ചൈനക്കാർക്കിനി അമേരിക്കൻ ബീഫ് കഴിക്കാം
Sunday, May 28, 2017 1:52 AM IST
അമേരിക്കയിൽ ഭ്രാന്തിപ്പശു രോഗം വ്യാപകമായപ്പോൾ നിർത്തിയതാണ് ചൈനക്കാരുടെ അമേരിക്കൻ ബീഫ് പ്രിയം. നീണ്ട 13 വർഷങ്ങൾക്കു ശേഷം അമേരിക്കയിൽനിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ചൈന നീക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ പുനരാരംഭിക്കും. ചൈനയിൽനിന്നുള്ള പാകം ചെയ്ത ചിക്കൻ അമേരിക്കയിലേക്കും കപ്പൽ കയറും.

അമേരിക്കയിൽനിന്നുള്ള ഗ്രെയ്ൻ ഫീഡ് ബീഫാണ് ചൈനക്കാർക്ക് പ്രിയം. 100 ദിവസം ധാന്യങ്ങൾ മാത്രം കൊടുത്തു വളർത്തിയെടുക്കുന്ന കാലികളായതിനാൽ ഇറച്ചിക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്. അവയുടെ നാക്ക്, പോട്ടി, വാരിയെല്ലുകൾ, ഹൃദയം തുടങ്ങിയവയെല്ലാം ചൈനയിലേക്കെത്തും. ജൂലൈ മധ്യത്തോടെ അമേരിക്കയിൽനിന്നുള്ള ബീഫ് ചൈനയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.