ഇത്തിരിക്കുഞ്ഞൻ പർവതം!
Thursday, March 29, 2018 9:05 AM IST
പർവതങ്ങൾ കീഴടക്കുകയെന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ദീർഘനാളത്തെ പരിശ്രമഫലമായാണ് പല സാഹസികരും പർവതങ്ങൾ കീഴടക്കിയിട്ടുള്ളത്. എന്നാൽ, ഇവിടെയൊരു പർവതമുണ്ട്. കാലൊന്നുയർത്തിവച്ചാൽ ഏതൊരു കൊച്ചുകുട്ടിക്കും അനായാസം കീഴടക്കാം.

പറഞ്ഞുവരുന്നത് ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ജിംഗ്ഷാൻ പർവതത്തെക്കുറിച്ചാണ്. കേവലം 0.6 മീറ്റർ ഉയരവും 0.7 വ്യാസവുമേ ഈ പർവതത്തിനുള്ളൂ. അപ്പോ ഇതു പാറയല്ലേ... എങ്ങനെ പർവതമാകും എന്നൊക്കെയുള്ള സംശയമുണ്ടാകാം. സംശയം ശരിയാണ്.

കാഴ്ചയിൽ ഒരു പാറയോളമേയുള്ളൂ ഈ പർവതം. എന്നാൽ, ഭൂമിക്കടിയിൽ നമ്മുടെ കാണാമറയത്താണ് ഈ പർവതത്തിന്‍റെ ശരിക്കുള്ള ’ഉയരം’. ജിംഗ്ഷൻ പർവതത്തിന്‍റെ വേരു തേടി പല ഭൗമ ശാസ്ത്രജ്ഞരും ഭൂമി കുഴിച്ചു നോക്കിയെങ്കിലും കുഴിച്ചു മടുത്തതിനാൽ പണി നിർത്തിപ്പോയി. അതിനാൽതന്നെ ജിംഗ്ഷാൻ പർവതത്തിന്‍റെ ആഴം ഇന്നും അജ്ഞാതമാണ്.


മനുഷ്യനു കുഴിക്കാൻ പറ്റുന്നതിലും അപ്പുറത്താണ് ജിംഗ്ഷൻ പർവതത്തിന്‍റെ വേരെന്നാണ് വിലയിരുത്തൽ. എന്തായാലും ഇനിയാരും ഈ പർവതത്തിന്‍റെ വേരുതേടി കുഴിയെടുക്കേണ്ടെന്നു ചൈനീസ് സർക്കാർ അറിയിച്ചിട്ടുണ്ട്. പർവതത്തിന്‍റെ ഉയരം സംബന്ധിച്ച ദൂരൂഹത അങ്ങനെതന്നെ തുടരട്ടെയത്രേ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.