കെആർകെയുടെ അക്കൗണ്ടുകൾ തകർത്ത് മല്ലു ഹാക്കർമാരുടെ പ്രതികാരം
Thursday, April 20, 2017 1:11 AM IST
മോഹൻലാലിനെ അവഹേളിച്ച് പോസ്റ്റുകളിട്ട ബോളിവുഡ് നടനും നിരൂപകനുമായ കമാൽ ആർ. ഖാനെതിരേ രണ്ടു ദിവസമായി മലയാളികളുടെ പൊങ്കാല തകൃതിയായി നടന്നുവരികയാണ്. മോഹൻലാൽ ഫാൻസിനൊപ്പം മമ്മൂട്ടി ഫാൻസും കൈകോർത്ത് കെആർകെയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണ്. മോഹൻലാലിനെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ പൂട്ടിക്കുമെന്ന് ഹാക്കർമാരും മുന്നറിയിപ്പ് നല്കിയിരുന്നു. വീണ്ടും പ്രകോപനം തുടർന്നതോടെ മലയാളി ഹാക്കർമാർ എല്ലാവരും ഒത്തൊരുമിച്ച് കെആർകെയ്ക്ക് മുട്ടൻ പണി കൊടുത്തതായാണ് വിവരം. നേരത്തെ മോഹൻലാലിനെ അവഹേളിച്ചുകൊണ്ട് കെആർകെ ഇട്ട പോസ്റ്റ് മലയാളികൾ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം

കെആർകെയുടെ പ്രധാന അക്കൗണ്ടുകളിലെല്ലാം മല്ലു സൈബർ സോൾജ്യേഴ്സ് ഹാക്കർമാർ നുഴഞ്ഞുകയറിയതായാണ് അറിയുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരായ ഹാക്കർമാർ ഒരുമിച്ച് പ്രത്യേക സംഘം രൂപീകരിച്ച ശേഷമാണ് ആക്രമണം ആരംഭിച്ചത്. കെആർകെയുടെ ജി-മെയിൽ അക്കൗണ്ട് തകർത്ത സംഘം അത് ഉപയോഗിച്ച് ട്വിറ്ററിന്‍റെയും ഫേസ്ബുക്കിന്‍റെയും ലോഗിൻ വിവരങ്ങൾ ചോർത്തി. ഫേസ്ബുക്ക്, ട്വിറ്റർ റിക്കവറി ഇ-മെയിലിലും ഹാക്കർമാർ കടന്നുകയറി. ലോഗിൻ വിവരങ്ങൾ സ്വന്തമാക്കിയതു സംബന്ധിച്ചുള്ള തെളിവുകൾ കെആർകെയ്ക്കു തന്നെ അയച്ചുകൊടുത്തു.

മോഹൻലാലിനെതിരായ പരാമർശം നീക്കിയില്ലെങ്കിൽ അക്കൗണ്ടുകൾ പൂർണമായും തകർക്കുമെന്നും അവർ മുന്നറിയിപ്പ്് നല്കിയിട്ടുണ്ട്. കെആർകെയുടെ പ്രധാന വരുമാനമാർഗമായ ആഡ്സെൻസ് അക്കൗണ്ടാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് മല്ലു സൈബർ സോൾജ്യേഴ്സ് അറിയിച്ചു. ഗൂഗിൾ ആഡ് വരുമാനം നല്കുന്ന അക്കൗണ്ട് പൂട്ടിക്കാനൊരുങ്ങുകയാണെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ പൂട്ടിയാൽ കെആർകെയ്ക്ക് മാസംതോറും ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം ഇല്ലാതാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.