാത്തതിന്റെ സങ്കടത്തോടെ പള്ളിയിലേക്കു മടങ്ങുന്നതിനിടയിൽ ഫേസ് ബുക്കിൽ കുട്ടനാട്ടുകാരുടെ പ്രളയദുരിതം സംബന്ധിച്ചും ഭക്ഷണമടക്കമുള്ളവ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും ഒരു ലൈവ് നല്കി. അച്ചന്റെ വാക്കുകളിലൂടെ കുട്ടനാടിന്റെ ദുരിതം അറിഞ്ഞ സുമനസുകളുടെ സഹായം അടുത്തദിവസം മുതൽ പുളിങ്കുന്നിലേക്ക് ഒഴുകി. ആദ്യ ദിനം 500 പായ്ക്കറ്റ് ബ്രഡായിരുന്നെങ്കിൽ പിന്നീടത് 1500ഉം 5000ഉം ആയി വർധിച്ചു. ബ്രഡിനും പഴത്തിനുമൊപ്പം നാടിന്റെ നന്മമരങ്ങളെത്തിച്ചു നല്കിയ ആയിരക്കണക്കിനു പൊതിച്ചോറും യുവദീപ്തിയുടെ സന്നദ്ധ പ്രവർത്തകർ ഇതിനോടകം ദുരിതബാധിതർക്കു നല്കി. നിലവിൽ ജലനിരപ്പു താഴ്ന്നതോടെ വീടുകളിൽ ഭക്ഷണം പാകംചെയ്യാമെന്ന അവസ്ഥ സംജാതമായതോടെ വസ്ത്രവും മരുന്നുകളും ശേഖരിച്ചു ജനങ്ങൾക്കു നല്‍കുകയാണ് ഇവരിപ്പോൾ.
അവരുടെ കണ്ണുകളിൽ കണ്ടു പ്രത്യാശയുടെ വെളിച്ചം
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ പലയിടങ്ങളിലും ഭക്ഷ്യധാന്യങ്ങളുമായെത്തിയ ഇവർക്ക് ജനങ്ങൾ നല്കിയ ആദരവ് ഹൃദയത്തിൽ തട്ടിയുളളതായിരുന്നു. അത്തരത്തിലൊന്നാണ് മതികായലിനു സമീപത്തെ ഉദിമട പുനാതുരം പ്രദേശത്ത് എത്തിയപ്പോൾ ലഭിച്ചത്. രാത്രിയിലാണ് മതികായലിലെ ഉദിമട പുനാതുരം പ്രദേശത്ത് യുവദീപ്തി പ്രവർത്തകരെത്തിയത്. മൂന്നും നാലും കുടുംബങ്ങൾ താമസിക്കുന്ന തുരുത്തുകൾ ഉൾപ്പെട്ട പ്രദേശത്തു ദിവസങ്ങളായി വൈദ്യുതിയില്ല. പുറം ലോകവുമായി വള്ളമല്ലാതെ ബന്ധപ്പെടാൻ മാർഗവുമില്ലാതെ കഴിയുന്ന ഇവർക്കരികിലേക്ക് ദുരിതാശ്വാസ സഹായങ്ങളൊന്നും എത്തിയിരുന്നില്ല. കൈയിലുണ്ടായിരുന്ന ബ്രഡും പാലും അടക്കമുള്ളവ ഇവർക്കു നല്കുന്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞത് പ്രത്യാശയുടെ വെളിച്ചമാണ്. വള്ളങ്ങളിൽ സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ രാത്രികളിൽപോലും തങ്ങൾക്കുവേണ്ട ഭക്ഷണസാധനങ്ങളുമായെത്തിയ യുവദീപ്തി പ്രവർത്തകരോട് അവർ ഹൃദയത്തിന്റെ ഭാഷയിലാണ് നന്ദി പ്രകടിപ്പിച്ചത്. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല. ആകെയുള്ളത് വിശക്കുന്ന വയറുകൾ മാത്രം.
പ്രാർഥന ഒന്നുമാത്രം...ആർക്കും ഒരസുഖവും വരുത്തരുതേ...
പ്രളയത്തിൽ മുങ്ങിയ കുട്ടനാട്, നോക്കെത്താ ദുരത്തോളം വെള്ളം മാത്രം. ഇതിനിടയിൽ പകുതിയോളം മുങ്ങിയ വീടുകളിൽ കഴിയുന്ന ജനങ്ങൾക്കു ഭക്ഷണമെത്തിക്കാൻ രാപകലില്ലാതെ യുവദീപ്തി പ്രവർത്തകർ. നാലു വള്ളങ്ങളിലായി നാല്പതോളം വരുന്ന ഇവർ സജീവമായി ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകുന്പോൾ ഇതിനു നേതൃത്വം നല്കുന്ന ഫൊറോന വികാരി ഫാ. മാത്യു ചുരവടിയുടെയും സഹ വികാരിമാരായ ഫാ. ജിസണ് പോൾ വേങ്ങാശേരി, ഫാ. ജോസ് ചെറുപ്ലാവിൽ എന്നിവരുടെയും പ്രാർഥന ഒന്നുമാത്രമായിരുന്നു സ്വന്തം ദുരിതങ്ങൾപോലും മാറ്റിവച്ച് മറ്റുള്ളവർക്കുവേണ്ടി അശ്രാന്ത സേവനം നടത്തുന്ന തങ്ങളുടെ യുവദീപ്തി പ്രവർത്തകർക്കാർക്കും ഒരസുഖവും വരുത്തരുതേ എന്ന്.
സമാനതകളില്ലാത്ത സേവനം നാടിനും ജനതയ്ക്കുമായി കാഴ്ചവച്ചെങ്കിലും തങ്ങളുടെ പ്രവർത്തനത്തെ വല്യകാര്യമായി ഇവർ കാണുന്നില്ല. ദുരിത ബാധിതർക്കു നാടിന്റെ നാനാഭാഗങ്ങളിലുമുള്ള നന്മമനസുകൾ സമ്മാനിച്ചവ എത്തിച്ചു നല്കാൻ ചുമതലപ്പെട്ട കൈകൾ മാത്രമാണ് തങ്ങളെന്നാണ് ഇവർ പറയുന്നത്. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ സ്വന്തം ജീവിതത്തിൽ വരുത്തിയ ദുരിതങ്ങൾ മാറ്റിവച്ച് മറ്റുള്ളവരുടെ ജീവിതത്തിനു തണലായ ഇവരുടെ പ്രവർത്തനങ്ങൾക്കുനല്കാം എഴുന്നേറ്റു നിന്നൊരു കൈയടി.
പ്രളയം ജനജീവിതം സ്തംഭിപ്പിച്ച കുട്ടനാട്ടിലെ പുളിങ്കുന്ന് വാസികൾക്ക് കഴിഞ്ഞ ഒന്നരയാഴ്ചക്കാലമായി ഭക്ഷണമെത്തിച്ചു നല്‍കുകയാണ് ഇവർ. രാവിലെ എട്ടിനു തുടങ്ങി രാത്രി ഒന്‍പതിന് അവസാനിക്കുന്ന തരത്തിലാണ് ദുരിതബാധിതർക്കു ഭക്ഷ്യവസ്തുക്കൾ ഇവർ വിതരണം ചെയ്തത്.
വി.എസ്. രതീഷ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top