Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
എ ക്രിസ്മസ് കരോൾ: കഥയും കാര്യവും
അഞ്ച് അധ്യായങ്ങളിലായി ആറ് ആഴ്ചകൊണ്ട് ചാൾസ് ഡിക്കൻസ് (1812-1870) എഴുതിത്തീർത്ത അതിമനോഹരമായ ഒരു കൊച്ചുനോവലാണ് ‘എ ക്രിസ്മസ് കരോൾ'. യുറോപ്പിലെന്നപോലെ ആഗോളതലത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്കു പുതിയ അർഥവും മാനവും നൽകിയ വലിയ ഒരു സംഭവമായിരുന്നു ഈ നോവലിന്റെ പ്രസിദ്ധീകരണം.
1843 ഡിസംബർ 19-ന് ആയിരുന്നു ഗിൽറ്റിട്ട കവറോടുകൂടെ ഈ നോവലിന്റെ ആദ്യ എഡിഷൻ പുറത്തിറങ്ങിയത്. അന്നു പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ആറായിരം കോപ്പിയും അടുത്ത അഞ്ചു ദിവസംകൊണ്ടു വിറ്റഴിക്കപ്പെട്ടു. പിന്നീട് തുടർച്ചയായി ഈ നോലിന്റെ നിരവധി എഡിഷനുകൾ പുറത്തിറങ്ങി. അതോടൊപ്പം ഈ നോവൽ നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് ഇരുനൂറു വർഷത്തിനുള്ളിൽ ഇരുപതു കോടിയിലേറെ കോപ്പികളാണു ചെലവായത്.
ഈ നോവലിനെ ആധാരമാക്കി നിരവധി നാടകങ്ങളും സിനിമകളും ടെലിവിഷൻ പ്രോഗ്രാമുകളും ഇതിനകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഈ നോവൽ രചിക്കപ്പെട്ടതിന്റെ ചരിത്രവും ഒരു സിനിമയായി അടുത്തകാലത്തു പുറത്തിറങ്ങിയിട്ടുണ്ട്. ‘ദ മാൻ ഹു ഇൻവെന്റഡ് ക്രിസ്മസ്’ എന്ന പേരിൽ ചാൾസ് ഡിക്കൻസിനെക്കുറിച്ചുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരത് നല്ലൂറി ആണ്. ആന്ധ്രപ്രദേശിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്ന നല്ലൂരി 2017 നവംബറിലാണ് ഈ ചിത്രം ആദ്യമായി പ്രദർശനത്തിനെത്തിച്ചത്.
സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിയ ഈ ചിത്രം തയാറാക്കിയിരിക്കുന്നതു ലെസ് സ്റ്റാൻഡിഫോർഡ് റിസർച്ചു ചെയ്ത് എഴുതി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെ ആധാരമാക്കിയാണ്. ആ പുസ്തകത്തിന്റെ പേരുതന്നെയായിരുന്നു സിനിമയുടെ പേരും.
ഇനി ചുരുക്കമായി ഈ സിനിമയുടെ കഥയിലേക്കു കടക്കാം. ചാൾസ് ഡിക്കൻസ് രണ്ടാമതായി പ്രസിദ്ധീകരിച്ച നോവലായ ‘ഒലിവർ ട്വിസ്റ്റ്’ വൻ വിജയമായിരുന്നു. എന്നാൽ അടുത്ത മൂന്നു നോവലുകളും പരാജയപ്പെട്ടു. അപ്പോഴേക്കും ഡിക്കൻസിനു വലിയ സാന്പത്തിക ബുദ്ധിമുട്ടുണ്ടായി. അതു നേരിടുവാനാണു ഡിക്കൻസ് ‘എ ക്രിസ്മസ് കരോൾ’ എന്ന നോവൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, ഈ നോവലിന്റെ രചന ഡിക്കൻസിനെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം തന്നെയായിരുന്നു.
ജീവിതത്തിൽ കണ്ടുമുട്ടിയ ചില ആളുകളാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ആത്മകഥാംശപരമായ പല കാര്യങ്ങളും ഈ നോവലിലുണ്ട്. നോവലിലെ പ്രധാന കഥാപാത്രം അറുപിശുക്കനായ ഡിക്രൂസ് എന്ന പണക്കാരനാണ്. സ്നേഹിച്ച പെണ്ണിനേക്കാൾ അയാൾ വിലനൽകിയതു പണത്തിനയിരുന്നു. തന്മൂലം അയാൾ പണത്തിന്റെ പിന്നാലെ പോയി തന്റെ ജീവിതം ദുരിതപൂർണമാക്കി.
ഈ അറുപിശുക്കനെ അവതരിപ്പിച്ച് ഇയാൾക്കു മാനസാന്തരം വരുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചപ്പോൾ അതുവഴിയായി ജനഹൃദയങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ ഈ നോവൽ വഴിയായി ഡിക്കൻസിനു സാധിച്ചു. ഈ നോവലിന്റെ പ്രാധാന്യത്തോടുകൂടി ക്രിസ്മസ് ആഘോഷിക്കുന്ന രീതിക്കുതന്നെ വലിയ മാറ്റം വന്നതായി ചരിത്രം സാക്ഷിക്കുന്നു.
ഇംഗ്ലണ്ടിലും മറ്റും ഒരു സാധാരണ ആഘോഷമായി നിലനിന്നിരുന്ന ക്രിസ്മസ് വലിയ ഒരു സാമൂഹ്യആഘോഷമായി മാറുവാൻ വഴിതെളിച്ചത് ഡിക്കൻസിന്റെ ഈ നോവലായിരുന്നത്രേ. അതുപോലെ, ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുന്നത് ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ഭാഗമായി മാറിയതും ഈ നോവൽ പുറത്തിറങ്ങിയതിനുശേഷമാണത്രേ.
ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം പാവങ്ങൾക്കു ദാനം ചെയ്യുന്ന കാര്യത്തിൽ ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ പതിന്മടങ്ങു വർധനയുണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ കാര്യം സിനിമയുടെ അവസാനം അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്.
ക്രിസ്മസിന്റെ ആന്തരികാർഥം ശരിക്കും മനസിലാക്കുന്നതിൽ ഡിക്കൻസ് വിജയിച്ചു എന്നതാണ് ഈ നോവലിന്റെ യഥാർഥ മേന്മ. തന്മൂലമാണ് ഈ നോവൽ ജനഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചതും അവരിൽ ചില ചലനങ്ങൾക്കിടയാക്കിയതും. ഈ കഥ തന്നെയാണു സിനിമയിൽ അവതരിപ്പിക്കുന്നതും.
ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യരെ രമ്യപ്പെടുത്തുവാനായിരുന്നല്ലോ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്. അങ്ങനെയെങ്കിൽ, ആ ദിവ്യപുത്രന്റെ ഓർമയാചരിക്കുന്ന ദിവസം എല്ലാവരും പരസ്പരം രമ്യപ്പെടണമെന്നും പരസ്പരം സന്തോഷം പങ്കിടണമെന്നും ഡിക്കൻസ് തന്റെ നോവലിലൂടെ വായനക്കാരെ ഓർമിപ്പിക്കുന്നു. അതുപോലെ തന്നെ, ദുരിതമനുഭവിക്കുന്നവരെ കൈനീട്ടി സഹായിക്കുന്പോൾ മാത്രമാണു ക്രിസ്മസ് ആഘോഷം അർഥപൂർണാകുന്നതെന്നും ഈ നോവൽ രചനയിലൂടെ ഡിക്കൻസ് നമ്മെ പഠിപ്പിക്കുന്നു.
നാമെല്ലാവരും ക്രിസ്മസിന് ഒരുങ്ങുന്ന അവസരമാണിത്. നമ്മുടെ ക്രിസ്മസ് ആഘോഷം അർഥമില്ലാത്ത ആഘോഷങ്ങളിൽ ഒതുക്കി നിർത്തുവാൻ നാം അനുവദിക്കരുത്. അതിനുപകരം വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലുമൊക്കെയുള്ള രമ്യപ്പെടലിനും സന്തോഷം പങ്കുവയ്ക്കുന്നതിനുമുള്ള അവസരമായി ക്രിസ്മസിനെ നമുക്കു മാറ്റിയെടുക്കാം.
അതുപോലെതന്നെ, നമ്മുടെ സമൂഹത്തിൽ വിവിധ രീതിയിൽ ദുരിതമനുഭവിക്കുന്നവർക്കു ഒരു കൈ സഹായം നൽകുന്നതിലും നമുക്കു ശ്രദ്ധിക്കാം. നാം മനസുവച്ചാൽ എത്രയോ പേരുടെ ജീവിതത്തിൽ പ്രകാശം പകരുന്ന നക്ഷത്രവിളക്കുകൾ കൊളുത്താൻ നമുക്കു സാധിക്കും. അതിനുള്ള അവസരം നഷ്ടപ്പെടുത്താതെ ക്രിസ്മസ് നമുക്ക് അർഥപൂർണവും സ്നേഹസന്പന്നവുമായി മാറ്റാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ് 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ് കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
Latest News
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top