പേടിക്കേണ്ട ' ഇതുമൊരു കലാസൃഷ്ടി!
Thursday, April 5, 2018 9:07 AM IST
ഉപയോഗശൂന്യമായ ചെന്പുകന്പികളും നാരുകളുമൊക്കെ കണ്ടാൽപിന്നെ ജപ്പാൻകാരനായ സുഡാമോട്ടയ്ക്കു ഭാവന പൂത്തുവിടരും. ആരും അതിശയിച്ചു പോകുന്ന കരകൗശല വസ്തുക്കളായി ആ കന്പികളെ മാറ്റാതെ കക്ഷിക്കു വിശ്രമമുണ്ടാവില്ല. ഒരു വർഷം മുന്പാണ് ഈ ഇരുപതുകാരൻ ചെന്പുകന്പികളിൽ തന്‍റെ കരവിരുത് പരീക്ഷിച്ചുതുടങ്ങിയത്. ചെറിയ കീടങ്ങളുടെ രൂപമാണ് അന്ന് സുഡാമോട്ട നിർമിച്ചത്.

ഇവയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടതോടെ കഥമാറുകയായിരുന്നു. ഇന്നിപ്പോൾ സുഡാമോട്ട പറയുന്ന വിലയ്ക്ക് കക്ഷിയുടെ ഉത്പന്നങ്ങൾ ആളുകൾ വാങ്ങുന്ന സ്ഥിതിയാണുള്ളത്. ജപ്പാനിൽ ഏറ്റവും ആരാധകരുള്ള പത്തുയുവാക്കളുടെ നിരയിലും കക്ഷി സ്ഥാനംപിടിച്ചു. സുഡാമോട്ട ചെന്പുകന്പിയിൽ തീർത്ത പാന്പ്, വ്യാളി, മുതല എന്നിവയുടെ രൂപങ്ങൾക്കാണു വലിയ ഡിമാൻഡ്.

എന്നാൽ ആളുകളുടെ നിർബന്ധത്തേത്തുടർന്ന് പൂക്കളും ചെടികളുമൊക്കെ സൃഷ്ടിക്കാനും സുഡാമോട്ട തുടങ്ങിയിട്ടുണ്ട്. ചെന്പുകന്പി പാന്പിനെയും മുതലയെയുമൊക്കെ കണ്ടിട്ട് കുട്ടികൾ പേടിച്ചുവിറയ്ക്കുകയാണെന്ന പരാതി വ്യാപകമായതോടെയാണ് കക്ഷി പൂക്കളുടെ ലോകത്തേക്കു കളംമാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.