മറഡോണയുടെ ഗോളടി ഫോണിൽ കണ്ടു; കോമയിൽ കിടന്ന രോഗി ചിരിച്ചു!
Monday, January 23, 2017 9:44 AM IST
ഫുട്ബോൾ ഇതിഹാസം മറഡോണ ’ദൈവത്തിന്‍റെ കൈ’ ഉപയോഗിച്ച് നേടിയ ആ ഗോൾ ഓർക്കുന്നില്ലേ? 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിവാദ ഗോൾ! മറഡോണയുടെ ആ ഗോളിനെപ്പറ്റിയുള്ള വിവാദങ്ങൾ ഇന്നും തുടരുകയാണ്. അതിനിടയിലാണ് ആവേശം നിറഞ്ഞ ആ ഗോൾക്കാഴ്ച കണ്ട് ’കോമ’ അവസ്ഥയിൽ കിടന്ന രോഗി ജീവിതത്തിലേക്ക് തിരികെയെത്തിയതായുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. രണ്ടുവർഷം മുന്പു നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഈയിടെ പുറത്ത് വന്നതോടെയാണ് വാർത്ത വൈറലായത്. സംഭവം ഇങ്ങനെ...

മരിയാനോ ഫ്യൂനസ് എന്ന അർജന്‍റീന സ്വദേശിക്ക് മയാമിയിൽ വെച്ചാണ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നത്. അപകട സ്ഥലത്ത്വച്ചു തന്നെ ബോധം നഷ്ടപ്പെട്ട മരിയാന കോമാവസ്ഥയിലാവുകയായിരുന്നു. ആറ് മാസത്തോളം ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിട്ടും മാറ്റമൊന്നും ഇല്ലാത്തതിനാൽ മരിയാനയെ വീട്ടിലെത്തിച്ചു. വീട്ടിലും കഴിഞ്ഞു മരിയാന അനക്കമില്ലാതെ രണ്ട് മാസം. അങ്ങനെയിരിക്കയാണ് മരിയാനയുടെ സഹോദരൻ ഡിഗോ, മറഡോണയുടെ ഉശിരൻ പ്രകടനത്തിന്‍റെ വീഡിയോ ക്ലിപ്പ് തന്‍റെ മൊബൈൽ ഫോണിൽ ചേട്ടനെ കാണിച്ചത്.

മറഡോണയുടെ ഗോൾ കണ്ടതും അതുവരെ നിർവികാരത നിഴലിച്ചിരുന്ന മരിയാനയുടെ മുഖത്ത് ചിരി വിരിഞ്ഞു. ഗോൾ ആവേശം മരിയാനയുടെ തലച്ചോറിൽ സൃഷ്ടിച്ച തരംഗങ്ങൾ ആ യുവാവിന്‍റെ ശരീരം മുഴുവൻ വൈദ്യുതി തരംഗമുണ്ടാക്കി. ചിരിക്കുകയും മുഖമനക്കുകയും ചെയ്ത ചേട്ടനെ ഡിഗോ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇപ്പോൾ മരിയാനാ പൂർണ ആരോഗ്യവാനാണ്. പഴയ ബോഡി ബിൽഡിംഗ് മേഖലയിലും ഇയാൾ സജീവമായിക്കഴിഞ്ഞു. എല്ലാത്തിനും മരിയാനയ്ക്ക് നന്ദി പറയാനുള്ളത് സാക്ഷാൽ മറഡോണയോടാണ്. ആ പ്രതിഭയുടെ ’കരവിരുതാണല്ലോ’ ഈ രോഗവിമുക്തിയുടെ പിന്നിലും..



http://www.dailymail.co.uk/embed/video/1396227.htm
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.