ചാക്കോച്ചന്‍റെ ഭാഗ്യം
അയാൾ ഒരു പലചരക്ക് വ്യാപാരിയാണ്. വലിയ വിദ്യാഭ്യാസമൊന്നുമുളള ആളല്ല. പക്ഷേ, നാട്ടുകാർക്കെല്ലാം അയാളെക്കുറിച്ച് വലിയ മതിപ്പാണ്. ചാക്കോച്ചനെന്ന അയാൾ മക്കളിൽ മൂത്തവനാണ്.അയാൾ വ്യാപാരം നടത്താൻ തുടങ്ങിയിട്ട് ഇരുപത്തെട്ടുവർഷമായി. അയാൾക്ക് സഹോദരൻമാർ രണ്ടുപേരും സഹോദരിമാർ മുന്നുപേരുമാണുളളത്.സ്വത്ത് വീതം വച്ചപ്പോൾ കുടുംബവീടും സ്ഥലവും അയാൾക്കാണ് കിട്ടിയത്. ഇളയ രണ്ടാണുങ്ങൾക്കും ജോലി ഉണ്ടായിരുന്നതിനാലും സാന്പത്തികമായി അവരുടെ കുടുംബങ്ങൾ ഉയർന്ന നിലയിൽ ആയിരുന്നതിനാലും അവർ തന്നെയാണ് കുടുംബവീടും അതിനോടു ചേർന്നുളള അൻപത് സെന്‍റ് സ്ഥലവും ചാക്കോച്ചന് തന്നെ നൽകാമെന്ന് തീരുമാനിച്ചത്. ചാക്കോച്ചന്‍റെ ഭാര്യ സുനി ഒറ്റപ്പാലംകാരിയാണ്. ചാക്കോച്ചന്‍റെ നേരെ ഇളയ പെങ്ങൾ റാണിവഴി വന്ന ആലോചനയായിരുന്നു അത്. റാണിയുടെ നാത്തൂൻ സുജയാണ് അന്ന് തന്‍റെ അയൽപക്കക്കാരി സുനിയെക്കുറിച്ച് റാണിയോട് പറഞ്ഞത്. സുനി നല്ലൊരു കുടുംബിനിയാണ്. മാത്രമല്ല, സുനി തന്‍റെ നാത്തൂൻമാർക്കും അവരുടെ മക്കൾക്കുമൊക്കെ പ്രിയപ്പെട്ടവളുമാണ്. ചാക്കോച്ചന്‍റെ സഹോദരൻമാർക്കും അവരുടെ ഭാര്യമാർക്കുമൊക്കെ നല്ലതുമാത്രമേ സുനിയെക്കുറിച്ച് പറയാനുളളു. ആതിഥ്യമര്യാദയുടെ കാര്യത്തിൽ മാത്രമല്ല കാര്യശേഷിയുടെ കാര്യത്തിലും സുനി മുന്പിലാണ്. തന്‍റെ ഭാര്യയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും തനിക്ക് ലഭിക്കുന്നതുകൊണ്ടാണ് കാര്യങ്ങളെല്ലാം ഭംഗിയായി കൊണ്ടുപോകാൻ തനിക്ക് സാധിക്കുന്നത് എന്ന പക്ഷക്കാരനാണ് ചാക്കോച്ചൻ. ചാക്കോച്ചന്‍റെ അപ്പൻ തൊമ്മിക്കുഞ്ഞ് മരിച്ചിട്ട് ഇരുപത്തൊന്ന് വർഷമായി. അമ്മ ഒറോമ്മ മരിച്ചിട്ട് രണ്ട് വർഷമാകുന്നതേയുളളൂ. ഇരുവരുടെയും വാർദ്ധക്യത്തിലും വാർദ്ധക്യസഹജമായ രോഗാവസ്ഥയിലും ഒരു കുറവും കൂടാതെ അവരെ ശുശ്രൂഷിച്ചത് സുനിയാണ്. തങ്ങളുടെ അച്ചാച്ചനും അമ്മയ്ക്കും തങ്ങളേക്കാൾ പ്രിയപ്പെട്ടവളായിരുന്നു സുനിയെന്നാണ് മക്കളെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. അവധിക്കാലമായാൽ സുനി ആന്‍റിയുടെ വീട്ടിൽ ചെന്ന് നിൽക്കാൻ ചാക്കോച്ചന്‍റെ സഹോദരങ്ങളുടെ മക്കൾക്കൊക്കെ വലിയ താൽപര്യമാണ്. കരുതലിന്‍റെയും സ്നേഹത്തിന്‍റെയും ഒക്കെ കാര്യത്തിൽ സുനി ആന്‍റി തങ്ങൾക്ക് അമ്മതന്നെയാണെന്നാണ് അവർ ഒന്നടങ്കം പറയുന്നത്.

സുനിയെപ്പോലെ ഉത്തമരായ സ്ത്രീകളിൽ ഒരാളെയെങ്കിലും വായനക്കാർ ഇതിനോടകം പരിചയപ്പെട്ടിട്ടുണ്ടാകും. ഇങ്ങനെയൊക്കെ ആകാൻ ആർക്ക് കഴിയും എന്ന് നിങ്ങളിൽ ആരെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അതിനുളള ഉത്തരമാണ് സുനിയെപ്പോലുളള പെണ്ണുങ്ങൾ തങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെ നൽകുന്നത്. ഇതൊരു യാഥാർത്ഥ്യമാണ് എന്നതുപോലെതന്നെ വിവാഹിതയാകുന്ന ഓരോ സ്ത്രീയെക്കുറിച്ചുമുളള പ്രതീക്ഷയും സ്വപ്നവുമാണ്. ഇത്തരമൊരു സ്വപ്നം സാക്ഷാത്കരിക്കാനുളള പരിശ്രമവും ആത്മാർത്ഥതയും വിവാഹത്തിലേക്ക് പ്രവേശിക്കുന്ന പെൺകുട്ടികൾക്ക് മാത്രം ഉണ്ടായാൽ പോരാ, അവർക്ക് ജന്മംനൽകി അവരെ വളർത്തുന്ന മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് ഉണ്ടാകണം. അതിനനുസരിച്ചുളള ശിക്ഷണവും പരിശീലനവും ഒപ്പം മാതൃകയും അവർക്ക് നൽകുകയും വേണം. യാഥാർത്ഥത്തിൽ സുനിയെപ്പോലുളള സ്ത്രീകളെയാണ് ഇന്നു മാതാപിതാക്കൾ തങ്ങളുടെ ആൺമക്കൾക്കായി അന്വേഷിക്കുന്നത്. ഇവരെപ്പോലുളളവർക്കായാണ് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ ഇന്ന് തിരയുന്നത്.പഠിപ്പും ജോലിയും ശന്പളവുമൊന്നും മേൽപറഞ്ഞവർക്ക് വേണ്ടെന്നല്ല, അവയേയൊക്കെ അതിലംഘിക്കുന്ന സ്വഭാവവൈശിഷ്ട്യങ്ങൾ അവർക്ക് ഉണ്ടാകണമെന്ന് പറയുകയാണ്.

ചെന്നുകയറുന്ന കുടുംബത്തെയും കുടുംബബന്ധങ്ങളെയും വഷളാക്കാനും മെച്ചമാക്കാനും സ്ത്രീകൾക്കാകും. ഞാനിപ്പറഞ്ഞവയോട് ബന്ധപ്പെട്ട് എത്രയെത്ര അനുഭവങ്ങൾ വായനക്കാർക്ക് പങ്കുവയ്ക്കാനുണ്ടാകും. വിവാഹബന്ധത്തിലുടെ ഭർതൃകുടുംബത്തിന്‍റെ ഭാഗമായിത്തീരേണ്ട ഓരോ സ്ത്രീയും ആ കുടുംബത്തിൽനിന്ന് തനിക്കെന്ത് കിട്ടും എന്ന് ചിന്തിക്കാതെ ആ കുടുംബത്തിനും കുടുംബാംഗങ്ങൾക്കും തനിക്ക് എന്ത് നൽകാനാകും എന്ന് ചിന്തിച്ചാൽ ആ കുടുംബത്തെ സ്വർഗമാക്കാനാകും. സ്വാർഥചിന്ത കുടുംബത്തെ നരകമാക്കുമെങ്കിൽ നിസ്വാർഥത അതിനെ സ്വർഗമാക്കും. മേൽക്കണ്ട കേസിൽ സുനിയുടെ അനന്യതയും ശ്രേഷ്ഠതയും ആ കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും പ്രതീക്ഷയ്ക്കുപരി സുനി ഉണർന്ന് പ്രവർത്തിക്കുന്നു എന്നതാണ്. അവർക്കോരോരുത്തർക്കും ആ കുടുംബനാഥ നൽകുന്ന കരുതലും സ്നേഹവും അനന്യമാണ്, വ്യക്തിപരമായി അനുഭവിക്കാൻ കഴിയുന്നതാണ്, തന്നോടൊരു പ്രത്യേക സ്നേഹമുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുളളതാണ്.