Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മധുരംപകർന്ന് മൗനത്തിലേക്ക്...
ഒരു പൂഞ്ചില്ല.., പൂവിലെ തേൻ.., ചില്ലയിലൊരു കിളി... ഗാനരചയിതാവ് ബിച്ചു തിരുമലയുടെ പ്രിയപ്പെട്ട ബിംബങ്ങളിൽ ചിലത് ഇവയൊക്കെയാണ്. കിളിനാദങ്ങൾ പാട്ടുകളിൽ അഴകുള്ള സ്വപ്നം നിറയ്ക്കാറാണു പതിവെങ്കിലും ഒന്നിൽ അദ്ദേഹം ഇങ്ങനെയെഴുതി-
മൗനംപോലും മധുരം കോകിലേ...
.....................................................................
മാമര പൂഞ്ചില്ലയിൽ വാ.. തേനും ഗാനവുമായ്...
സാഗരസംഗമത്തിലെ മൗനംപോലും മധുരം (ശ്രീകുമാരൻ തന്പി- ഇളയരാജ- ജയചന്ദ്രൻ, എസ്. ജാനകി) എന്ന പാട്ടെന്നു തെറ്റിദ്ധരിക്കരുത്. കുറിഞ്ഞി പൂക്കുന്ന നേരത്ത് എന്ന ചിത്രത്തിലെ യേശുദാസ് പാടിയ സുന്ദരഗാനമാണ് ഇപ്പോൾ നാം കേൾക്കുന്നത്. ആദ്യ വാക്കുകൾ ഒന്നാണെന്നതൊഴിച്ചാൽ രണ്ടറ്റത്തുനിൽക്കുന്ന ഭാവങ്ങളാണ് ഈ പാട്ടുകൾക്ക്. ബിച്ചു തിരുമല മൗനത്തിന്റെ മാധുര്യം നിറച്ചുകൊണ്ടുവന്ന പാട്ടിന് 25 വയസു തികയുന്നു. ആ വരികൾക്ക് ഈണമൊപ്പിച്ച സംഗീത സംവിധായകന്റെ 80-ാം ജന്മവാർഷികവുമാണ് ഇക്കൊല്ലം. അതു മറ്റാരുമല്ല- അനശ്വരനായ കണ്ണൂർ രാജനാണ്. അത്രയൊന്നും ആഘോഷിക്കപ്പെടാതെ, എന്നാൽ തൊട്ടതെല്ലാം ഹൃദയത്തിൽ തൊടുന്ന പാട്ടുകളാക്കി അകാലത്തിൽ കടന്നുപോയ പ്രതിഭ.
ഇളംമഞ്ഞിൻ കുളിരുമായി
ഈണങ്ങളിലും സ്വന്തം മനസിലും ഇളംമഞ്ഞിന്റെ കുളിരുനിറച്ചിരുന്നു കണ്ണൂർ രാജൻ- ഇന്നത്തെ യുവതലമുറപോലും ഒരുപാടിഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ (നിന്നിഷ്ടം എന്നിഷ്ടം) എന്ന പാട്ടുപോലെ. തീരെ പരിമിതമായ സാഹചര്യങ്ങളിലായിരുന്നു കുട്ടിക്കാലം. കണ്ണൂരിലെ കക്കാട് ജനിച്ച അദ്ദേഹത്തിന് ഏതാണ്ടു പത്തുവയസുവരെ മാത്രമേ സ്കൂൾ പഠനം തുടരാനായുള്ളൂ. റേഡിയോയിൽ കേൾക്കുന്ന ഹിന്ദി പാട്ടുകൾ ഏറ്റുപാടുകയെന്നതായിരുന്നു അന്നത്തെ ഏക സന്തോഷം. നാട്ടുകാരനായ എ.കെ. സുകുമാരന്റെ സഹായത്തോടെ കന്മനത്ത് രാഘവൻ എന്ന ഗുരുവിന്റെ കീഴിൽ സംഗീതം പഠിക്കാനായത് വിശാലമായ ലോകത്തേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി. തുടർന്ന് പ്രാദേശിക നാടക സമിതികളിൽ ഗായകനും സംഗീതസംവിധായകനുമായി.
കോഴിക്കോട് ആകാശവാണിയിൽ ചേക്കേറാനായതാണ് കണ്ണൂർ രാജന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ അദ്ദേഹത്തെ ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു- ഗുരുവിന്റെയും മാർഗദർശിയുടെയും രൂപത്തിൽ സാക്ഷാൽ രാഘവൻ മാസ്റ്റർ. ആദ്യചിത്രം മിസ്റ്റർ സുന്ദരി ശ്രദ്ധിക്കപ്പെട്ടില്ല. മൂന്നുവർഷമെടുത്തു അടുത്ത ചിത്രമെത്താൻ. പല്ലവി എന്ന ആ സിനിമ അതിലെ പാട്ടുകളുടെ പേരിൽ ഇന്നും ഓർക്കപ്പെടുന്നു. യേശുദാസിന്റെ ശബ്ദത്തിലുള്ള ദേവീ ക്ഷേത്രനടയിൽ എന്ന പാട്ട് ഇന്നും മലയാളികളുടെ പ്രിയഗാനം.
എല്ലാം പ്രിയഗാനങ്ങൾ
""അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും എനിക്കിഷ്ടമാണ്. സോഫ്റ്റ് മെലഡികൾ... ഗസലുകൾക്കു തുല്യമായ പാട്ടുകൾ.., അത്ഭുതകരമായ സംഗതികൾ.. എല്ലാം..''- പറയുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ശരത് ആണ്. പാടാനുള്ള അവസരംതേടിച്ചെന്ന്, പാടിക്കേൾപ്പിച്ച് കണ്ണൂർ രാജന്റെ മനസിൽ കയറിക്കൂടിയയാൾ. പിന്നീട് അദ്ദേഹത്തിന്റെ കന്പോസിംഗ് അസിസ്റ്റന്റും അതിലുപരി മരുമകനുമായ ശരത്. ""അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങളും, ചില രാഗങ്ങളോടുള്ള പ്രതിപത്തിയുമെല്ലാം അനന്യമാണ്. ഓർക്കസ്ട്രയുടെ ബഹളമില്ലാതെ വളരെക്കുറിച്ച് ഉപകരണങ്ങൾ മാത്രമെടുത്ത് അദ്ദേഹം മനോഹരമായ പശ്ചാത്തലമൊരുക്കും. പാട്ടുകേട്ടാൽ തിരിച്ചറിയാം, ആ.., ഇത് കണ്ണൂർ രാജൻ മാഷിന്റെയാണ്. ഞാനിതു പറയുന്നത് എന്റെ ഭാര്യാപിതാവ് എന്ന നിലയ്ക്കല്ല, കംപോസർ എന്ന നിലയിലാണ്''- ശരത് പറയുന്നു.
""വീട്ടിൽ അദ്ദേഹം മനോഹരമായ മെലഡികൾ പാടിക്കേൾപ്പിക്കാറുണ്ട്. അധികവും പഴയ ഹിന്ദി ഗാനങ്ങൾ. ചിലതുകേട്ട് കരയുകയും ചെയ്യും. ഹാർമോണിയംവച്ച് പാട്ടുകൾക്ക് ഈണമിടുന്നത് മറക്കാനാവാത്ത അനുഭവമാണ്. നമ്മളൊക്കെ ചെയ്യുന്പോൾ നമ്മുടേതിനേക്കാൾ ഉയർന്ന ഒച്ചയായിരിക്കും ഹാർമോണിയത്തിന്. ക്ഷണക്കത്ത് എന്ന എന്റെ ആദ്യ സിനിമ മുതൽ പാട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറുണ്ട്. പലരും ആവശ്യപ്പെടും- അതുണ്ടാക്ക് ഇതുണ്ടാക്ക് എന്നൊക്കെ. നീ നിന്റെ സ്റ്റൈൽ കൈവിടരുത്, നീ നീയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാൻ പാടിക്കേൾക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു''- ശരത് ഹാർമണിയോടു പറഞ്ഞു.
കണ്ണൂർ രാജന്റെ മകൾ സീതയാണ് ശരത്തിന്റെ പത്നി. ""പാടാനുള്ള അവസരം തേടിയാണ് ഞാൻ മാഷിന്റെയടുത്ത് ചെന്നതെങ്കിലും അദ്ദേഹം എനിക്കവസരം തന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ കൊച്ചുമകൾ ദിയയ്ക്ക് താരാട്ടു പാടിക്കൊടുക്കാനുള്ള അവസരം എനിക്ക് ദൈവം തന്നു''- ശരത് പറയുന്നു. ശരത്തിന്റെയും സീതയുടെയും മകളാണ് ദിയ.
ചിത്രം തിളങ്ങി, ഇല്ല
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പേ അതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. പാടം പൂത്ത കാലം, ദൂരെ കിഴക്കുദിക്കിൻ, ഈറൻ മേഘം തുടങ്ങിയ പാട്ടുകൾ ഇന്നും ഏറ്റുപാടുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം സംഗീത സംവിധായകൻ കണ്ണൂർ രാജനാണെന്ന് എത്രപേർക്കറിയും? അധികംപേർക്കും അറിയില്ല എന്നതാണ് സത്യം. ചിത്രം കണ്ണൂർ രാജന് മികച്ചൊരു ബ്രേക്ക് നൽകേണ്ടതായിരുന്നു. എന്നാൽ അതിനു ഭാഗ്യം തുണച്ചില്ല. എന്തിനെന്നെ വിളിച്ചു നീ വീണ്ടും (അഭിനന്ദനം), മാനസലോലാ മരതകവർണാ (കിങ്ങിണി- കുറിഞ്ഞി പൂക്കുന്ന നേരത്ത്്), നിമിഷം സുവർണ നിമിഷം (എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി), കണ്മണി പൊൻമണിയേ (കാര്യം നിസാരം), വീണപാടുമീണമായി (വാർദ്ധക്യപുരാണം) തുടങ്ങിയവയെല്ലാം കണ്ണൂർ രാജന്റെ കൈയൊപ്പു പതിഞ്ഞ ഗാനങ്ങളാണ്. ശങ്കരധ്യാനപ്രകാരം എന്ന ആൽബം സോംഗ് ശുദ്ധസംഗീതത്തിന്റെ എല്ലാ മനോഹാരിതയും ഉൾക്കൊള്ളുന്നു.
പിൽക്കാലത്ത് മികച്ച സംഗീതസംവിധായകരായി മാറിയ പല പ്രമുഖരും കണ്ണൂർ രാജന്റെ ഓർക്കസ്ട്രയിലെ അംഗങ്ങളായിരുന്നു. ഇളയരാജ, വിദ്യാസാഗർ, എസ്.പി. വെങ്കടേഷ്, കീരവാണി, ഗുണസിംഗ് തുടങ്ങിയവരെല്ലാം അവരിൽപ്പെടും. ആദ്യകാലത്ത് കണ്ണൂർ രാജന്റെ ഗാനങ്ങളിൽ ഗിറ്റാർ വായിച്ചിരുന്നത് ഇളയരാജയായിരുന്നു.
സിനിമയിലെ ഗ്രൂപ്പുകൾക്കും കോക്കസുകൾക്കും എന്നും പുറത്തായിരുന്നതിനാൽ കണ്ണൂർ രാജന് അവസരങ്ങൾ കുറഞ്ഞു. നിരവധിതവണ അദ്ദേഹം സൃഷ്ടിച്ച സുന്ദരഗാനങ്ങൾ മറ്റു സംഗീതസംവിധായകരുടെ പേരുകളിൽ അറിയപ്പെട്ടു., പുരസ്കാരങ്ങളും നേടി. പലപ്പോഴും അദ്ദേഹം കണ്ണീരണിഞ്ഞു. 1995 ഏപ്രിൽ 27നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം- അന്‍പത്തെട്ടാം വയസ്സിൽ. കൊക്കരക്കോ എന്ന ചിത്രത്തിന്റെ പാട്ടുകൾ ഒരുക്കുന്ന വേളയിൽ ഹൃദയം അദ്ദേഹത്തോടു പിണങ്ങുകയായിരുന്നു. ശരത് പറയുന്നതുപോലെ, പാട്ടുകൾ ഇന്നും ഹൃദയസഹസ്രങ്ങൾ തൊട്ടുതൊട്ടിരിക്കുന്നു...
ഹരിപ്രസാദ്
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top