കടം കൊടുത്ത കുടകൾ തിരിച്ചുകിട്ടിയില്ല; കമ്പനി നഷ്ടത്തിലായി
Wednesday, July 12, 2017 2:27 AM IST
തുച്ഛമായ വാടകയ്ക്ക് ആവശ്യക്കാർക്കു സൈക്കിൾ നൽകുന്നത് മാതൃകയാക്കി കുടവിതരണം തുടങ്ങിയ ചൈനീസ് സ്റ്റാർട്ടപ് ഒടുവിൽ നഷ്ടത്തിലായി. ഷെയറിംഗ് ഇ-അന്പ്രല്ല എന്ന ചൈനീസ് സ്റ്റാർട്ടപ്പാണ് കടം മേടിച്ച കുടകൾ ആളുകൾ തരികെ കൊടുക്കാതെ വന്നതോടെ നഷ്ടത്തിലായത്. മൂന്നു മാസത്തിനിടെ കമ്പനിക്കു നഷ്ടമായത് മൂന്നു ലക്ഷം കുടകൾ.




ചൈനയിലെ പ്രധാനപ്പെട്ട 11 നഗരങ്ങളിലായിരുന്നു സ്റ്റാർട്ടപ് പ്രവർത്തനമാരംഭിച്ചത്. 19 യുവാനാണ് വാടക. കന്പനിയുടെതന്നെ ആപ് മുഖേനയായിരുന്നു പ്രവർത്തനം. തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും കുടകൾ വാടകയ്ക്കെടുത്തവർ തിരിച്ചുനല്കാതെ വന്നതോടെ കന്പനി വെട്ടിലാകുകയായിരുന്നു. കുട തിരികെ ഏല്പിക്കാത്തവർക്ക് പിഴ ഏർപ്പെടുത്താതിരുന്നതാണ് കന്പനിക്കു തരിച്ചടിയായത്. എന്നാൽ, കന്പനി പ്രവർത്തനം തുടരുമെന്നും പുതുതായി മൂന്നു കോടി കുടകൾകൂടി വാടകയ്ക്കായി എത്തിക്കുമെന്നും സ്റ്റാർട്ടപ് മേധാവി അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.