ഇവർക്കെന്താ പ്രായമാകാത്തത്? സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയമായി അവതാരക
Thursday, March 15, 2018 1:15 PM IST
സൗന്ദര്യത്തിനു മുന്പിൽ പ്രായം വെറുമൊരു സംഖ്യയായി മാത്രം മാറുന്ന ചില സാഹചര്യങ്ങളുണ്ട്. അത്തരമൊരു അവസ്ഥയിൽ നിന്നും ചർച്ചാവിഷയമായി മാറുകയാണ് ഒരു ചാനലിൽ വാർത്തവായിക്കുന്ന സ്ത്രീ. ചൈനയിലെ ചൈനാസ് സ്റ്റേറ്റ് ബ്രോഡ്കാസറ്റ് സിസിടിവിയിലെ കാലാവസ്ഥ റിപ്പോർട്ട് വായിക്കുന്ന ഇവരുടെ പേര് യാംഗ് എന്നാണ്.

1996ൽ ജോലിയിൽ പ്രവേശിച്ച ഇവരുടെ സൗന്ദര്യം ഓരോദിവസവും കഴിയുന്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വർഷങ്ങളായി ഇവരെ കണ്ടുകൊണ്ടിരിക്കുന്നവർ പറയുന്നത്. ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് വെതർ പ്രോഗ്രാം പുറത്തിറക്കിയ ഒരു വീഡിയോയിലൂടെയാണ് ഈ അവതാരക വാർത്തകളിൽ സംസാരവിഷയമാകുന്നത്. ഒരിക്കലും പ്രായമാകാത്ത ഇവരുടെ സൗന്ദര്യം കണ്ട് അന്പരക്കുകയാണ് എല്ലാവരും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.