വെള്ളത്തിൽ പറക്കാൻ ചൈനയുടെ ഉരഗവിമാനം
Thursday, December 7, 2017 2:58 AM IST
ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന (അവിക്) വെള്ളത്തിൽക്കൂടിയും സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിച്ചു. എജി600 എന്നു പേരിട്ടിരിക്കുന്ന വിമാനം ഒൗദ്യോഗിക സാങ്കേതിക പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യ പറക്കൽ നടത്തുമെന്നാണ് അവിക്കിന്‍റെ പ്രഖ്യാപനം.

37 മീറ്റർ നീളമുള്ള എജി600ന്‍റെ വലുപ്പം ബോയിംഗ് 737ന്‍റെ അടുത്തുവരും. ചിറകുകളുടെ വിസ്താരം 38.8 മീറ്റർ. പരമാവധി 53.5 ടൺ വഹിക്കാനും 4,500 കിലോമീറ്റർ സഞ്ചരിക്കാനും എജി600നു കഴിയും.



കടൽ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക, കടൽ നിരീക്ഷണം, സൈനിക ദൗത്യം, കാട്ടുതീ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അവിക് എജി600 നിർമിച്ചിരിക്കുന്നത്. 20 സെക്കൻഡുകൊണ്ട് 12 ടൺ വെള്ളം സംഭരിക്കാൻ ഈ വിമാനത്തിനു കഴിയും. കൂടാതെ ഒറ്റ യാത്രയിൽ 37 ടൺ വെള്ളം കൊണ്ടുപോകാനാകുമെന്നാണ് ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷന്‍റെ അവകാശവാദം. വെള്ളം നിറച്ചുള്ള ആദ്യ പറക്കൽ അടുത്ത വർഷം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.