നടുറോഡിൽ കാളപ്രാന്ത്; പരിക്കേറ്റത് എട്ടുപേർക്ക്
Thursday, April 26, 2018 11:45 AM IST
കെട്ടഴിഞ്ഞ് നിരത്തിലിറങ്ങിയ കൂറ്റൻ കാള അക്രമം വിതയ്ക്കുന്നതിന്‍റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്ത്. പെറുവിലെ കസ്കോയിലാണ് സംഭവം. കാളയുടെ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. തിരക്കുള്ള നിരത്തിൽ കൂടി വന്ന കാള സമീപത്തു കൂടി ഫോണ്‍ ചെയ്ത് നടന്നുവന്നയാളെ കുത്തി വീഴിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം.

ഏറെ അക്രമണം അഴിച്ചു വിട്ട ഈ കാളയെ അധികൃതർ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടിച്ചുകെട്ടിയത്. അധികൃതരെത്തി പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും കാള അവരെയും ആക്രമിക്കുവാൻ ഒരുങ്ങിയിരുന്നു. അവസാനം വിജയകരമായി കാളയെ പിടിച്ചുകെട്ടി കൊണ്ടുപോകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.