Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്റെ വെള്ളിത്തൂവൽ
മലയാള സിനിമയുടെ വെള്ളിവെളിച്ച ത്തിലേക്ക് സമർപ്പിത ജീവിതത്തെ ഇതിവൃത്തമാക്കി കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും മൂല്യങ്ങൾ പകർന്നു നൽകാൻ ഒരു സിനിമ–എന്റെ വെള്ളിത്തൂവൽ. കുട്ടികളെ കേന്ദ്രകഥാപാ ത്രമാക്കി ഒരു കന്യാസ്ത്രീയുടെ ആഴ മായ ത്യാഗത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം. സിസ്റ്റർ ജിയയുടെ വാക്കുകളിലൂടെ
തിരക്കഥ പിറന്ന വഴി
മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസ സഭാംഗമായ സിസ്റ്റർ ജിയ എം എസ് ജെ ക്രിസ്ത്യൻ ആനുകാലികങ്ങളിലെ രചനകളിലൂടെ ശ്രദ്ധേയയാണ്. കുട്ടികൾക്കായി എഴുതിയിട്ടുള്ള കഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭ സമർപ്പിതവർഷാ ചരണം പ്രഖ്യാപിച്ചപ്പോൾ സമർപ്പിത രുടെ ജീവിതത്തെക്കുറിച്ച് ഒരു ലഘുചിത്രം ഒരുക്കണ മെന്ന ചിന്തയുണ്ടായി. ഇതിനായി നേരത്തെ എഴുതിയ തന്റെ കഥയ്ക്ക് തിരക്കഥ യൊരുക്കാനുള്ള ശ്രമമാരംഭിച്ചു. മാധ്യമരംഗത്തും സിനിമയിലും പ്രവർത്തിക്കുന്ന സുഹൃത്ത് ജയിംസ് ഇടപ്പള്ളി തിരക്കഥയൊരു ക്കാൻ സഹായിയായെത്തി. അത് ഷോർട്ട് ഫിലിമിലോ ടെലിഫിലിമിലോ ഒതുക്കി യാൽ പറയാനാഗ്രഹിച്ചതൊക്കെ പാതിവഴി യിൽ പറഞ്ഞുനിർത്തേ ണ്ടി വരുമെന്ന ആശങ്കയായി. അവിടെ നിന്നാണ് എന്റെ വെള്ളിത്തൂവൽ എന്ന സിനിമയുടെ പിറവി. യുവജനസംഘടനയിൽ തനിക്കൊപ്പം സജീവമായി പ്രവർത്തി ക്കുന്നതിനിടെ സിനിമാ പഠനം പൂർത്തിയാക്കിയ ജിതിൻ ഫ്രാൻസിസ് എന്ന യുവസംവിധായകൻ കൂടി എത്തിയതോടെ സിനിമാ ചർച്ച സജീവമായി.
സിനിമ തുടങ്ങുന്നു...
കഥയും തിരക്കഥയുമൊരുക്കിയാലും സിനിമയെടുക്കാൻ പണം വേണമല്ലോ. സിസ്റ്റർ തന്നെ മുൻകൈയെടുത്ത് നിരവധിപേരെ സമീപിച്ചു. സഭയെയും സമർപ്പിതരെയും സ്നേഹിക്കുന്ന ഒരുപാട് സുമനസുകൾ സഹായി ക്കാൻ തയ്യാറായി മുന്നോട്ടു വന്നു. തലശേരി ബിഷപ് മാർ ജോർജ് ഞെരളക്കാട്ടിന്റെ ആശീർവാദത്തോടെ കഴിഞ്ഞ നവംബറിൽ സിനിമയുടെ ചിത്രീകരണമാരംഭിച്ചു.
താരങ്ങളെത്തുന്നു....
ഇരുപത്തഞ്ചോളം കുട്ടികൾക്കൊപ്പം പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിനിമയെടുക്കാനായിരുന്നു പദ്ധതി. പക്ഷേ തിരക്കഥയുടെ കരുത്ത് ചോർന്നുപോകാതിരിക്കാൻ താരങ്ങൾ തന്നെ ആവശ്യമായിരുന്നു. തുടർന്ന് പ്രശസ്ത താരങ്ങളായ സരയു മോഹൻ കേന്ദ്രകഥാപാത്രമായ സിസ്റ്റർ മെറീനയായും കലാഭവൻ ഹനീഫ, സുശീൽകുമാർ, അൻസിൽ റഹ്മാൻ, ശ്രീലക്ഷ്മി, കണ്ണൂർ ശ്രീലത തുടങ്ങിയവർ മറ്റ് വേഷങ്ങളും ചെയ്യാനെത്തി. പുതിയ താരങ്ങൾ ക്കൊപ്പം കുട്ടികളും മികച്ച അഭിനയം കാഴ്ചവച്ചത് ചിത്രത്തിന് മുതൽക്കൂ ട്ടായി.
വാണിജയറാമും അൽഫോൻസും
കുട്ടികളെ മനസിൽ കണ്ടെഴുതിയ തിരക്കഥയായിരുന്നതിനാൽ സിനിമയുടെ പശ്ചാത്തലത്തിന് യോജിച്ച ഗാനങ്ങൾ കൂടി ആവശ്യമായിരുന്നു. തുടർന്ന് നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനും വിൻസെൻഷ്യൻ സന്യാസസഭാംഗവുമായ ഫാദർ അഗസ്റ്റിൻ പുത്തൻപുര ഈണമിട്ട് സിസ്റ്റർ നിവേദിത എം എസ് ജെ രചിച്ച ആദ്യഗാനം തയ്യാറായി. ഗായിക സെലിൻ ജോസ് ആലപിച്ച ’ആത്മാവിൽ എന്റെ ആത്മാവിൽ...’ എന്നു തുടങ്ങുന്ന ഈ ഗാനം മലയാള ഗാനശാഖയ്ക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷ പുലർത്തുന്നതാണ്. സിസ്റ്റർ ജിയ തന്നെ രണ്ടാമത്തെ ഗാനം രചിച്ചു. മികച്ച ഗായകനും യുവസംഗീതസംവി ധായകനുമായ ജയദേവൻ ഈണം പകർന്ന പാട്ട് ചിട്ടപ്പെടുത്തിക്കഴി ഞ്ഞപ്പോൾ അത് പാടുന്നതിന് മലയാളത്തിന് എക്കാലത്തും സുപരി ചിതമായ ഒരു ശബ്ദം ആവശ്യമാണെ ന്നു തോന്നി. അതിനായുള്ള അന്വേഷ ണം വാണിജയറാമിലെത്തിച്ചേർന്നു. തിരുവനന്തപുരത്ത് ഓർക്കസ്ട്രേഷൻ നടത്തി ട്രാക്കെടുത്ത ശേഷം ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി വാണിജയറാമിന്റെ സ്വരമാധുരിയിൽ ഗാനത്തിന്റെ റെക്കോർഡിംഗും പൂർത്തിയാക്കി.
ഇതിനിടെ കണ്ണൂർ രൂപതാ ബിഷപ് ഡോ അലക്സ് വടക്കുംതല പിതാവുമായി സിനിമയെക്കുറിച്ച് സംസാരിക്കാനിടയായി. സഭയുടെ മീഡിയകമ്മീഷനംഗമായി പ്രവർത്തിച്ച പരിചയമുള്ള അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിരക്കേറിയ സംഗീത സംവിധായകൻ അൽഫോൻസിനെ സമീപിച്ചു. മറ്റ് സിനിമകളുടെ തിരക്കു കൾക്കിടയിലും പശ്ചാത്തല സംഗീത ത്തിനു സമയം കണ്ടെത്താമെന്ന് അൽഫോൻസും സമ്മതമറിയിച്ചു.
സിനിമാപിടിത്തം
ഹോസ്പിറ്റലിലെ ജോലിയുടെയും സഭാശുശ്രൂഷയുടെയും തിരക്കുകൾ ക്കിടയിൽ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെ ത്തേണ്ടിയിരുന്ന സിസ്റ്റർ ജിയയ്ക്ക അനുവാദവും സകല പിന്തുണയും നൽകി എം എസ് ജെ സന്യാസസഭാ അധികാരികളും സഹോദരിമാരും കൂടെ നിന്നു. കണ്ണൂർ ജില്ലയിലെ കിഴക്കൻ കുടിയേറ്റ ഗ്രാമങ്ങളിലായി രുന്നു ഇരുപത് ദിവസം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണം. ഇതൊ ന്നും പൂർത്തിയാവില്ല, പുറത്തിറങ്ങില്ല എന്നൊക്കെ വിമർശിച്ചവർ ഏറെ. സെൻസർ നടപടികൾ പൂർത്തിയാക്കി സിനിമ പ്രദർശനത്തിന് തയ്യാറായി ക്കഴിഞ്ഞു. സിനിമയുടെ ഡിവിഡി പ്രകാശനം ജൂലൈ മൂന്നിന് സീറോ മലബാർ സഭാ ദിനത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. ആദ്യ പ്രദർശനവും നടന്നു.
സിനിമ ജനങ്ങളിലേക്ക്...
ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഒരുസിനിമ ജനങ്ങളിലെത്തിക്കുക വെല്ലുവിളിയാണെന്ന തിരിച്ചറിവ് ഇതിനു പിന്നിലെ സാങ്കേതിക പ്രവർത്തകർക്കുണ്ട്. പ്രദർശനത്തിന് തിയറ്ററുകൾ ലഭിക്കുന്ന മുറയ്ക്കും തുടർന്ന് ടൂറിംഗ് ടാക്കിസ് മുഖാന്തിരം വിവിധ രൂപതകളുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. തിരഞ്ഞെടുത്ത തിയറ്ററുകളിലും ചിത്രം പ്രദർശിപ്പി ക്കും.
ഇംഗ്ലീഷ് സബ്ടൈറ്റിലുൾപ്പെടുത്തി വിദേശത്തേക്കും ചിത്രമെത്തിക്കാനു ള്ള ശ്രമത്തിലാണ്. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ മെഡിക്കൽ ലാബി ന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ ജിയ എംഎസ്ജെ പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കോച്ചേരിയിൽ ജോയിയുടേയും എൽസമ്മയുടേയും മകളാണ്. ചെറുപുഷ്പ മിഷൻലീഗ്, കെസിവൈഎം എന്നീ സംഘടന കളിൽ മികച്ച പ്രവർത്തനം നടത്തിയി രുന്ന സിസ്റ്റർ സന്യാസ ജീവിതം തെരഞ്ഞെടുത്തതിനു ശേഷവും വിവിധ ഭക്തസംഘടനകളുടെ ചുമതലകൾ വഹിച്ചു വരുന്നു. എംഎസ്ജെ സന്യാ സ സഭാധികാരി കളും സഹോദരിമാരും തനിക്ക് മികച്ച പിൻതുണയാണ് നൽകുന്നതെന്ന് സിസ്റ്റർ പറയുന്നു.
ഫോൺ: 9496633604
ജിനോ ഫ്രാൻസിസ്
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top