Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബന്ധത്തിന്റെ സ്നേഹമതിൽ തീർക്കാം
നമുക്കിടയിൽ സൗഹാർദത്തിന്റെ പൂക്കളമിട്ട് ഒാണം വരവായി. ആത്മകഥാംശമുള്ള അനുഭവത്തിന്റെ പങ്കുവെയ്ക്കലാകട്ടെ ഇത്തവണത്തെ ഫാമിലി വിഷൻ. ഞാനും എന്റെ സഹോദരരും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം നടത്തിയത് ഇത്തിത്താനം മലകുന്നത്തുള്ള എൻ.എസ്.എസ് സ്കൂളിലാണ്. ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ ഏറെയും ഹൈന്ദവ സമുദായത്തിൽപ്പെട്ടവരായിരുന്നു. വിദ്യക്കൊപ്പം മൂല്യബോധവും പകർന്നു നൽകുന്നതിൽ അവർ സദാ തൽപരരായിരുന്നു. ഞാൻ പഠിച്ച കാലത്ത് സ്കൂളിന്റെ ഹെഡ്മാസ്റ്റർ ജി. ബാലകൃഷ്ണപിള്ള സാറായിരുന്നു. ജാതിമത വ്യത്യാസങ്ങൾക്കനുസരിച്ച് കുട്ടികളെ തരം തിരിച്ചുകാണുന്ന സമീപനങ്ങൾ ഹെഡ്മാസ്റ്ററോ ഇതര അധ്യാപകരോ അന്ന് പുലർത്തിയിരുന്നില്ല.
ക്രൈസ്തവരായ ചിലരും അധ്യാപകരായി അക്കാലത്ത് അവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. തുരുത്തിക്കാരൻ ജോസഫ് സാറും പാത്താമുട്ടംകാരൻ മത്തായി സാറുമൊക്കെ അവരിൽ ചിലർമാത്രം. ഹൈന്ദവ സമുദായാംഗങ്ങളായ മലയാളം പഠിപ്പിച്ച നാരായണപിള്ള സാറിനേയും, സുകുമാരൻ സാറിനേയും ഇംഗ്ലീഷ് പഠിപ്പിച്ച നാണപ്പൻ സാറിനേയും ഗണിതശാസ്ത്രം പഠിപ്പിച്ച രവി സാറിനേയും, രസതന്ത്രം പഠിപ്പിച്ച എം.എൻ അമ്മിണി ടീച്ചറിനേയും സാമൂഹ്യശാസ്ത്രം പഠിപ്പിച്ച സുധാകരൻ സാറിനേയും മറ്റിതര വിഷയങ്ങൾ പഠിപ്പിച്ച കമലമ്മ ടീച്ചറിനേയും രാഘവൻ സാറിനേയും ഒന്നും മനസിൽനിന്ന് മായ്ക്കാൻ കഴിയുന്നില്ല. വിവിധ മതവിശ്വാസക്കാരായ അധ്യാപകർ തമ്മിൽ ആത്മാർഥമായ ബന്ധമാണു അന്നുണ്ടായിരുന്നത്. വിവിധ ജാതിക്കാരും മതക്കാരുമായ വിദ്യാഥികൾ തമ്മിൽതമ്മിലും നല്ല ബന്ധമാണ് അന്ന് നിലനിന്നിരുന്നത്. എന്റെ സഹപാഠികളായ കെ. ആർ. സതീഷ് കുമാറിനെയും എം.ഡി ഷാജിയേയും നൗഷാദിനേയും, എസ്. രഘുറാമിനേയും ഒന്നും എനിക്ക് മറക്കാൻ കഴിയില്ല.
സ്കൂളിൽ മാത്രമല്ല, ഞാൻ ജനിച്ചുവളർന്ന എന്റെഗ്രാമത്തിലും നാനാജാതി മതസ്ഥരായ ആളുകളൊക്കെ ഞങ്ങളുടെ വീടിന്റെയും ഞങ്ങൾ കുടുംബാംഗങ്ങളുടെയുമൊക്കെ സ്വന്തക്കാരും പ്രിയപ്പെട്ടവരുമായിരുന്നു. ഉൽസവങ്ങളും പെരുന്നാളുകളുമൊക്കെ ഞങ്ങളുടെ നാട്ടുകാർക്കേവർക്കും തരം തിരിവില്ലാത്ത ആഘോഷങ്ങളുടെ ദിനങ്ങളായിരുന്നു. ഓണത്തിന് ഞങ്ങൾ കുട്ടികൾ മാത്രമല്ല തുന്പിതുള്ളലും കബടികളികളും മറ്റുമായി മതാപിതാക്കളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പായസം കുടിക്കാനും ഉപ്പേരി തിന്നാനും അയൽപക്കത്തുള്ള വിവിധ മതസ്ഥരായ സഹോദരങ്ങളുടെ ഭവനങ്ങളിൽ ഞങ്ങളും ഞങ്ങളുടെ വീട്ടിൽ അവരും വരുമായിരുന്നു. മറയില്ലാത്തതും കാപട്യമില്ലാത്തതുമായ ബന്ധമായിരുന്നു ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ അന്ന് നിലനിന്നുപോന്നിരുന്നത്. അയൽപക്കങ്ങളിൽ അന്ന് താമസിച്ചിരുന്ന മാധവൻ നായർ ചേട്ടനേയും പങ്കിച്ചേയിയേയും അമ്മിണിച്ചേച്ചിയേ തങ്കമ്മച്ചേച്ചിയേയും കേശവൻ അമ്മാവനേയും അപ്പൂമ്മാവനേയും തങ്കപ്പനേയും രാജപ്പനേയും ചെല്ലപ്പനേയും അമ്മിണിയേയും ചന്ദ്രനേയും രാധയേയും കമലമ്മച്ചേച്ചിയേയും ഇന്ദിരയേയും രാമൻ സാറിനേയും കൃഷ്ണൻകുട്ടി ചേട്ടനേയും രാമൻ അമ്മാവനേയും കൊച്ചുകുട്ടൻ നായർ ചേട്ടനേയും പൊന്നമ്മ ചേച്ചിയേയും ഒന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇവരെപ്പോലുള്ള നൂറുകണക്കിന് ഇതര വിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളെയൊക്കെ അന്ന് ഞങ്ങൾ സ്വന്തക്കാരായി തന്നെയാണ് കണ്ടിരുന്നത്.
ഇന്നും ആ സമീപനത്തിൽ മാറ്റമില്ല. ഒരു വീട്ടിലെ വേദനയും ദുഃഖവും സന്തോഷവുമൊക്കെ ജാതി മതവ്യത്യാസമെന്യേ ഇതര കുടുംബങ്ങളിലേയും വേദനയും ദുഃഖവും സന്തോഷവുമൊക്കെ ആയിരുന്നു. ഭക്ഷണത്തിനുള്ള സാധനങ്ങൾ മാത്രമല്ല ഭക്ഷണംതന്നെ പലപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ അന്യോന്യം പങ്കുവച്ചിരുന്നു. അയൽപക്കങ്ങളിലെ ചില കുടുംബങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകുന്പോൾ അത് പരിഹരിക്കാനായി എന്റെ അച്ചായൻ പലപ്പോഴും ആ കുടുംബങ്ങളിലേക്ക് കടന്നുചെന്നിരുന്നത് ഇപ്പോഴും എന്റെ സ്മരണയിലുണ്ട്. സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെ തലങ്ങൾക്ക് അന്ന് അതിർവരന്പുകൾ ഇല്ലായിരുന്നു. കൂട്ടിരിക്കാനും കൂടെ ചിരിക്കാനും കൂടെയിരുന്ന് കരയാനും ആശ്വസിപ്പിക്കാനും മുന്നിട്ടുറങ്ങുന്പോൾ ജാതിയുടേയോ മതത്തിനന്റെ അതിർവരന്പുകളൊന്നും മനസിലും പുറത്തും അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു. മേൽ പറഞ്ഞ ആളുകളും ഞങ്ങളുമൊക്കെ വിവിധ രാഷ്ട്രീയ പാർട്ടികളെ പിൻതുണച്ചിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ ബന്ധങ്ങളിൽ മായം ചേർക്കാൻ കാരണമായിരുന്നില്ല. വ്യത്യാസങ്ങൾ മറന്ന് സാഹോദര്യത്തോടെ ഒത്തുചേരാൻ ആണ്ടിൽ ഒരിക്കൽ ഓണം വരുന്പോൾ മാത്രമല്ല ആണ്ടുമുഴുവനും നമുക്ക് ആയാൽ അതല്ലേ സ്വർഗ്ഗം, ഞാൻ എന്റെ കുട്ടിക്കാലത്ത് കണ്ടനുഭവിച്ച സ്വർഗ്ഗം.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
പടപടേ പരാഗ്
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top