മഞ്ഞിൽ വിരിഞ്ഞ മനോഹര ദേവാലയം
Sunday, February 12, 2017 4:01 AM IST
സ്വന്തമായി ദേവാലയമില്ലാത വിഷമിച്ച ഗ്രാമീണർക്കു മനമുരുകി പ്രാർഥിക്കാൻ തൂമഞ്ഞുകൊണ്ടൊരു കൊച്ചു ദേവാലയം! സൈബീരിയയിലെ സൊസ്നൊവാകാ എന്ന ഗ്രാത്തിലാണ് മഞ്ഞിൽ തീർത്ത ദേവാലയം ആളുകൾക്കു വിസ്മയക്കാഴ്ചയാകുന്നത്.

അലക്സാണ്ടർ ബാറ്റിയോകിതിൻ എന്ന 41 കാരനാണ് മഞ്ഞുപാളികൾ കൊണ്ട് ദേവാലയം തീർത്തു തന്‍റെ നാട്ടുകാർ ഒരുപാടു നാളായി അനുഭവിച്ചുവന്ന പ്രതിസന്ധിക്കു പരിഹാരം കണ്ടത്. സ്വന്തമായി ദേവാലയമില്ലാതിരുന്ന സൊസ്നൊവാകാ ഗ്രാമവാസികൾ കിലോമീറ്ററുകൾ അപ്പുറമുള്ള ഓമ്സക് നഗരത്തിലുള്ള പള്ളിയിലാണ് ആരാധനയ്ക്കായി പോയിരുന്നത്. രോഗികൾക്കും പ്രായമായവർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷിടിച്ചിരുന്നതും.

എന്നാൽ സ്വന്തമായി ഒരു പള്ളി നിർമ്മിക്കാനുള്ള സാന്പത്തിക സ്ഥിതി നിർനരായ ഗ്രാമീണർക്ക് ഉണ്ടായിരുന്നതുമില്ല. അങ്ങനെയാണ് മഞ്ഞുകൊണ്ടൊരു പള്ളി പണിയാൻ അല്കസാണ്ടർ തീരുമാനിച്ചത്.

വെറും ആറാഴ്ചകൾകൊണ്ടാണ് മനോഹരമായ മഞ്ഞുദേവാലയം ഇയാൾ നിർമിച്ചത്. ദേവാലയത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മഞ്ഞു പള്ളിയിൽ പ്രാർഥിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.