സംസ്കൃതത്തെ മുറുകെപ്പിടിച്ച് ഒരു ഗ്രാമം
Tuesday, May 8, 2018 9:40 AM IST
ഇന്ത്യൻ സംസ്കാരത്തിന്‍റെ പാരന്പര്യത്തിന്‍റെയും ഭാഗമായിരുന്നു സംസ്കൃതം എന്ന ഭാഷ. എന്നാൽ, ആധുനികവത്കരണത്തിന്‍റെ ഭാഗമായി സംസ്കൃതം ഏറെ പുറകിലേക്കു തഴയപ്പെട്ടു. ഇന്നും മുഴുവൻ ആളുകളും സംസ്കൃതത്തിൽ സംസാരിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ.

കർണാടകയിലെ ഷിമോഗയ്ക്ക് അടുത്തുള്ള മട്ടൂർ. അയ്യായിരത്തോളം പേർ താമസിക്കുന്ന ഈ ഗ്രാമത്തിൽ സംസ്കൃതപഠനം നിർബന്ധമാണ്. ഇവിടത്തെ സൻസ്കാർ ഭാരതി എന്ന സ്കൂളിൽ പത്തു വയസു മുതൽ കുട്ടികളെ വേദങ്ങൾ പഠിപ്പിച്ചുതുടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.