Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അവനവൻതുരുത്തിൽ ജീവിക്കുന്നവരുടെ കഥ മണട്രോത്തുരുത്ത്
മനു സംവിധാനം ചെയ്ത ’മണട്രോത്തുരുത്തി‘നെക്കുറിച്ച് അഭിനേതാവ് അലൻസിയർ പറയുന്നു...
‘‘അവനവനോടു തന്നെ തർക്കിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു സിനിമയാണു ‘മണട്രോത്തുരുത്ത്’. നമ്മളിലേക്കു തിരിഞ്ഞുനോക്കാനും നമ്മുടെ ഉള്ളിലേക്കു കടന്നിറങ്ങാനും നമ്മെ പ്രാപ്തരാക്കുന്ന സിനിമ...’’ പി.എസ് മനു രചനയും നിർമാണവും സംവിധാനവും നിർവഹിച്ച മണട്രോത്തുരുത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്ന അലൻസിയർ.
മണട്രോത്തുരുത്തിന്റെ പ്രമേയമെന്താണ്..?
മണട്രോത്തുരുത്തിൽ ഒരു മുത്തച്ഛനും ഒരു ചെറുമകനുമുണ്ട്. രണ്ടു ജനറേഷനുകൾ... വ്യത്യസ്ത കാഴ്ചപ്പാടുകൾ; മതത്തെക്കുറിച്ചായാലും സദാചാരത്തെക്കുറിച്ചാണെങ്കിലും. ഏതാണു ശരി, ഏതാണു തെറ്റ്. ഒന്നു ശരിയും മറ്റേതു തെറ്റുമാണ്. പക്ഷേ, അത് എങ്ങനെയറിയും? അതു തന്നെയാണ് ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയം.
വ്യക്തികൾ പോലും തുരുത്തിലാണ്. ഭുഖണ്ഡങ്ങളിൽ രാജ്യങ്ങൾ ഓരോ തുരുത്താണ്. അണ്ഡകടാഹമെടുത്താൽ ഭൂമി തന്നെ ഒരു തുരുത്താണ്. കുടുംബം ഒരു തുരുത്താണ്. ദൈവം ഏതോ ഒരു തുരുത്തിലാണ്; അക്കരെയാണോ ഇക്കരെയാണോ എന്നറിയില്ല. സാത്താൻ, നരകം... വേറൊരു തുരുത്തിലാണ്. നമ്മളെല്ലാവരും ഓരോ തുരുത്തിലാണ് ജീവിക്കുന്നത് .അക്കരക്കാരും ഇക്കരക്കാരും എന്നു പറയുന്ന അകലമുണ്ട് തുരുത്തുകളിൽ. അവനവൻ തന്നെയാണ് അക്കരയും ഇക്കരയും. അവനവന്റെ ഉള്ളിൽത്തന്നെയാണ് അക്കരയും ഇക്കരയും അകലവുമൊക്കെ...
ഓരോ കാലത്തും പുതിയ ചിന്തകളും ജീവിതരീതികളും വരും. അന്വേഷണങ്ങൾ വരും. അപ്പോൾ പഴയതു മുങ്ങിപ്പോവും. നമ്മളൊക്കെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യനും ഓരോ തുരുത്തിൽ നിന്നു സ്വയം മുങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ അന്വേഷണം നടക്കുന്നത്. ആ വഴിയാണോ ശരി, ഈ വഴിയാണോ തെറ്റ് എന്നു പറഞ്ഞു തീരുമാനിക്കാൻ നമുക്കാർക്കും പറ്റില്ല. അതുകൊണ്ടുതന്നെ ഈ സിനിമയുടെ കഥ പറഞ്ഞു മനസിലാക്കാൻ പറ്റില്ല. ഈ സിനിമ അനുഭവിപ്പിക്കുകയാണു ചെയ്യുന്നത്.
മണട്രോത്തുരുത്തിന്റെ വ്യത്യസ്തതകളെക്കുറിച്ച്...?
നമുക്കു മനസിലാകരുത് എന്നു പറഞ്ഞു ചെയ്യുന്ന പരമ്പരാഗത ആർട്ട് സിനിമകളിൽനിന്നു വളരെ വ്യത്യസ്തമായി വളരെ ലളിതമായിട്ടാണ് ഈ സിനിമയുടെ ആവിഷ്കാരം.
ഈ സിനിമ പറയുന്നത് ഒരു യൂണിവേഴ്സൽ സബ്ജക്ടാണ്. അതുകൊണ്ടുതന്നെയാണ് മുംബൈ ഉൾപ്പെടെയുള്ള പല മേളകളിലും ശ്രദ്ധിക്കപ്പെട്ടതും ജോൺ ഏബ്രഹാം പുരസ്കാരം, അരവിന്ദൻ പുരസ്കാരം എന്നിവ കിട്ടാനിടയായതും. സാമ്പ്രദായിക സിനിമാരീതിയിൽ പാട്ടെന്നു പറയുന്നത് ഒരു സിറ്റ്വേഷനിൽനിന്ന് അടുത്തതിലേക്കു കൊണ്ടുപോകാനുള്ള ഒരു കുറുക്കുവഴിയാണ്. ഈ സിനിമയിൽ കുറുക്കുവഴികളില്ല. അതുകൊണ്ടു പാട്ടുകളില്ല.
ആഷിക് അബുവിന്റെ പിന്തുണയെക്കുറിച്ച്..?
നല്ല സിനിമകൾ കാണിക്കുക എന്ന ഉദ്ദേശ്യത്തോടെ കെഎസ്എഫ്ഡിസിക്കു കീഴിൽ ഉണ്ടാക്കിയ തിയറ്ററുകളാണ് ശ്രീയും കൈരളിയുമൊക്കെ. പക്ഷേ, അവിടെ ഇപ്പോൾ മെയിൻ സ്ട്രീം സിനിമകൾ മാത്രമാണ് കാണിക്കുന്നത്. അതിന്റെ ലക്ഷ്യം പോലും അങ്ങനെ വഴിതെറ്റിപ്പോയി. ഇത്തരം നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ കാത്തിരിക്കേണ്ട ഒരു അവസ്ഥ വരുന്നു. ആഷിക് അബു മുൻകൈയെടുത്താണ് ഈ സിനിമ ഇപ്പോൾ തിയറ്ററുകളിലെത്തിക്കുന്നത്. ലാൽ ജോസ്, രാജീവ് രവി, ആഷിക് അബു എന്നിവരെപ്പോലെയുള്ള സംവിധായകർ നവാഗതരെ പ്രമോട്ട് ചെയ്യുന്നത് ശുഭസൂചനയാണ്. സർക്കാർ ചെയ്യുന്നതിനെക്കാളും വലിയ കാര്യമാണ് അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ സിനിമ പങ്കുവയ്ക്കുന്ന അനുഭവമെന്താണ്..?
ഈ സിനിമയുടെ തുടക്കത്തിൽ കൊച്ചുമകൻ തുരുത്തിലേക്കു വന്നിറങ്ങുമ്പോൾ മുത്തച്ഛൻ പറയുന്ന ഒരു ഡയലോഗുണ്ട്. ‘ഈ വഴി നടന്നാൽ വീട്ടിലെത്താം, ആ വഴി നടന്നാൽ വീട്ടിലെത്താം. പക്ഷേ, ഒന്നു കള്ളമാണ്. ഒന്നു സത്യമാണ്. ഇത് എങ്ങനെ അറിയും? ’ഈ ചോദ്യം തന്നെയാണ് നമ്മൾ എല്ലാവരും അവനവനോടു തന്നെ ചോദിക്കുന്നത്. അത് അവനവൻ തന്നെ കണ്ടെത്തണം. ഈ സിനിമയെക്കുറിച്ചും എനിക്ക് ഇതുതന്നെയാണു പറയാനുള്ളത്. ഈ സിനിമ നല്ലതാണെന്നു ഞാൻ പറഞ്ഞാൽ അതിൽ ഒന്നു സത്യമാണ്. ഒന്നു കള്ളമാണ്. അതു കണ്ടുതന്നെ അറിയണം.
കഥാപാത്രം..?
ഒരു നാട്ടുവൈദ്യനായിട്ടാണ് ഈ സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. തുരുത്തിൽ താമസിക്കുന്ന മുത്തച്ഛനുമായി വർഷങ്ങളുടെ ബന്ധമുള്ള ആത്മാർഥസുഹൃത്ത്. അയാൾക്കു മുത്തച്ഛന്റെ ഭൂതവും വർത്തമാനവും കൊച്ചുമകൻ വരുമ്പോൾ അയാളുടെ ഭാവിയുമൊക്കെ അറിയാം. പലപ്പോഴും മുത്തച്ഛൻ വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു സത്യങ്ങൾ മറച്ചുവയ്ക്കാറുണ്ട്. പക്ഷേ, ഇയാൾ പറയുന്നതു കള്ളമാണെന്ന് എന്റെ കഥാപാത്രം തിരിച്ചറിയുന്നുണ്ട്.
മണട്രോത്തുരുത്തിലെ മറ്റു കഥാപാത്രങ്ങൾ..?
ഈ സിനിമയിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. എല്ലാവരുടെയും വേഷങ്ങൾക്കു പ്രാധാന്യമുണ്ട്. ഇന്ദ്രൻസ് ചേട്ടനാണു മുത്തച്ഛനെ അവതരിപ്പിക്കുന്നത്. ചെറുമകൻ കേശുവായി വേഷമിടുന്നത് ജെയ്സൺ ചാക്കോ. കേശുവിന്റെ അച്ഛനായി അഭിനയിക്കുന്നത് അനിൽ നെടുമങ്ങാട്. കമ്മട്ടിപ്പാടത്തിലെ പ്രധാന വില്ലനായിരുന്നു. ഒഴിവുദിവസത്തെ കളി ഉൾപ്പെടെയുളള ചിത്രങ്ങളിൽ അഭിനയിച്ച അഭിജയാണു വീട്ടുവേലക്കാരി കാത്തുവായി എത്തുന്നത്. ഛായാഗ്രഹണം പ്രതാപ് നായർ.
സംവിധായകന് ഒപ്പമുള്ള അനുഭവങ്ങൾ..?
ഗോലി, കാനിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് വിപ്ലവം തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മനുവിന്റെ ആദ്യ ഫീച്ചർ ഫിലിമാണു മണട്രോത്തുരുത്ത്. ഫ്രഞ്ച് വിപ്ലവത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അങ്ങനെയാണു മനുവുമായി അടുപ്പമുണ്ടാകുന്നത്. മലയാളികൾ ആദരവോടെ കാണുന്ന കാക്കനാടന്റെ കുടുംബത്തിൽ നിന്നു വരുന്ന സംവിധായകൻ. കാക്കനാടന്റെ സഹോദരിയുടെ മകൻ. അതുകൊണ്ടുതന്നെ മനുഷ്യരോടുള്ള മനുവിന്റെ ഇടപെടൽ വളരെ ജൈവികമാണ്. സിനിമയിൽ ഉപയോഗിക്കുന്ന ഭാഷ ഏറെ സത്യസന്ധമാണ്, അതു പാരമ്പര്യമായി കിട്ടിയതായിരിക്കണം.
ടി.ജി.ബൈജുനാഥ്
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top