Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി ഇപ്പോൾ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം തനി മലയാളി ആയിക്കഴിഞ്ഞു. ഈ ഇഷ്ടങ്ങൾ തന്നെയാണ് ലക്ഷ്മിയെന്ന ഫ്രഞ്ചുകാരി പെൺകുട്ടിയെ മലയാളത്തിന്റെ മരുമകളാക്കി മാറ്റിയതും. ലക്ഷ്മി ആദ്യമായി നായികാവേഷത്തിലെത്തിയ ഓലപ്പീപ്പി എന്ന ചിത്രം കഴിഞ്ഞയാഴ്ച തീയറ്ററുകളിലെത്തി. അതിന്റെ ത്രില്ലിലാണ് താരം ഇപ്പോൾ.
ഒരു തനി മലയാളിയായി മാറിയ ലക്ഷ്മിക്ക് ഇനിയും ഒരു മോഹം ബാക്കിയാണ്. അഭിനയിച്ച സിനിമകളിലെല്ലാം വിദേശവനിതയുടെ വേഷം ചെയ്ത ലക്ഷ്മിക്ക് ഒരു മലയാളി പെൺകുട്ടിയായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ മോഹം. അമൽ നീരദിന്റെ ബിഗ് ബിയിലെ ഭഒരു ഗാനരംഗത്ത് ഭരതനാട്യച്ചുവടുകൾ വച്ചുകൊണ്ടാണ് ലക്ഷ്മി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ആറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ബാംഗ്ലൂർ ഡെയ്സ്, സോൾട്ട് മാംഗോ ട്രീ എന്നീ ചിത്രത്തിലൂടെ അഭിനേത്രി എന്ന നിലയിലും കൂടുതൽ ജനശ്രദ്ധ നേടിയ ലക്ഷ്മി കൈനിറയെ ചിത്രങ്ങളുമായി ഇപ്പോൾ തിരക്കിലാണ്.
ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളായ ഈവിന്റെയും പത്രേസ്യയുടെയും മൂത്ത മകളായാണു ലക്ഷ്മിയുടെ ജനനം. മറിയം സോഫിയ ലക്ഷ്മി എന്നാണ് യഥാർഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്കാരത്തോടും ഇവിടത്തെ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് ഇവർ മകൾക്ക് ലക്ഷ്മി എന്നും ഇളയ മകനു നാരായണൻ എന്നും നാമകരണം ചെയ്തത്. ഫ്രാൻസിലെ ക്ലാസിക് കലകൾ ചെറുപ്പത്തിൽ തന്നെ പഠിച്ച ലക്ഷ്മി തന്റെ ഏഴാം വയസിലാണ് മാതാപിതാക്കൾക്കൊപ്പം ആദ്യമായി ഇന്ത്യയിൽ വരുന്നത്.
ആ യാത്രയ്ക്കിടയിൽ കണ്ട ഭരതനാട്യം ലക്ഷ്മിയെ ഏറെ ആകർഷിച്ചു. ഒൻപതാം വയസ് മുതൽ ഫ്രാൻസിൽ ഭരതനാട്യപഠനം തുടങ്ങി. അവിടെ ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകൾ അഭ്യസിച്ച ലക്ഷ്മി പിന്നീട് ഇന്ത്യയിലെത്തി. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലും അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വർഷങ്ങളോളം നൃത്തം അഭ്യസിച്ചു. ചിത്രകലയിലും തല്പരയാണ് ഈ കലാകാരി. നൃത്തത്തിൽ നിറഞ്ഞുനിന്നപ്പോൾ പ്രശസ്ത മൃദംഗ വാദകൻ തിരുവാരൂർ ഭക്തവത്സലമാണ് മറിയം സോഫിയയെ പാരീസ് ലക്ഷ്മി എന്നു വിളിച്ചത്. കലാപ്രതിഭകളാൽ സമ്പന്നമായ പാരീസ് നഗരത്തിന്റെ പേരുകൂടെ ലക്ഷ്മിക്കൊപ്പം ഉണ്ടാവട്ടെയെന്നാണ് തിരുവാരൂർ ഭക്തവത്സലം പറഞ്ഞത്.
വൈക്കം സ്വദേശി പരമേശ്വരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനും പ്രശസ്ത കഥകളി നടനുമായ പള്ളിപ്പുറം സുനിലാണ് പാരീസ് ലക്ഷ്മിയുടെ ഭർത്താവ്. വൈക്കത്ത് കലാശക്തി ഇന്റർനാഷണൽ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനം നടത്തുകയാണ് ലക്ഷ്മിയും ഭർത്താവും. ‘‘1998ൽ ഫോർട്ട് കൊച്ചിയിൽ സുനിലിന്റെ കഥകളി കാണാൻ കുടുംബസമേതം ഞങ്ങൾ ഫ്രാൻസിൽ നിന്നെത്തി. അന്ന് എനിക്ക് ഏഴു വയസ്. കഥകളിയും നൃത്തവും ഞങ്ങളെ അടുപ്പിച്ചു. ഇടയ്ക്ക് ചേട്ടനെ കാണാൻ വന്നു. ചേട്ടൻ അവിടേക്കും വന്നു. രണ്ടു കുടുംബങ്ങളും പരസ്പരം നല്ല സൗഹൃദത്തിലായി. വർഷങ്ങൾ കഴിഞ്ഞ് ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും മികച്ച ഭാര്യാഭർത്താക്കൻമാർ ഞങ്ങളായി രിക്കും.’’ മലയാളത്തിന്റെ മരുമകളായിത്തീർന്നത് എങ്ങനെയെന്ന ചോദ്യത്തിന് പാരീസ് ലക്ഷ്മിയുടെ മറുപടി ഇതായിരുന്നു.
ഇന്ത്യൻ സംസ്കാരം എനിക്ക് ഇഷ്ടമാണ്, മലയാളികളെയും. ഞാൻ ഒരു മലയാളിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഞങ്ങളുടെ വിവാഹവും വൈക്കത്തപ്പനു മുന്നിലായി രുന്നു. ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ചു ഭകൃഷ്ണമയം’ നൃത്തരൂപത്തിനു തുടക്കമിട്ടു. ചേട്ടനും ഞാനും ഒത്തുചേരുന്നതാണ് കൃഷ്ണമയം. നൃത്തമില്ലാതെ എനിക്ക് ജീവിതമില്ല. ഈ തിരക്കിനിടെയാണ് അഭിനയം– ലക്ഷ്മി പറഞ്ഞു
ലക്ഷ്മിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്...
പുതിയ ചിത്രങ്ങൾ
ഓലപ്പീപ്പി എന്ന സിനിമ കഴിഞ്ഞയാഴ്ച റിലീസായി. ബിജു മേനോന്റെ നായികയായാണ് ഈ സിനിമയിൽ അഭിനയിച്ചത്. ഈ സിനിമയിലും ഒരു അമേരിക്കൻ വനിതയായാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ മുഖ്യവേഷത്തിലെത്തുന്ന നവൽ എന്ന ജുവൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലൊരു ഇറാനിയൻ സ്ത്രീയായാണ് എത്തുന്നത്. പിന്നെ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മുരളി ഗോപി, ജയസൂര്യ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ടിയാൻ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷമാണ്. ഇതിന്റെ ചിത്രീകരണം പൂർത്തിയായി.
മലയാളിപ്പെൺകുട്ടി
ഞാൻ സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഫോറിൻ കാരക്ടറായിരുന്നു. ഇനി ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ തുടർച്ചയായി ചെയ്യാൻ ആഗ്രഹമില്ല. ഇന്ത്യൻ പെൺകുട്ടിയായി അഭിനയിക്കാൻ എന്നെ ആരും വിളിക്കുന്നില്ല. മലയാളിപ്പെൺകുട്ടിയായിത്തന്നെ ഒരു മലയാളസിനിമയിൽ അഭിനയിക്കണമെന്നത് എന്റെയൊരു വലിയ ആഗ്രഹമാണ്.
കേരളം
കേരളം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞാനിപ്പോൾ ഇവിടെത്തന്നെയാണ്. ഫ്രാൻസിലേക്ക് ഇപ്പോൾ പോകുന്നതു വളരെ ചുരുക്കമാണ്. വല്ലപ്പോഴും അങ്ങോട്ടു പോയാലും കുറച്ചുദിവസം കഴിയുമ്പോൾ ഇങ്ങോട്ടു തന്നെ എത്രയും പെട്ടെന്നു തിരിച്ചുപോരാൻ തോന്നും.
നൃത്തം
ഭരതനാട്യമാണ് കൂടുതലായും സ്റ്റേജുകളിൽ ചെയ്യുന്നത്. ഭരതനാട്യം കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. പിന്നെ ഫ്രാൻസിൽ നിന്നു ബാലെയിൽ ട്രെയിനിംഗ് നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ഒരു സ്കൂളിൽ ഞാൻ ബാലെ പഠിപ്പിക്കുന്നുണ്ട്. ഞാനും ചേട്ടനും ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ചു ഭകൃഷ്ണമയം’ നൃത്തരൂപം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണഭഗവാന്റെ ആറു കഥകളാണ് കൃഷ്ണമയത്തിലൂടെ പറയുന്നത്. ഇതിൽ രാധയായും ഗോപികയായും പഞ്ചാലിയായുമൊക്കെ ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രോഗ്രാം ഇവിടെയും വിദേശത്തും ചെയ്യുന്നുണ്ട്.
അഭിനയം
നൃത്തവും അഭിനയവും എനിക്ക് ഒരുപോലെയാണ്. ഞാനൊരു പെർഫോമിംഗ് ആർട്ടിസ്റ്റാണല്ലോ. അതുകൊണ്ടു നൃത്തവും അഭിനയവും എല്ലാം എനിക്ക് ഒരുപോലെയാണ്. രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകും. എന്റെ ജീവിതം പെർഫോമിംഗിനു വേണ്ടിയുള്ളതാണ്. അതാണ് എന്റെ പാഷൻ.
മലയാളം
ധാരാളം കുട്ടികളെ ഞാനിവിടെ ഭരതനാട്യവും ബാലെയുമൊക്കെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്കു പെട്ടെന്നു മലയാളം പഠിക്കാനും നല്ലതുപോലെ സംസാരിക്കാനും പറ്റിയത്. പിന്നെ ചേട്ടന്റെ വീട്ടിലുള്ളവരുമായുള്ള ആശയവിനിമയവും മലയാളം പഠിക്കാൻ ഏറെ സഹായിച്ചു.
കുട്ടികൾ
വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി. ഇപ്പോൾ കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കരിയറിൽ നല്ല സമയമാണ്. നൃത്തം അവതരിപ്പിക്കുന്നതിനും സിനിമയിൽ അഭിനയിക്കുന്നതിനും കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്. ഇതിനെല്ലാം ഭർത്താവിന്റെ വീട്ടിൽ നിന്നു നല്ല സപ്പോർട്ടാണ് ലഭിക്കുന്നത്. ഇപ്പോൾ കരിയറിനു പ്രാധാന്യം കൊടുക്കുന്നതിനാൽ കുട്ടികളെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിട്ടില്ല.
പ്രദീപ് ഗോപി
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
Latest News
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
Latest News
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top