പശുവിറച്ചി തിരിച്ചറിയാൻ അത്യാധുനിക സംവിധാനവുമായി മഹാരാഷ്‌ട്ര പോലീസ്
Friday, July 7, 2017 5:06 AM IST
കന്നുകാലി ഇറച്ചിയുടെ പേരിലുള്ള അതിക്രമങ്ങൾ രാജ്യത്ത് ദിനംപ്രതി ഏറിവരികയാണ്. നിയമപരമായി വിലക്കില്ലാത്ത പോത്തിറച്ചി ഉപയോഗിച്ചിട്ടും പശുവിറച്ചിയാണെന്ന് ആരോപിച്ചാണ് പലരും നിരപരാധികളെ വേട്ടയാടുന്നത്. ഈ സാഹചര്യത്തിലാണ് പശുവിറച്ചി തിരിച്ചറിയാനുള്ള സംവിധാനവുമായി മഹാരാഷ്‌ട്ര പോലീസ് രംഗത്തെത്തിയത്. നിയമപരിരക്ഷയുള്ള പശു, കാള എന്നിവയുടെ മാംസം മറ്റു മാംസങ്ങളിൽനിന്നു വേർതിരിച്ചറിയാൻ കഴിയുന്ന "കൗ മീറ്റ് ഡിറ്റക്‌ഷൻ കിറ്റാ'ണ് സംസ്ഥാന ഫോറൻസിക് ഡിപ്പാർട്ട്മെന്‍റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആഴ്ചകളോളം വേണ്ടിവന്നിരുന്ന മാംസപരിശോധനയ്ക്ക് പുതിയ കിറ്റിന്‍റെ വരവോടെ അരമണിക്കൂർ മാത്രമേ വേണ്ടിവരൂ. ഒരു കിറ്റ് ഉപയോഗിച്ച് നൂറോളം സാന്പിളുകൾ പരിശോധിക്കാനുമാകും.

സംശയാസ്പദമായ സ്ഥലങ്ങളിലേക്ക് വേഗമെത്താൻ കഴിയുന്ന മൊബൈൽ ഫോറൻസിക് യൂണിറ്റ് വെഹിക്കിളിലാണ് കൗ മീറ്റ് ഡിറ്റക്‌ഷൻ കിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷണാർഥം ഇത്തരത്തിലുള്ള 45 മൊബൈൽ ഫോറൻസിക് വാഹനങ്ങൾ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിൽ വിന്യസിച്ചതായി മഹാരാഷ്‌ട്ര പോലീസ് മേധാവി അറിയിച്ചു. മാംസത്തിലെ പ്രോട്ടീൻ ഘടന പരിശോധിച്ചാണ് സാന്പിൾ പശുവിറച്ചിയാണോ അല്ലയോ എന്നു തിരിച്ചറിയുക. 8,000 രൂപയാണ് ഒരു കൗ ഡിറ്റക്‌ഷൻ കിറ്റിന്‍റെ വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.