Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പണ്ണൈപുരത്തിന്റെ കണ്ണും കാതും കനവുകളും
""മുളങ്കുഴലിൽ ഞാൻതന്നെ സുഷിരങ്ങളുണ്ടാക്കി, അവ തമ്മിലുള്ള അകലം എത്രത്തോളം ആകാം എന്നുപോലുമറിയാതെ! ആ കുഴലിലൂടെ ഞാൻ ഉതിർത്ത ജീവശ്വാസമെല്ലാം കാറ്റോടുകാറ്റായി അലിഞ്ഞുപോയി''- ഇളയരാജ.
ശ്വാസക്കാറ്റിൽ സംഗീതം അലിയുകയും, അതു ലോകമെങ്ങും അലകളുയർത്തുകയും ചെയ്ത കഥയാണ് ഇളയരാജയുടേയത്. തമിഴ്നാട്ടിലെ പടിഞ്ഞാറൻ മലനിരകളുടെ അടിവാരത്തിലുള്ള പണ്ണൈപുരം ഗ്രാമത്തിൽനിന്നു തുടങ്ങിയ ആ കഥ അല്പം വിടർന്ന കണ്ണുകളോടെയും ഉയർന്ന ശ്വാസഗതിയോടെയും മാത്രമേ കേൾക്കാനാകൂ. അടിവാരത്തുനിന്ന് സംഗീതത്തിന്റെ കൊടുമുടി കയറിയിട്ടും ഗ്രാമത്തിന്റെ സൗന്ദര്യവും ലാളിത്യവുമാണ് ഇന്നും ഇളയരാജയുടെ മനസിനും സംഗീതത്തിനും. പത്മവിഭൂഷണ്‍ അദ്ദേഹത്തിന്റെ പാട്ടിനൊരു പൊട്ടുകൂടി ചാർത്തിയിരിക്കുന്നുവെന്നുമാത്രം.
ഒരു പ്രതിഭയുടെ ഉദയം
സംഗീതലോകംകണ്ട മഹാപ്രതിഭാശാലികളിൽ ഒരാളായ ഇളയരാജയുടെ തുടക്കം എങ്ങനെയായിരുന്നുവെന്ന് പലർക്കും അറിവില്ല. പ്രതിഭാശാലിയെന്ന വാക്കിന് അദ്ദേഹംതന്നെ പറഞ്ഞുവച്ച ഒരനുബന്ധമുണ്ട്- ""ജന്മനാ ഒരു പ്രതിഭാശാലിയല്ല ഞാൻ. കുഞ്ഞുന്നാൾ മുതൽ ഞാനറിയാതെതന്നെ സംഗീതത്തോട് ഒരടുപ്പം! ആ വാസന ജ്വലിപ്പിച്ചത് ജ്യേഷ്ഠൻ വിദ്വാൻ വരദരാജനാണ്''- ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം സംഗീതക്കനവുകളിൽ (വിവർത്തനം: എസ്. രമേശൻ നായർ) ഇളയരാജ പറയുന്നു. 1943 ജൂണ്‍ രണ്ടിന്, തേനിയിലെ പണ്ണൈപുരത്ത് രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായി ജനിച്ച ജ്ഞാനദേശികൻ (അതായിരുന്നു യഥാർഥ നാമം) അങ്ങനെ ഇളയരാജയിലേക്കുള്ള സഞ്ചാരം തുടങ്ങി.
സഞ്ചാരം എന്നു പറഞ്ഞത് അക്ഷരാർഥത്തിൽ തന്നെയാണ്. പഠിക്കാൻ ഏറെയിഷ്ടമുണ്ടായിരുന്ന രാജയ്യ (സ്കൂളിൽ ചേർത്തപ്പോഴത്തെ പേര് അങ്ങനെയായിരുന്നു) അയൽഗ്രാമമായ കോന്പൈയിലേക്കു നടന്നുചെന്നാണ് എട്ടാംക്ലാസു വരെ പഠിച്ചത്. ഒന്‍പതിലെത്തിയപ്പോൾ നടത്തം പിന്നെയും തേവാരം എന്ന ഗ്രാമംവരെ നീളണമായിരുന്നു. പക്ഷേ, ഇവന് എട്ടാംതരത്തിനുമേൽ പഠിപ്പ് ഉണ്ടാവുകയില്ലെന്ന് രാജയുടെ ജാതകക്കുറിപ്പുനോക്കിയ ജ്യോത്സ്യന്മാരും രണ്ടു ഭിക്ഷുക്കളും പറഞ്ഞുകളഞ്ഞു!
ആ പ്രവചനം തെറ്റുമെന്നു തെളിയിക്കാൻ പഠനം തുടരാനും ബിരുദങ്ങൾ നേടാനുമായിരുന്നു ഇളയരാജയുടെ തീരുമാനം, ശപഥവും. എന്നാൽ ഒന്‍പതാംക്ലാസിലെ ഫീസടയ്ക്കാനുള്ള പണം തടസമായി. അമ്മയും ജ്യേഷ്ഠനും ആവതു ശ്രമിച്ചിട്ടും ആ തുക ഉണ്ടാക്കാനായില്ല.
""എനിക്കോ, പഠിക്കുക എന്നതിലുപരി വാശി നിറവേറ്റുക എന്നതിലായിരുന്നു വാശി''- ഇളയരാജ എഴുതുന്നു.
കാറ്റ് വൈഗൈക്കരയിലേക്ക്
ജോലിയെടുത്ത് ഫീസടയ്ക്കാനുള്ള കാശുണ്ടാക്കി പഠനം തുടരാമെന്ന് രാജ മനസിലുറപ്പിച്ചു. അക്കാലത്ത് വൈഗ അണക്കെട്ടിന്റെ നിർമാണം നടക്കുന്നുണ്ട്. രാജയുടെ ഒരളിയൻ സൈന്യത്തിൽനിന്ന് വിരമിച്ച് അണക്കെട്ടു നിർമാണവുമായി ബന്ധപ്പെട്ട ജോലിയിൽ ചേർന്നിരുന്നു. അവിടെച്ചെന്ന് അദ്ദേഹത്തിന്റെ സഹായിയായി നിൽക്കാമെന്ന് രാജ കരുതി. ഒരുവർഷം ജോലിചെയ്തുണ്ടാക്കുന്ന കാശ് സ്കൂളിൽ കൊടുക്കാൻ മതിയാകും.
അങ്ങനെ പാട്ടിന്റെ കാറ്റ് വൈഗൈക്കരയിലേക്കെത്തി. അണക്കെട്ടിന്റെ ഒട്ടുമിക്ക ജോലികളും ഒരുവർഷംകൊണ്ട് തീർന്നു. അവിടെവച്ച് താൻ പാടിയ പാട്ടുകൾ കേട്ട് ഓരോ കല്ലും യഥാസ്ഥാനത്തു പോയി ഇരുന്നുവെന്നും, അവിടത്തെ പുൽത്തകിടികൾ തന്റെ പാട്ടുകൾകൊണ്ട് നനഞ്ഞു കുതിർന്നെന്നും ഇളയരാജ എഴുതുന്നു. 1958ൽ പ്രവചനങ്ങളെ പാഴ് വാക്കുകളാക്കി രാജ തേവാരം ഹൈസ്കൂളിൽ ചേർന്നു, അഭിമാനത്തോടെയും ആനന്ദത്തോടെയും.
അമ്മയുടെ മംഗളവാക്ക്
""വേണമെങ്കിൽ രാജായെക്കൂടി കൊണ്ടുപോകൂ. ഇടയ്ക്ക് ഓരോ പാട്ട് അവനും പാടിയാൽ നിനക്കല്പം വിശ്രമംകിട്ടുമല്ലോ''- ജ്യേഷ്ഠൻ വരദരാജന് അമ്മ നൽകിയ നിർദേശമാണ് രാജായുടെ പാട്ടുജീവിതത്തിൽ വഴിത്തിരിവായത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാര ഗായകനായി വേദികളിൽ തിളങ്ങുകയാണ് അന്ന് വരദരാജൻ. ഒരുസമയം അദ്ദേഹത്തിന് സുഖമില്ലാതായി. സംഗീതപരിപാടി റദ്ദാക്കാനും കഴിയില്ലായിരുന്നു. അന്നാണ് അമ്മ ഈ പോംവഴി നിർദേശിച്ചത്. പൊന്മലയിലും തിരുവെറുംപൂരിലും വൻ ജനക്കൂട്ടങ്ങൾക്കു മുന്നിൽ രാജാ പാടി. സ്ത്രീശബ്ദത്തിലായിരുന്നു രാജയുടെ പാട്ട്. സമൃദ്ധമായ കരഘോഷവും കിട്ടി.
പതിയെപ്പതിയെ സംഗീതപരിപാടികൾ പതിവായി. രാജായുടെ സ്കൂൾ പഠനം മുടങ്ങുകയും ചെയ്തു. എന്നാൽ ശബ്ദത്തിനു പൗരുഷം വന്നതോടെ ജ്യേഷ്ഠൻ രാജായെ ഒഴിവാക്കി മറ്റൊരു സഹോദരനായ അമരനെ പരിപാടികൾക്കു കൊണ്ടുപോകാൻ തുടങ്ങി. സംഗീതമല്ലാതെ തനിക്കു വേറൊരു വഴിയില്ലെന്നു രാജയ്ക്ക് ഉറപ്പായിരുന്നു. ജ്യേഷ്ഠന്റെ ഹാർമോണിയത്തിൽ സംഗീതസഞ്ചാരം തുടർന്നു.
പിന്നെയാണ് നാട്ടിൽ നിന്നാൽ പോരെന്നും, സംഗീതം കൂടുതൽ പഠിക്കണമെന്നും ആഗ്രഹം വളരുന്നത്. ""സംഗീതത്തിന്റെ വിശാലമായ ആകാശത്തു പറന്നു നടക്കണമെന്ന കുരുന്നു ചിറകുകളുടെ സ്വപ്നം! അതിനു വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാം എന്ന ധൈര്യം. ഏതു കടത്തിണ്ണയിലും കിടക്കാം എന്ന നിസ്സംഗത''!- ഇളയരാജ ഓർമിക്കുന്നു.
മദ്രാസിലേക്കു പോകാനായിരുന്നു തീരുമാനം. അതിനും പണം വേണം. ""വീട്ടിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. അതു വിറ്റു. അല്ലറ ചില്ലറ മിച്ചംപിടിച്ച് അമ്മയും എന്തൊക്കെയോ കരുതിവച്ചിരുന്നു. എല്ലാം കൂട്ടിക്കിഴിച്ചപ്പോൾ മൂലധനം നാനൂറു രൂപ! അതു പൊതിഞ്ഞ് കയ്യിൽത്തന്നിട്ട് അമ്മ പറഞ്ഞു, പോയി നന്നായി വാ''!നന്നായി വാ എന്ന ആ വാക്കുകൾ പൊന്നായി. സംഗീതം നന്മകളുടെ കടലാണ്., കനവുകളുടെ ആകാശവും. ഇളയരാജതന്നെ അതിനു തെളിവ്.
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Latest News
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top