ബഹിരാകാശത്തു ജീവിക്കാൻ ചൈന പഠിപ്പിക്കും
Wednesday, July 12, 2017 2:17 AM IST
ബഹിരാകാശ ദൗത്യങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ചൈന. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാൻ ചൈന പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്. ബഹിരാകാശ നിലയത്തിൽ താമസിക്കാൻ ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കാൻ പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് അവർ. ബെയ്ജിംഗ് സർവകലാശാലയിലെ നാല് എയറോനോട്ടിക് വിദ്യാർഥികളാണ് പരീക്ഷണത്തിനു വിധേയരാകുന്നത്.

പരീക്ഷണത്തിന്‍റെ ഭാഗമായി ബഹിരാകാശ പേടകത്തോട് സാമ്യമുള്ള ലൂണാർ പാലസ് 1 എന്ന പേടകത്തിൽ 200 ദിവസത്തേക്ക് വിദ്യാർഥികളെ പൂട്ടിയിടും. സാധാരണ ബഹിരാകാശ പേടകങ്ങളിൽ ചെയ്യുന്നതുപോലെ ഓരോ വസ്തുവും റീസൈക്കിൾ ചെയ്തുവേണം ഇതിനകത്ത് ഉപയോഗിക്കാൻ. ബഹിരാകാശ ജീവിതം എങ്ങനെയാണ് എന്ന് വിദ്യാർഥികൾക്ക് മനസിലാക്കിക്കൊടുക്കാനാണ് ഇത്തരമൊരു പരീക്ഷണവാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.