Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബംഗാളിയുടെ രസഗുള
കോഴിക്കോടൻ ഹൽവ, കോട്ടയം കൊഴുക്കൊട്ട, രാമശേരി ഇഡ്ഡലി തുടങ്ങി നാടൻ പലഹാരങ്ങൾ. ഈ രുചിക്കൂട്ടുകളുടെ കൈവശാവകാശം ഇതര ദേശക്കാർ ഉന്നയിച്ചാൽ സമ്മതിച്ചുകൊടുക്കാൻ പറ്റുമോ. തിരുപ്പതി ലഡുവിനും അന്പലപ്പുഴ പായസത്തിനും പേറ്റന്റില്ലെങ്കിലും സ്വന്തമൊരു വിലാസം എത്ര കാലമായുള്ളതാണ്.
ഇന്ത്യൻ രുചിയുടെ കൈയൊപ്പു വീണ രസഗുളയുടെ പിതൃത്വത്തിൽ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾ തമ്മിൽ രണ്ടര വർഷമായി പൊരിഞ്ഞ പോരായിരുന്നു. അവസാനം രസഗുളയുടെ പിതൃത്വം ബംഗാൾ സ്വന്തമാക്കിയിരിക്കുന്നു.
ഒരു പലഹാര സ്വത്തവകാശത്തെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ലോകത്തൊരിടത്തും ഇത്തരത്തിൽ തർക്കം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിമാർ വരെ പോരാട്ടത്തിൽ പങ്കുചേർന്നുവെന്നതാണ് രസകരം. രസഗുള പശ്ചിമ ബംഗാളിന്റെ തനി മധുരക്കൂട്ടാണെന്ന് ഭൂപ്രദേശ സൂചിക രജിസ്ട്രി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ)യാണ് തീർപ്പു കൽപിച്ചിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളും നൂറിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന, ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവട ഉത്പന്നമാണ് രസഗുള.
ഉത്തരേന്ത്യക്കാർക്ക് കല്യാണം, ഹോളി, ദീപാവലി എന്തുമാവട്ടെ രസഗുള നുണയാതെ ആഘോഷമില്ല. വഴിയോരങ്ങളിലെല്ലാം വാങ്ങാൻ കിട്ടും രസഗുള. ഭരണികളിൽ നിറച്ച മധുരപ്പാനിയിൽ മുങ്ങിപ്പൊങ്ങി കിടക്കുന്ന രസഗോളങ്ങൾ കണ്ടാൽ നാവിൽ വെള്ളമൂറും. നാരങ്ങയുടെ സഹായത്തോടെ പാലു പിരിച്ച് പഞ്ചസാര ലായനിയിൽ കുതിർന്നുകിടക്കുന്ന പഞ്ഞിപോലെ മൃദുവായ തൂവെള്ള രസഗുള.
ജൂലൈ 30 രസഗുള ദിനമായി ആചരിക്കാൻ 2015ൽ ഒഡീഷ തീരുമാനിച്ചതോടെയാണ് ബംഗാളിക്കും മുഖ്യമന്ത്രി മമത ബാനർജിക്കും ചൊടിച്ചത്. രസഗുള ഭരണികളുമായി ബംഗാളികൾ പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്.
നബീൻ ചന്ദ്ര ദാസ് എന്ന മധുരപലഹാരക്കാരൻ 1868 ൽ ആദ്യമായി രസഗുളയുണ്ടാക്കിയെന്നായിരുന്നു പശ്ചിമബംഗാളിന്റെ വാദം. ട്വീറ്റിലൂടെ മമത ബാനർജി രസഗുളയ്ക്കായി ആരും വെള്ളമിറക്കേണ്ടെന്ന് പ്രസ്താവനയിറക്കുകയും ചെയ്തു.
ഒഡീഷയും വിട്ടുകൊടുത്തില്ല. അവരുടേതാണ് രസഗുളയെന്നു തെളിയിക്കാൻ ഒഡീഷ ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി പ്രദീപ് കുമാർ പാണിഗ്രഹി തീരുമാനിച്ചു. ചരിത്രകാരൻ അസിത് മൊഹന്തിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ നിയോഗിച്ചാണ് ബംഗാളിന്റെ വാദങ്ങളെ ഒഡീഷ നേരിട്ടത്. 1924ൽ കൽക്കട്ട സർവകലാശാല പ്രസിദ്ധീകരിച്ച രേഖകൾ ഉൾപ്പെടെ മൊഹന്തി 100 പേജുള്ള റിപ്പോർട്ട് തയാറാക്കി. 600 വർഷങ്ങളായി രസഗുള ഒഡീഷയിലുണ്ടെന്നായിരുന്നു ഒഡീഷ മുഖ്യമന്ത്രിയുടെ വാദം. അവിടെ പുരി ജഗന്നാഥ ക്ഷേത്രമാണത്രെ രസഗുളയുടെ ജന്മസ്ഥലം. അവിടെ കുർദ ജില്ലയിലെ പഹലയിലും നൂറ്റാണ്ടു മുൻപ് ജനം രസഗുള നുണഞ്ഞിരുന്നതായും ബംഗാളിലെ സന്പന്ന ഭവനങ്ങളിൽ പാചകക്കാരായി പോയ ഒഡീഷക്കാരാണ് അവിടെ രസഗുള രസക്കൂട്ട് പഠിപ്പിച്ചതെന്നും ഒഡിഷക്കാർ വാദിച്ചു. ഒഡീഷയിലെ ഒമേഗ എന്ന സംഘടനയും പഹേല രസഗുള പ്രൊഡക്ഷൻ ആൻഡ് പാക്കേജിംഗ് സൊസൈറ്റിയും ബംഗാളിനെതിരെ രംഗത്തുവന്നതോടെ തർക്കം മുറുകി.
കൈപ്പുണ്യത്തിന്റെ പേറ്റന്റിനെ ചൊല്ലി സംസ്ഥാനങ്ങൾ തമ്മിൽ കേസ് നടത്തിയത് വെറുതെയല്ല. ദേശ സൂചിക അവകാശം എന്ന പേറ്റന്റ് കിട്ടിയാൽ രസഗുള ബിസിനസുകാർക്ക് അത് നേട്ടമാകും. സ്വന്തം നാടിന്റെ മധുരം എന്ന മുദ്ര ചാർത്തി അവർക്കിത് ലോകമെന്പാടും വിറ്റഴിക്കാൻ കടകൾ തുറക്കാം.
ഇന്ത്യൻ മധുരപലഹാരങ്ങളിലെ രാജാവാണു രസഗുള. 1843ൽ ആമോസ് സട്ടൻ തയാറാക്കിയ ഇംഗ്ലീഷ് ഒഡിയ നിഘണ്ടുവിൽ റോസക്കോറ എന്നൊരു മധുരപലഹാരത്തെപ്പറ്റി പറയുന്നുണ്ട്. അതിന് രസഗുളയുമായി സാമ്യവുമുണ്ടത്രെ. പ്രാചീന ഒഡിയ നിഘണ്ടുവായ പൂർണചന്ദ്രഭാഷാകോശത്തിലും രസഗുളയെപ്പറ്റി സൂചനയുണ്ട്.
രസഗുള ബംഗാളിലാണുണ്ടായതെന്നു സമർഥിക്കാൻ പ്രശസ്ത ചരിത്രകാരൻ ഹരിപാദ ഭൗമിക് ഒരു പുസ്തകം പോലും എഴുതി ചരിത്രം സൃഷ്ടിച്ചു. ചരിത്രകാരൻമാരുടെ സഹായത്തോടെ ബംഗാൾ സർക്കാർ ബ്രിട്ടീഷ് ചരിത്രപ്പുസ്തകങ്ങളും പഴയ പത്രത്താളുകളുമൊക്കെ നിരത്തിയാണ് പ്രതിരോധമുയർത്തിയത്. രസഗുള മേളകളും വിതരണവുമായി രസഗുളയുടെ 150-ാം ജന്മദിനം ബംഗാളികൾ ആഘോഷമായാണ് ഒഡീഷക്കാരെ നേരിട്ടത്. രണ്ടര വർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ രസഗുള ബംഗാളിന് അവകാശപ്പെട്ടതാണെന്നു ചെന്നൈയിൽനിന്നുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടീം ഭൗമസൂചിക അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ബംഗാളിന് അനുകൂലമായി നൽകിയതോടെ രസഗുള തർക്കത്തിനു വിരാമമായിരിക്കുന്നു.
കേരളത്തിലും ഉണ്ടാക്കാം
ചേരുവകൾ
പാൽ- 750 മില്ലി
പഞ്ചസാര- ഒരു കപ്പ്
മൈദ- ഒരു ടീസ്പൂണ്‍
വെള്ളം- ഒരു കപ്പ്
ചെറുനാരങ്ങ- ഒരെണ്ണം
റോസ് വാട്ടർ- അൽപം
ഏലയ്ക്കാപ്പൊടി- ഒരു നുള്ള്
തയാറാക്കുന്നവിധം
പാൽ തിളപ്പിക്കുക. തിളച്ച പാലിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. അപ്പോൾ പാൽ പിരിഞ്ഞു കിട്ടും. അത് ~ഒരു നേർത്ത തുണിയിൽ അരിഞ്ഞെടുത്ത ശേഷം ചെറുതായി പിഴിഞ്ഞ് വെള്ളം കളയണം. ഈ പനീർകട്ടിയിലേക്ക് മൈദയും ഏലയ്ക്കാപ്പൊടിയും ചേർത്ത് കുഴയ്ക്കുക. നന്നായി കുഴച്ച മാവ് ചെറിയ ഉരുളകൾ ആക്കുക.
ചെറുതീയിൽ പഞ്ചസാരയിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് പാനി തയാറാക്കണം. ചെറുതായി തിളയ്ക്കുന്ന ഈ പാനിയിലേക്ക് രസഗുള ഉരുളകൾ ഇട്ട് പത്തു മിനിറ്റ് വയ്ക്കുക. രണ്ടു മിനിറ്റ് ഇടവിട്ട് ഇതിലേക്ക് വെള്ളം തളിച്ച് കൊടുക്കണം. തീ അണച്ച് തണുപ്പിക്കുക. രസഗുള റെഡി. അൽപം റോസ് വാട്ടർ ഒഴിച്ച് വിളന്പാം.
റെജി ജോസഫ്
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top