ചത്ത പൂച്ചയ്ക്കു ചുറ്റും ടർക്കി കോഴികളുടെ വിലാപയാത്ര!
Thursday, March 9, 2017 4:39 AM IST
പൂച്ചയുടെ ജഡത്തിനു ചുറ്റും ടർക്കി കോഴികളുടെ വിലാപയാത്ര! അമേരിക്കയിലെ ബോസ്റ്റണിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച രംഗങ്ങൾ അരങ്ങേറിയത്. വഴിയുടെ നടുക്കു കിടന്ന ജഡത്തിനു ചുറ്റും പതിനേഴോളം പക്ഷികളാണ് പ്രദക്ഷിണം നടത്തിയത്.

വൃത്താകൃതിയിൽ പൂച്ചയ്ക്കു ചുറ്റും ടർക്കി കോഴികൾ 20 മിനിറ്റോളം നടന്ന ശേഷമാണ് പിരിഞ്ഞുപോയത്. സാധാരണയായി ടർക്കി കോഴികൾ ജഡങ്ങൾ ആഹാരമാക്കാറില്ലെന്നു പക്ഷിനിരീക്ഷകർ പറയുന്നു. എങ്കിൽ പിന്നെ എന്തിനാണ് പക്ഷിക്കൂട്ടം പൂച്ചയ്ക്കു ചുറ്റും നടന്നതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.