Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരും അന്യരല്ല, ദൈവത്തിന്റെ മക്കൾ
മുംബൈയിൽ ഒരു റസ്റ്ററൻറ് നടത്തുകയായിരുന്നു കദാം കുടുംബം. വലിയ അലച്ചിൽകൂടാതെ അവർ അവിടെ കഴിയുന്പോഴാണ് ഒരു കലാപം പൊട്ടിപ്പുറപ്പെട്ട് അവരുടെ റസ്റ്ററൻറ് അഗ്നിക്കിരയായത്. ആ അഗ്നിതാണ്ഡവത്തിൽ കദാം കുടുംബത്തിൻറെ ശക്തിയായിരുന്ന മമ്മി കദാം വെന്തെരിഞ്ഞു. റസ്റ്ററൻറിലെ പ്രധാന പാചകക്കാരിയായിരുന്നു മമ്മി കദാം.
ഭാര്യയും റസ്റ്ററൻറും നഷ്ടപ്പെട്ട പപ്പ കദാം തൻറെ നാലു മക്കളുമായി ലണ്ടനിലേക്കു കുടിയേറി. അവിടെ ഒരു റസ്റ്ററൻറ് തുടങ്ങിയെങ്കിലും അതു പച്ചപിടിച്ചില്ല. അങ്ങനെയാണ് തൻറെ സന്പാദ്യമെല്ലാം എടുത്തുകൊണ്ടു മക്കളെയും കൂട്ടി പപ്പ കദാം ഒരു വാനിൽ ഫ്രാൻസിലെത്തിയത്.ഫ്രാൻസിലെ യാത്രയ്ക്കിടയിൽ വാനിൻറെ ബ്രേക്ക് തകരാർമൂലം അവർ ഒരു അപകടത്തിൽപ്പെട്ടു. അപ്പോൾ അവർ എത്തിയിരുന്നത് ശാന്തസുന്ദരമായ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമത്തിൽ തങ്ങാൻ തീരുമാനിച്ച പപ്പ കദാം അവിടെ അടഞ്ഞുകിടന്നിരുന്ന ഒരു റസ്റ്ററൻറ് വിലയ്ക്കു വാങ്ങി. ആറസ്റ്ററൻറിനു മുന്നിലുള്ള റോഡിനപ്പുറത്തായി ഒരു മുന്തിയതരം റസ്റ്ററൻറുണ്ടായിരുന്നു.
ആ റസ്റ്ററൻറിൻറെ ഉടമയായ മഡാം മലോറിക്ക് ഇന്ത്യക്കാരുടെ ആഗമനം ഒട്ടും പിടിച്ചില്ല. പുതിയ റസ്റ്ററൻറ് തൻറെ റസ്റ്ററൻറിനു ന്ധീഷണിയാകുമെന്നു മലോറി കണക്കുകൂട്ടി. ത·ൂലം മെയ്സൻ മുംബൈ എന്ന പുതിയ റസ്റ്ററൻറിനെതിരായി ആ സ്ത്രീ ശീതസമരം തുടങ്ങി.റസ്റ്ററൻറിൻറെ ഉദ്ഘാടന ദിവസത്തെ മെനു മനസിലാക്കിയ മലോറി ഫ്രഷായ മത്സ്യവും മാംസവും പച്ചക്കറികളും ലന്ധിക്കുന്ന ആ ഗ്രാമത്തിലെ ഏക മാർക്കറ്റിൽ ചെന്ന് ആ മെനുവിന് ആവശ്യമായി വരാവുന്ന എല്ലാ സാധനങ്ങളും മുഴുവനായും വിലയ്ക്കെടുത്തു. പപ്പ കദാമും റസ്റ്ററൻറിലെ പ്രധാന കുക്കായി ഉയർത്തപ്പെട്ട മകൻ ഹസനും മാർക്കറ്റിൽ എത്തിയപ്പോൾ അവർക്കാവശ്യമായിരുന്ന എല്ലാ ഐറ്റങ്ങളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായിരുന്നു.
മലോറി യുദ്ധം തുടങ്ങിയപ്പോൾ പപ്പ കദാം അതേ നാണയത്തിൽ തിരിച്ചടിച്ചു. അടുത്ത ദിവസം പപ്പ കദാം മാർക്കറ്റിലെത്തി മലോറിയുടെ മെനുവിന് ആവശ്യമായിരുന്ന ഐറ്റങ്ങൾ മുഴുവനും മുൻകൂറായി വാങ്ങിക്കൂട്ടി. അങ്ങനെ മലോറിയെ പപ്പ കദാം ഒരു പാഠം പഠിപ്പിച്ചു. കുറേ കഴിഞ്ഞപ്പോഴാണ് മലോറിയുടെ റസ്റ്ററൻറിലെ ഒരു ഷെഫ് കുറേ അനുയായികളെയും കൂട്ടി കദാമിൻറെ റസ്റ്ററൻറിനു തീയിട്ടത്. അതുപോലെ, ഫ്രാൻസ് ഫ്രഞ്ചുകാർക്ക് എന്നു വലിയ അക്ഷരത്തിൽ കദാമിൻറെ റസ്റ്ററൻറിൻറെ മതിലിൽ വലിയ അക്ഷരത്തിൽ എഴുതിവയ്ക്കുകയും ചെയ്തു.
കാര്യങ്ങൾ പിടിവിട്ടുപോകാൻ തുടങ്ങുന്നു എന്നു മനസിലാക്കിയ മലോറി തെറ്റ് തിരുത്താൻ തയാറായി. തൻറെ അറിവുകൂടാതെ കദാമിൻറെ റസ്റ്ററൻറ് നശിപ്പിക്കാൻ ശ്രമിച്ച ഷെഫിനെ മലോറി പിരിച്ചുവിട്ടു. എന്നു മാത്രമല്ല, കദാമിൻറെ മതിലിൽ ഫ്രാൻസ് ഫ്രഞ്ചുകാർക്ക് എന്ന് എഴുതിവച്ചിരുന്നത് സ്വന്തം കൈകൊണ്ട് മലോറി കഴുകിക്കളയുകയും ചെയ്തു. അതോടെ മലോറിയും കദാമും തമ്മിലുള്ള യുദ്ധം തണുത്തു. സാവധാനം അവർ തമ്മിൽ അടുക്കാൻ തുടങ്ങി. ആ അടുപ്പംമൂലം തൻറെ റസ്റ്ററൻറിലെ ഏറ്റവും നല്ല ഷെഫ് ആയ സ്വന്തം മകൻ ഹസനെ മലോറിയുടെ റസ്റ്ററൻറിനു വിട്ടുകൊടുക്കാൻ തയാറാവുകയും ചെയ്തു. ഹസൻറെ വരവിനെത്തുടർന്ന് മലോറിയുടെ റസ്റ്ററൻറിന് അവർ അതിയായി ആഗ്രഹിച്ചിരുന്ന രണ്ടാമത്തെ മിഷലിൻ സ്റ്റാർ പദവി ലന്ധിക്കുകയും ചെയ്തു.
ദ ഹണ്ട്രഡ് ഫുട്ട് ജേർണി എന്ന ഹോളിവുഡ് സിനിമയുടെ കഥയാണിത്. റിച്ചാർഡ് മെറെയ്സ് ഇതേ പേരിൽ എഴുതിയ നോവലിനെ ആധാരമാക്കി സ്റ്റീഫൻ നെറ്റ് തിരക്കഥയെഴുതി ലസെ ഹാൾസ്ട്രോം സംവിധാനം ചെയ്ത സിനിമയാണിത്. സിനിമയിലെ കഥ മുകളിൽ പറഞ്ഞിരിക്കുന്നിടത്തുവച്ച് അവസാനിക്കുന്നില്ല. എന്നാൽ നമ്മുടെ വിചിന്തനത്തിനു കഥയുടെ ഇത്രയും ഭാഗം മതിയാകും.
അന്യനാട്ടുകാർ നമ്മുടെ നാട്ടിൽ വന്ന് അധ്വാനിച്ചു വലുതാകുന്നതു കാണുന്പോൾ നമുക്ക് അസൂയയും ഭയപ്പാടും തോന്നുന്നുണ്ടോ എങ്കിൽ മലോറിയുടെ മാനസാന്തരകഥ നമുക്ക് പ്രചോദനം നൽകേണ്ടതാണ്. കദാമിനെയും കുടുംബത്തെയും ആദ്യം ആട്ടിയോടിക്കാൻ ശ്രമിച്ച മലോറി അവരും തങ്ങളെപ്പോലെയുള്ള മനുഷ്യരാണെന്ന ബോധ്യം വന്നപ്പോൾ അവരെ ഹൃദയപൂർവം സ്വീകരിക്കാൻ തയാറായി. കദാമിൻറെയും കുടുംബാംഗങ്ങളുടെയും പ്രവർത്തനരീതികൾ അതിനു സഹായിക്കുകയും ചെയ്തു.
മലയാളികളായ നമ്മൾ ചെന്നുപറ്റാത്ത രാജ്യങ്ങൾ ഏറെ ഉണ്ടാവില്ല. നമ്മൾ എവിടെപ്പോയാലും അവരെല്ലാവരും നമ്മെ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കാറില്ലേ അതുപോലെ, മറ്റു ദേശക്കാർ നമ്മുടെ നാട്ടിലെത്തി ജീവിതത്തിനുള്ള വക കണ്ടെത്തുന്പോൾ നാം അവരെ ഹൃദയപൂർവം സ്വീകരിക്കുകയല്ലേ വേണ്ടത് അതു മാത്രമോ നമ്മുടെ നാട് വളരുന്നതിൽ അവർ വഹിക്കുന്ന പങ്ക് നമുക്ക് വിസ്മരിക്കാനാവുമോ ആരും നമുക്ക് അന്യരാകരുത്. അവർ വിദേശിയരും ഇതരനാട്ടുകാരും ആയാലും അവരും നമ്മെപ്പോലുള്ളവർ എന്നു കരുതി നാം അവരെ സ്വീകരിക്കുകതന്നെ വേണം. എങ്കിൽ മാത്രമേ ദൈവത്തിൻറെ മക്കളാണ് നാം എന്നു നമുക്ക് അവകാശപ്പെടാനാവൂ.
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top