സുവർണ ക്ഷേത്രം ഇനി പ്ലാസ്റ്റിക് വിമുക്തം
Tuesday, March 20, 2018 8:53 AM IST
പ്ലാസ്റ്റിക് കവറുകൾ വരുത്തിവയ്ക്കുന്ന പരിസ്ഥിതി മലിനീകരണം അനിയന്ത്രിതമായപ്പോൾ ഇവയുടെ ഉത്പാദനത്തിനും ഉപയോഗത്തിനും വിതരണത്തിനും പൂർണമായി വിലക്കേർപ്പെടുത്തിയ സംസ്ഥാനമാണു പഞ്ചാബ്. എന്നാൽ ആവശ്യക്കാർ ഏറെയുള്ളതുകൊണ്ടും പകരക്കാരനായി മറ്റൊന്നും ലഭ്യമല്ലാത്തതുകൊണ്ടും ഈ വിലക്ക് പ്രായോഗികമായിരുന്നില്ല.

എന്നാലിപ്പോൾ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളോടു സഹകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രസിദ്ധമായ സുവർണ ക്ഷേത്രത്തിന്‍റെ അധികൃതർ. അടുത്തമാസം മുതൽ യാതൊരുവിധ പ്ലാസിക് കാരിബാഗുകളും ക്ഷേത്രത്തിനുള്ളിൽ കയറ്റാൻ അനുവദിക്കില്ല.

പ്ലാസ്റ്റിക്കിനു പകരം ഗോതന്പിൽനിന്നും ചോളത്തിൽനിന്നും ഉണ്ടാക്കുന്ന ബാഗുകളാകും ക്ഷേത്രത്തിൽനിന്ന് ലഭിക്കുക. പ്ലാസ്റ്റിക് കവറുകളിൽ പ്രസാദം നൽകുന്ന പതിവ് സുവർണ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതും അവസാനിപ്പിക്കും. പ്രതിവർഷം 200 ക്വിന്‍റൽ പ്ലാസ്റ്റിക് ബാഗുകൾ സുവർണ ക്ഷേത്രത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.