Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അക്ഷരമുറ്റത്തെ നന്മമരം
പഠിപ്പിക്കുന്നതിനിടയിൽ ഒരുപാട് ആളുകളുമായെത്തുന്ന ബസ് ചൂണ്ടിക്കാണിച്ച് ജുയിൻ ടീച്ചർ ചോദിച്ചു-"ഏതാണ് ആ വാഹനം?’. "ബസ്...’ എന്നു കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ച് പറഞ്ഞു. ഇങ്ങനെ പ്രകൃതിയോടും സമൂഹത്തോടുമെല്ലാം ഇണങ്ങിയാണ് ജുയിൻ തന്റെ കുട്ടികളെ പഠിപ്പിക്കുന്നത്.
വഡോദരയിലെ പരശുറാം ഭട്ടയിലൂടെ യാത്ര ചെയുന്പോൾ ഇതൊരു പതിവു കാഴ്ചയാണ്. അതേ സമയം വേറിട്ട കാഴ്ചയും. നീലയും പച്ചയും ചുവപ്പും യുണിഫോമുകൾ ധരിച്ച് വഴിയരികിലെ നടപ്പാതയിൽ ഇരിക്കുന്ന കുരുന്നുകളെ ഇവിടെ കാണാം. അവർക്കു തണലൊരുക്കാൻ വൻമരങ്ങളുണ്ട്. യാത്രക്കാരുടെ നടപ്പാത ഇവിടെ നിരവധി കുരുന്നുകളുടെ വിദ്യാലയമാണ്. പുസ്തകങ്ങളും പെൻസിലുകളുമൊക്കെയായി അവർ രാവിലെ തന്നെയെത്തും. പരശുറാമിലെ തിരക്കേറിയ തെരുവിലൂടെ പായുന്ന വാഹനങ്ങളുടെ ബഹളങ്ങൾക്കു മുകളിൽ നിൽക്കും ഇവർ അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന ശബ്ദം. ഇതു കഥയല്ല; ജീവിതമാണ്. ജുയിൻ ദത്ത എന്ന സ്ത്രീയുടേയും അവരുടെ വിദ്യാർഥികളുടേയും ജീവിതം.
ജുയിൻ ദത്ത വഡോദരയിൽ താമസമാക്കിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ടായി. ജീവിതമാർഗം തേടി വഡോദരയിലെത്തുന്നവരേയും അവരുടെ കുടുംബത്തേയും കണ്ടായിരുന്നു ജുയിനിന്റെ ദിവസങ്ങൾ തുടങ്ങിയതും അവസാനിച്ചതും. പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാത്ത അവരുടെ ജീവിതത്തിനു പുതിയൊരു നിറം പകരണമെന്ന് ജുയിൻ തീരുമാനിച്ചു.
2013ൽ സ്രോതസ്വിനി എന്ന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജുയിൻ "പാഠ്ശാല'യുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. കുട്ടികൾ പകൽസമയങ്ങൾ ചെലവഴിച്ചിരുന്നത് മാതാപിതാക്കളുടെ പണിസ്ഥലങ്ങളായതിനാൽ അത്തരം സൈറ്റുകളായിരുന്നു ജുയിനിന്റെ ആദ്യ ക്ലാസ് മുറികൾ. എന്നാൽ 2014ൽ കോണ്‍ട്രാക്ട് ജോലികൾ പൂർത്തിയായി. നാട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പ് ചില മാതാപിതാക്കൾ ജുയിനിനെ കാണാനെത്തി. "ഞങ്ങളുടെ മക്കളെ നിങ്ങൾക്കൊപ്പം വിട്ടിട്ട് പൊയ്ക്കോട്ടെ? നിങ്ങൾ അവരെ പഠിപ്പിക്കുമോ?’ അവർ ചോദിച്ചു. അന്ന് ഒന്‍പതു കുട്ടികളെ ജുയിനിനൊപ്പമാക്കി അവരുടെ മാതാപിതാക്കൾ മടങ്ങി.
ഫത്തേഗാഞ്ച്, സർദാർ എസ്റ്റേറ്റ്, പരശുറാം ഭട്ടാ എന്നിവിടങ്ങളിലെ നടപ്പാതകളായിരുന്നു ആദ്യം സ്കൂളായത്. "കുട്ടികളെല്ലാം സർക്കാർ സ്കൂളുകളിലെ അംഗങ്ങളായിരുന്നെങ്കിലും എഴുത്തും വായനയും അവർക്ക് വിദൂരത്തായിരുന്നു. അവരുടെ അറിവുകളുടെ അടിസ്ഥാനത്തിൽ അവരെ തരംതിരിച്ചു. തുടക്കക്കാരെ ഗുജറാത്തിയും കണക്കുമാണ് പഠിപ്പിച്ചത്. കുറച്ചുകൂടി മിടുക്കരായവർക്ക് ഇംഗ്ലീഷും പൊതുവിജ്ഞാനവും സയൻസുമായിരുന്നു പാഠ്യവിഷയങ്ങൾ.’ ഗുജറാത്ത് സംസ്ഥാന സർക്കരിന്റെ സിലബസ് തന്നെയായിരുന്നു ജുയിനും സ്വീകരിച്ചത്.
അക്ഷരങ്ങൾപോലും വ്യക്തമായി അറിയാതെ ജുയിനിനരികിലെത്തിയ കുട്ടികൾ ഇപ്പോൾ അക്ഷരങ്ങൾ കൂട്ടിവായിക്കുകയും എഴുതുകയും ചെയും. കുട്ടികളിൽ നിന്ന് ഫീസൊന്നുമീടാക്കുന്നില്ലെന്നു മാത്രമല്ല അവരുടെ അടിസ്ഥാനാവശ്യങ്ങളായ പുസ്തകം, ഭക്ഷണം തുടങ്ങിയവയും ജുയിനിന്റെ സ്കൂളിൽ നിന്നു ലഭിക്കും. 2016 ജുയിനിനെ സംബന്ധിച്ച് വളരെ നല്ല വർഷമായിരുന്നു. വഡോദര സിറ്റി പോലീസിന്റെ "സുരക്ഷാസേതു' പദ്ധതി ജുയിനിനെയും കുട്ടികളെയും സഹായിക്കാനെത്തി. തെരുവോരങ്ങളിൽ നിന്നു പാഠ്ശാലയെ അവർ പോലീസ് ട്രെയിനിംഗ് സ്കൂളിലേക്ക് പറിച്ചു നട്ടു. അവർ ഭക്ഷണവും അധ്യാപകർക്കായുള്ള ശന്പളതുകയുടെ പകുതിയും നൽകി. സ്കൂൾ പ്രവർത്തനത്തിന് സ്ഥിരമായി ഒരിടം ലഭിച്ചതോടെ കുട്ടികൾക്കായി പാഠ്യേതര പ്രവർത്തനങ്ങളും ജുയിൻ ഉൾപ്പെടുത്തി.
അങ്ങനെയിരിക്കെ ജനുവരിയിൽ ജുയിനിനും കുട്ടികൾക്കും വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. "വിവരമറിഞ്ഞ് ഞാൻ പുതുതായി വന്ന കമ്മീഷണറെ ചെന്നു കണ്ടു. പക്ഷേ പ്രതീക്ഷിച്ചതിനു വിപരീതമാണ് സംഭവിച്ചത്. എങ്കിലും ഞാനും എന്റെ കുട്ടികളും പ്രത്യാശ വെടിയില്ല. സ്ഥിരമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ ഒരിടം ലഭിക്കുമെന്ന വിശ്വാസമുണ്ട് ഞങ്ങൾക്ക്.’’- ജുയിൻ പറഞ്ഞു.
സ്രോതസ്വിനി ട്രസ്റ്റിന്റെ ഭാഗമായി ജുയിൻ തെരുവിലാരംഭിച്ച പുസ്തകശാലയാണ് "പാഠ്ഭവൻ'. പാഠ്ഭവനിൽ പുസ്തകശാലയ്ക്കു പുറമേ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസും കംപ്യൂട്ടർ കോച്ചിംഗുമുണ്ട്.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി പായ നിർമാണവും ഇവിടെ നടക്കുന്നു. ഇവ "ചുർണി കളക്ഷൻ' എന്ന പേരിൽ എക്സിബിഷനിലും ഓണ്‍ലൈനുകളിലും വിൽപന നടത്തുന്നു. ഇതിന്റെ ലാഭമെല്ലാം ആ അമ്മമാർക്ക് സ്വന്തം. അടിസ്ഥാന വിദ്യാഭ്യസം ഉറപ്പുവരുത്തിയശേഷം കുട്ടികളെ ഒൗദ്യോഗികമായി സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുകയാണ് ജുയിനിന്റെ ലക്ഷ്യം. രാജ്യത്തെ എല്ലാ കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയണമെന്ന് തന്റെ സ്വപ്നമെന്നാണ് ജുയിൻ പറയുന്നു.
എ.എ.
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top