Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രഭാതം തൂവൽകുടഞ്ഞ പൂമരക്കൊമ്പ്.., പൊന്നുകൊണ്ടൊരു പങ്കായവും
നാല്പത്തിരണ്ടുപേർ (അതോ കൂടുതലോ) പൂമരംകൊണ്ടുണ്ടാക്കിയ കപ്പലും, കപ്പലിലെ കുപ്പായക്കാരിയെ നോക്കാൻ പൊക്കിയ പങ്കായവും പ്രിയഗാനത്തിൽ നിറയുമ്പോൾ ഓർമപുതുക്കേണ്ട രണ്ടു പഴയപാട്ടുകളുണ്ട്. അതിലൊന്നിൽ പ്രഭാതം തൂവൽ കുടഞ്ഞിട്ട പൂമരക്കൊമ്പാണുള്ളത്., അടുത്തതിൽ പഞ്ചമിയുടെ തോണിയിലെ പൊന്നുകൊണ്ടുള്ള പങ്കായവും! പൂമരംകൊണ്ട് കപ്പലുണ്ടാക്കാനാവുമോ. ഇല്ലേ എന്ന യുക്തിയൊന്നും ആസ്വാദനത്തെ ബാധിക്കില്ല എന്നുറപ്പിക്കുന്നുണ്ട് ആ പാട്ടിന്റെ ജനപ്രീതി. ലക്ഷക്കണക്കിനുതവണ പ്ലേചെയ്യപ്പെട്ടിരിക്കുന്നു യുട്യൂബിൽ ആ ലളിതസുന്ദരഗാനം. അതേസമയം നാം കണ്ട പഴയപാട്ടുകൾ വരച്ചിടുന്ന വർണചിത്രങ്ങൾക്ക് എന്തൊരഴകാണ്!
കവിത വരയ്ക്കുന്നൊരാൾ
1979ൽ പുറത്തിറങ്ങിയ മനസാ വാചാ കർമണാ എന്ന ഐ.വി. ശശി ചിത്രത്തിലേതാണ് പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ കുടഞ്ഞു എന്ന പാട്ട്. ബിച്ചു തിരുമല എഴുതി എ.ടി. ഉമ്മർ ഈണമിട്ട ഈ ഗാനം എസ്. ജാനകിയുടെ ശബ്ദത്തിന്റെ മുഴുവൻ സൗകുമാര്യവും കാട്ടിത്തരുന്നു. പുലരിയുടെ പ്രസരിപ്പു നിറഞ്ഞ വരികളും സംഗീതവും. ജാനകിയുടെ ആലാപനംകൂടിയാകുമ്പോൾ കവി എഴുതിയപോലെ പൂന്തെന്നലേറി പൂന്തുമ്പി പാറിവരുന്നതു കാണാം.
സിനിമാരംഗത്ത് തിരക്കിന്റെ കൊടുമുടി കയറിത്തുടങ്ങിയ വേളയിലാണ് ഈ പാട്ട് തന്നെത്തേടി വന്നതെന്ന് ഗാനരചയിതാവ് ബിച്ചു തിരുമല ഓർമിക്കുന്നു. അവസരങ്ങളും അംഗീകാരങ്ങളും ഒരുമിച്ചുവന്ന കാലം. സിനിമയിൽ പ്രഭാതത്തിന്റെയും പ്രണയത്തിന്റെയും മൂഡുള്ള പാട്ടുവേണം. ‘‘എഴുതാനിരുന്നാൽ ആശയങ്ങൾ ചിത്രങ്ങളായി മനസിലേക്കു വരുന്നതാണ് എന്റെ അനുഭവം. ദൈവാധീനത്താൽ ആ ചിത്രങ്ങളുടെ ഉറവയ്ക്ക് ഒരിടത്തും തടസമുണ്ടാവില്ല. സിനിമാപ്പാട്ടാണെങ്കിൽ അത് സ്ക്രീനിൽ കണ്ടാൽ എങ്ങനെയിരിക്കുമെന്നുപോലും മനസിൽ ചിത്രരൂപത്തിൽ തെളിയും. ഞാനും എന്റെ ചുറ്റുപാടും കൂട്ടുകാരുമെല്ലാം അതിലുണ്ടാകും. പിന്നെ അതുവച്ച് പാട്ടെഴുതുകയേ വേണ്ടൂ’’– ബിച്ചു തിരുമല പറയുന്നു. പ്രഭാതസൂര്യൻ ഒരു പക്ഷിയെപ്പോലെ വന്ന് പൂമരച്ചില്ലകളിൽ ചിറകുകുടയുകയാണ്. സൂര്യനില്ലെങ്കിൽ, വെളിച്ചമില്ലെങ്കിൽ ഭൂമിയില്ല. കിരണങ്ങൾ അഴകിന്റെ കനകാഭിഷേകവുമായെത്തുമ്പോൾ പൂക്കളും പൂമണവും മനസിന്റെ ആഗ്രഹങ്ങളായെത്തുന്ന പൂത്തുമ്പികളുമുണ്ട്... കുളിരേകുന്ന കാറ്റും ഓളങ്ങളുമുണ്ട്... കവിയുടെ മനസിൽ ആ പാട്ടുവിടർന്നത് ഇങ്ങനെയൊക്കെയാണ്.
പതിവു ശൈലിയായ മിതത്വവുമായാണ് എ.ടി. ഉമ്മർ ഈ ഗാനത്തെയും സമീപിച്ചത്. പ്രശസ്തമായ ബിച്ചു തിരുമല–ശ്യാം കൂട്ടുകെട്ടുപോലെതന്നെ സുന്ദരഗാനങ്ങളാണ് ബിച്ചു– എ.ടി. ഉമ്മർ കൂട്ടുകെട്ടിലും പിറന്നിട്ടുള്ളത്. ഇരുവരും തമ്മിൽ ഹൃദയഹാരിയായ ഒരു ഹാർമണിയുണ്ടായിരുന്നു. (ബിച്ചു ചെന്നൈയിലും ഉമ്മർ ആന്ധ്രയിലും ഇരുന്ന് തയാറാക്കിയതാണ് അംഗീകാരം എന്ന ചിത്രത്തിലെ നീലജലാശയത്തിൽ എന്ന സൂപ്പർഹിറ്റ് ഗാനമെന്നറിയുമ്പോൾ വിശ്വസിക്കാൻ പ്രയാസമാകും. അതും അന്നത്തെ കാലത്ത്. തിരുവനന്തപുരത്തെ വീട്ടിൽ എഴുതിവച്ച പാട്ട് ചെന്നൈയിലിരുന്ന് ഫോണിൽ കേട്ടു വീണ്ടും പകർത്തിയാണ് വരികൾ ഉമ്മറിനു നൽകിയതെന്ന് ബിച്ചു ഓർമിക്കുന്നു).
പാട്ടൊരുക്കിക്കഴിഞ്ഞാൽ പിന്നീടതിനെക്കുറിച്ച് വലിയ സംസാരമൊന്നും പതിവില്ല ഇരുവർക്കും. അല്ലെങ്കിൽതന്നെ വലിയ തിരക്കാണ്. പാട്ട് നല്ലതായിരിക്കുമെന്ന് രണ്ടുപേർക്കും ഉറപ്പുമാണ്. കാര്യമായ അഭിപ്രായപ്രകടനങ്ങൾ സംവിധായകൻ ഐ.വി. ശശിയും നടത്താറില്ല. പാട്ടിഷ്ടമായെങ്കിൽ അത് അദ്ദേഹത്തിന്റെ മുഖത്തു കാണാം. ഈ പാട്ടിനും ശശി ആ ഒതുക്കിയ ചിരി സമ്മാനിച്ചു. അതേസമയം റെക്കോർഡിംഗ് കഴിഞ്ഞ ശേഷം ‘ഗംഭീരം.., ഗംഭീരം’ എന്നായിരുന്നു ഗായിക എസ്. ജാനകിയുടെ പ്രതികരണം. തന്റെ വരികൾ പാടാൻ ജാനകിക്ക് പ്രത്യേക സന്തോഷമായിരുന്നെന്നും ബിച്ചു തിരുമല പറയുന്നു. അന്ന് ഒരുപാടു ഹൃദയങ്ങളിൽ പ്രകാശവും കുളിർകാറ്റും പൂമണവും നിറച്ച പാട്ടാണ് പ്രഭാതം പൂമരക്കൊമ്പിൽ... ഇന്നുകേൾക്കുമ്പോഴും അതിനു മാറ്റമൊന്നുമില്ല.
ഇതിലേ വന്ന തോണി
‘കപ്പലിന്റെ പങ്കായ’ത്തെക്കുറിച്ചല്ല, പഞ്ചമിയുടെ തോണിയിലെ പൊന്നുകൊണ്ടുള്ള പങ്കായത്തെക്കുറിച്ചാണ് പാമരം പളുങ്കുകൊണ്ട് എന്ന പാട്ട് പറഞ്ഞുതന്നത്. കനവെല്ലാം കണ്ണിലിട്ട് കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തിവന്ന തോണിക്കും എന്തൊരഴകാണ്! പാമരം പളുങ്കുകൊണ്ട്.., പന്നകം കരിമ്പുകൊണ്ട്... പങ്കായം പൊന്നുകൊണ്ടും!!
ത്രിവേണി എന്ന ചിത്രം 1970ലാണ് പുറത്തിറങ്ങിയത്. വയലാറിന്റെ വരികളിൽനിന്ന് ഇറങ്ങിവന്ന തോണി ദേവരാജൻ മാസ്റ്ററുടെ സംഗീതമാകുന്ന പുഴയിലൂടെ പി. സുശീല അതിമനോഹരമായി തുഴഞ്ഞു. ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഫോക്കിഷ് ആയ വരികൾക്ക് ചേരുന്ന ഈണവും ആലാപനവും കൂട്ടായപ്പോൾ മലയാളിക്ക് എന്നും ഓർത്തുവയ്ക്കാനുള്ള ഒരു പാട്ടു പിറന്നു. പി. സുശീലയുടെ എവർഗ്രീൻ ആയി കണക്കാക്കുന്ന ഗാനങ്ങളിൽ ഇതെന്നും മുൻപന്തിയിലുണ്ട്.
ഹരിപ്രസാദ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top